<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-24773664</id><updated>2012-01-01T03:50:39.963+05:30</updated><category term='കുഞ്ഞു കഥ'/><category term='ചെറുകഥ'/><category term='അണ്ണനുറങ്ങാത്ത വീടു്..'/><category term='പാസ്സ് വേര്‍ഡുകള്‍'/><category term='കഥ.Story'/><category term='രാജഗോപാലന്‍റെ സ്വപ്നങ്ങള്‍'/><category term='അസ്സമയം'/><category term='ഏര്‍മ്മാടം'/><category term='Short Story..'/><category term='അണ്ണനുറങ്ങാത്ത വീടു്'/><category term='മലയാളം'/><category term='സായൂജ്യം'/><category term='അകത്താരു്'/><category term='രസീത്'/><category term='മോക്ഷപ്രാപ്തി'/><category term='വേണുവിന്‍റെകഥകള്‍'/><category term='കഥയില്ലായ്മ.'/><category term='പുറത്താരു്'/><category term='Story'/><category term='വേണുവിന്റ്റെ കഥകള്‍.'/><category term='Story. Venus stories'/><category term='സന്തോഷം'/><category term='രാജഗൊപാലന്‍റെ സ്വപ്നങ്ങള്‍'/><category term='വേണുവിന്‍റെ കഥകള്‍'/><category term='വേണു'/><category term='പിന്നാമ്പുറങ്ങള്‍. കഥ'/><category term='രാജഗോപലന്‍റെ സ്വപ്നങ്ങള്‍'/><category term='മലയാളം കഥകള്‍'/><category term='മോക്ഷ പ്രാപ്തി'/><category term='വേണുവിന്‍റെ കഥകള്‍.'/><category term='Short  story'/><category term='malayalam story'/><category term='തമോഗര്‍ത്തങ്ങള്‍.'/><category term='കഥ'/><title type='text'>വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://venuvenu.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default?max-results=100'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>38</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-24773664.post-552057448399955519</id><published>2010-06-05T00:10:00.000+05:30</published><updated>2010-06-05T00:10:03.487+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='സന്തോഷം'/><title type='text'>സന്തോഷം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_1ttXa8mUEPc/TAlDgjsGfPI/AAAAAAAADBQ/ni6Xr_DyLAY/s1600/02032010055.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_1ttXa8mUEPc/TAlDgjsGfPI/AAAAAAAADBQ/ni6Xr_DyLAY/s320/02032010055.jpg" /&gt;&lt;/a&gt;&lt;/div&gt;സുപ്രഭാതം.&lt;br /&gt;മാറ്റങ്ങളൊന്നിനുമില്ല.&lt;br /&gt;&lt;br /&gt;പള്ളിയുണര്‍ത്തിയ ശംഖ്&amp;nbsp; കിഴക്കോട്ട് തിരിച്ചു വച്ച് ചുരുണ്ട് കിടന്നുറങ്ങുന്ന പണിക്കര്‍ക്ക് പകരം ...&lt;br /&gt;പിജ്ജന്മ, തായ്വഴിയിലെ&amp;nbsp; ഞാനറിയാപൈതം....&lt;br /&gt;തലക്കല്‍ ഒരു മൊബയില്‍ ഫോണ്‍ ഉറങ്ങാതിരിക്കുന്നു.&lt;br /&gt;ഇവിടെയുറങ്ങുന്നു ശിലയായ് അഹല്യമാര്‍....&lt;br /&gt;&lt;br /&gt;വീണ്ടും നടന്നു. വസൂരിമാടന്‍ കാവിലിനരുകില്‍ എത്തിയപ്പോള്‍ തോന്നി.&lt;br /&gt;മറുതകള്‍. കണ്ണിലൂടെ അഗ്നി വര്‍ഷിക്കുന്ന ആന മറുതകള്‍.&lt;br /&gt;മാനസ സഞ്ചരരേ....&lt;br /&gt;മഷി നോക്കി ഫലം പറയുന്ന, അപ്പൂപ്പന്‍&amp;nbsp; പാറയിലൊരു മുറുക്കാന്‍ പൊതി പോലും ഇല്ല . അയാള്‍ വെളിച്ചപ്പാടിനെ ഓര്‍ത്തു.&lt;br /&gt;.... “ഹും.... നിങ്ങളുടെ വീട്ടിനു മുന്വശം ഒരു വെട്ട് റോഡുണ്ടോ.? അതിനിപ്പറം ഒരു വലിയ മരമുണ്ടോ....ഹും.....ഹാആഅ.... കൊണ്ടു വാ കോഴി.കുരുതി....&lt;br /&gt;മഞ്ഞള്‍ തേച്ചലറുന്ന നീലാണ്ട പിള്ള. പൊട്ടി അലറാനിന്നും നീലാണ്ട പിള്ളയുടെ ഏഴാമത്തെ മോളുടെ മൂന്നാമതെ പുത്രന്‍. ആ വേഷം നന്നായാടുന്നു എന്നറിഞ്ഞ് അയാള്‍ക്ക് സന്തോഷം തോന്നി.&lt;br /&gt;നക്സലയിറ്റ് വാസുവിന്‍റെ മകന്‍റെ മരുമകന്‍ ഒരു നക്സലയിറ്റ് സംസ്ക്കാരം പണീഞ്ഞ് കൂനന്‍ പാറയിലെ ഒരു പുലയ പെണ്ണിനെ തന്നെ കെട്ടി എന്നറിഞ്ഞപ്പോഴും അയാള്‍ സന്തോഷിച്ചു.&lt;br /&gt;ഇന്നലെ...പണ്ട്&amp;nbsp; സോഷ്യല്‍ സ്റ്റഡീസ്സ് പഠിപ്പിച്ച മാത്യൂ സാറിന്‍റെ&amp;nbsp; വീട്ടിനു മുന്നിലൂടെ അയാള്‍ നടന്നു.&lt;br /&gt;ധിക്കാരിയാകാനുപകരിക്കുന്ന തത്വ സംഹിതകള്‍ തന്നില്‍ കുത്തി വച്ച അദ്ദേഹത്തിന്‍റെ വൈക്കോല്‍ പ്രതിമയുടെ നിഴല്‍ കണ്ടെങ്കിലും ഒരാത്മ സംതൃപ്തിയ്ക്കായി.&lt;br /&gt;തനിക്ക് സ്ഥാനം തെറ്റിയെന്നും, മാത്യൂ സാറെന്നേ, മരിക്കുന്നതിനു മുന്നേ വിറ്റ് ,ഒരു വഴി പോക്കനായ് കാല യവനികയിലൊതുങ്ങിയെന്നും പറഞ്ഞത് ,പുതിയ മലയാളം മാഷ് ജോയി തോട്ടിന്‍ പുറം എന്ന തൂലികയില്‍ എഴുതുന്ന ബ്ലോഗെഴുത്തുകാരന്‍. &lt;br /&gt;&lt;br /&gt;മാത്യൂ സാറിന്‍റെ ഇളയ മകന്‍റെ ഇടയ ലേഖനം വായിക്കാന്‍ തന്ന ജോയി തോട്ടിന്‍ പുറത്തോട് നന്ദി അറിയിച്ചു. ഇടയ ലേഖനം വായിച്ചയാള്‍&amp;nbsp; സന്തോഷിക്കാന്‍ ശ്രമിച്ചു.&lt;br /&gt;പഴയ ലൈബ്രറി ക്കെട്ടിടം പുതുക്കി പണിതതും, കമ്പ്യൂട്ടറുകള്‍ മേശകളില്‍ ഇരിപ്പിടമാക്കിയതും കഴിഞ്ഞ യാത്രയിലേ കണ്ടിരുന്നു. പഴയ സെക്രട്ടറിയുടെ മകന്‍ കമ്പ്യ്യൂട്ടറില്‍ വീഡിയോ ഗയിംസ് കളിച്ചിരിക്കുന്നതു കണ്ടപ്പോഴും അയാള്‍ക്ക് സന്തോഷം തോന്നി.&lt;br /&gt;നട്ട പാതിര നേരം ആരുമറിയാതെ നീരാഴിയുടെ പടികള്‍ കയറി ഇന്നലെകള്‍ തേടുമ്പോള്‍ ,ഏതൊക്കെയോ തുണികളിലെ&amp;nbsp; വാര സോപ്പിന്‍റെ മണം അറിഞ്ഞപ്പോഴും അയാള്‍ക്ക് സന്തോഷം തോന്നി.&lt;br /&gt;മനുഷ്യ കഥാനുഗായികരേ....&lt;br /&gt;നിഴലുകള്‍ തേടുന്ന യാത്രയില്‍ ഒരു ബോംബുമായി പോകുന്ന ഉഗ്ര വാദിയോട് അയാള്‍&amp;nbsp; ചോദിച്ചു. നീ ആ ഔസേപ്പച്ചന്‍റെ മോന്‍റെ.....?&lt;br /&gt;ഞാന്‍ ഓസേപ്പാച്ചന്‍റെ മോന്‍റെ....പൂ...മോന്‍.&lt;br /&gt;ശരി&amp;nbsp; ഉത്തരം ലഭിച്ച അയാള്‍ വീണ്ടും സന്തോഷിച്ചു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_1ttXa8mUEPc/TAlFIrdFv1I/AAAAAAAADBY/Acok5cBJcJo/s1600/02032010056.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_1ttXa8mUEPc/TAlFIrdFv1I/AAAAAAAADBY/Acok5cBJcJo/s320/02032010056.jpg" /&gt;&lt;/a&gt;&lt;/div&gt;സന്തോഷത്തിന്‍റെ ആര്‍ഭാടത്തില്‍ അയാള്‍ സ്വന്തം ഗ്രാമത്തിന്‍റെ മടിയിലേക്ക് മറിഞ്ഞു.പുതു മണ്ണിന്‍റെ സുഗന്ധം വീണ്ടും അയാളേ സന്തോഷിപ്പിക്കുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-552057448399955519?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/552057448399955519/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=552057448399955519' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/552057448399955519'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/552057448399955519'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2010/06/blog-post.html' title='സന്തോഷം'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_1ttXa8mUEPc/TAlDgjsGfPI/AAAAAAAADBQ/ni6Xr_DyLAY/s72-c/02032010055.jpg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-3601768293915795452</id><published>2009-09-25T00:32:00.000+05:30</published><updated>2009-09-25T00:33:54.311+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='പാസ്സ് വേര്‍ഡുകള്‍'/><title type='text'>മറക്കാത്ത പാസ്സ് വേര്‍ഡുകള്‍</title><content type='html'>&lt;p&gt;മകന്‍റെ  ഫോണാണു്.&lt;/p&gt;&lt;br /&gt;&lt;p&gt;“ പപ്പാ എന്‍റെ പ്രൊഫയില്‍ പാസ്സ് വേര്‍ഡ് പറയൂ.?”&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;അയാളാലോചിച്ചു. അവനെന്തിനിപ്പോള്‍ പ്രൊഫയില്‍ പാസ്സ് വേര്ഡ്. &lt;/p&gt;&lt;p&gt;മനസ്സിലായി.&lt;/p&gt;&lt;p&gt; ലോഗിങ്ങ്   പാസ്സ് വേര്‍ഡ്   മാറ്റണമെങ്കില്‍, പ്രൊഫയില്‍ പാസ്സ്വേര്‍ഡ് , എല്ലാ ബാങ്കുകള്‍ക്കും അത്യാവശ്യമാണു്.&lt;/p&gt;&lt;br /&gt;&lt;p&gt;അവനെ ദൂരെ എഞ്ചിനീയരീങ്ങ് കോളേജില്‍ ചേര്‍ത്തപ്പോള്‍ അവനു പണമയക്കാന്‍ വേണ്ടി  തുടങ്ങിയതാണു്. ആ അക്കൌണ്ട്.&lt;br /&gt;ഒരു പക്ഷേ , ഞാനതില്‍ എത്തി നോക്കാതിരിക്കാനായൊരു പൂട്ടിടാനായിരിക്കും.&lt;/p&gt;&lt;br /&gt;&lt;p&gt;പഴയ ഒരു ഡയറിയില്‍ നിന്നും വായിച്ചയാള്‍ പറഞ്ഞു.&lt;br /&gt;പാസ്സ് വേര്‍ഡെഴുതൂ...&lt;br /&gt;ആദ്യം നിന്‍റെ അമ്മയുടെ രണ്ടക്ഷരമുള്ള പേരു്.&lt;br /&gt;അണ്ടര്‍   സ്കോറ് കൊടുത്തിട്ട് നമ്മുടെ നാട്ടിലെ കുടുംബ കാവിന്‍റെ  പേരു്.&lt;br /&gt;പിന്നെ വലിയ അക്ഷരങ്ങളില്‍ സരിക.&lt;br /&gt;ഇത്രയും തന്നെ.&lt;/p&gt;&lt;br /&gt;&lt;p&gt;പപ്പാ...   ആരാണീ സരിക.?&lt;br /&gt;ഇപ്പോഴാരുമല്ല മകനേ...&lt;br /&gt;&lt;/p&gt;&lt;p&gt;മനസ്സ് രഹസ്യമായി പറയുന്നുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ഒരു പക്ഷേ, നിന്നെ പ്രസവിക്കാതെ പോയ നിന്‍റെ അമ്മ എന്നോ,&lt;/p&gt;&lt;p&gt; വിധിക്കപ്പെടാത്ത കൈമോശം വന്നു പോയ ഒരു ജീവിതംഎന്നോ ഒക്കെ പറയണമെന്നുണ്ടായിരുന്നു.&lt;br /&gt;കട്ടിലില് കിടന്ന് നിങ്ങള്‍ ഇനിയും കിടന്നില്ലേ, എന്ന ചോദ്യവുമായി കിടന്ന സ്ത്രീയെ നോക്കി അയാള്‍ വിധിയെ കൂട്ടു പിടിച്ച് നിശ്ശബ്ദനായി.&lt;br /&gt;&lt;br /&gt;ചില പാസ്സ് വേര്‍ഡുകള്‍ അങ്ങനെയാണു മോനേ...&lt;br /&gt;ഓര്‍ക്കാനൊന്നും ഇല്ലെങ്കിലും മറക്കില്ല.&lt;br /&gt;മറന്നാലും മറക്കില്ല.&lt;/p&gt;&lt;br /&gt;പാസ്സ് വേര്‍ഡുകള്‍ മാറുന്നത് നോക്കി അയാള്‍ ഇരുന്നു.&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;------------------------------------------&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-3601768293915795452?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/3601768293915795452/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=3601768293915795452' title='42 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/3601768293915795452'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/3601768293915795452'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/09/blog-post.html' title='മറക്കാത്ത പാസ്സ് വേര്‍ഡുകള്‍'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>42</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-8936002232277762640</id><published>2009-08-06T23:35:00.001+05:30</published><updated>2009-08-06T23:35:41.748+05:30</updated><category scheme='http://www.blogger.com/atom/ns#' term='വേണു'/><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ ( ഹരിപ്രസാദിന്‍റെ മരണം)</title><content type='html'>&lt;p&gt;ദിവസങ്ങള്‍ കടന്നു പോകുന്നു.  നക്സല്‍ ബാരിയിലെ പ്രതി വിപ്ലവത്തിന്‍റെ ആഘാതങ്ങളില്‍ കേരളത്തിലെ കുഞ്ഞു മനസ്സുകളില്‍ ഉതിര്‍ന്ന പ്രകമ്പനം ഒക്കെ രാജഗോപാലന്‍ അറിയുന്നുണ്ടായിരുന്നു. “കാണാം” എന്നു പറഞ്ഞു പോയവരെ ഒന്നും കാണാതെയും,&lt;br /&gt;കടന്നു പോയ ഒരു നിമിഷം പോലും തിരിച്ചു വരുന്നതു കാണാതെയും രാജഗോപാലന്‍ സ്വപ്നങ്ങളില്‍ ജീവിച്ചു.&lt;br /&gt;മാവോ സേതൂങ്ങു്, ചൊ എന്‍ ലായ്, .... ചെഗുവേരാ....&lt;br /&gt;കണ്ണു ചുഴഞ്ഞെടുക്കപ്പെട്ട്, കാട്ടു വഴിയില്‍ മരിച്ചു കിടന്ന  വര്‍ഗ്ഗീസ്സ്, അവരൊക്കെയും  രാജഗോപാലന്റ്റെ സ്വപ്നങ്ങളിലെ കഥാപാത്രങ്ങളായി കാലം കഴിഞ്ഞു പോകുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;പി. എ . അബ്ബാസ്സിന്‍റെ നക്സല്‍ ബാരി,   ഓംപുരിയുടെ  ആക്രോശ്  ഒക്കെ രാജഗോപാലനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രാപ്തനാക്കിയിരുന്നു..&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;പുള്ള വീട്ടിലെ അമ്മൂമ്മ ഒരു പിടി ചാമ്പലായി മാറിയതും, ജാനുവമ്മയുടെ മകന്‍ ശേഖരന്‍റെ വിവരങ്ങള്‍&lt;br /&gt;&lt;br /&gt;ഗ്രാമം മറക്കാന്‍ തുടങ്ങുമ്പോള്‍ ....&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;രാജഗോപാലനോര്‍ക്കാനായി ഒരു സദ്യ നല്‍കിയ ശേഖരന്‍റെ ഓര്‍മ്മയുടെ മുന്നില്‍.....&lt;br /&gt;&lt;br /&gt;വീണ്ടും രാജ ഗോപാലന്‍ ഒരു തിരിച്ചു വരവിനൊരുങ്ങുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt; &lt;br /&gt;&lt;br /&gt;&lt;p&gt;ഏതോ ഒരു ഞായറാഴ്ച മുറിയിലിരുന്ന് തന്‍റെ പഴയ ഡയറികളോരോന്നും നശിപ്പിക്കുകയായിരുന്നു.&lt;br /&gt;ഹരിപ്രസാദിന്‍റെ പേരെഴുതിയ ഡയറിയില്‍ അയാളുടെ ഓര്‍മ്മകളുടെ കളസം അഴിയുന്നതറിഞ്ഞു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;മറ്റെന്നാള്‍ നാട്ടിലേയ്ക്ക് പോകയാണു്.&lt;br /&gt;&lt;br /&gt;ഈ അപരിചിതമായ നഗരത്തില്‍ തനിക്ക് തന്‍റെ കല്യാണം പറയാന്‍ പോലും ആരുമില്ലല്ലോ!.&lt;br /&gt;&lt;br /&gt;വെറുതേ ഓര്‍ത്തു നോക്കി.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഹരിപ്രസാദ്.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഫോണില്‍ വിളിച്ചു.&lt;br /&gt;&lt;br /&gt;അതേചിരി.&lt;br /&gt;&lt;br /&gt;“ഹരി...ഞാന്‍ രാജഗോപാലന്‍, മറ്റന്നാള്‍ നാട്ടിലേയ്ക്ക്...നാളെ എന്‍റെ സുഹൃത്തുക്കള്‍ക്കൊരു സല്‍ക്കാരം വൈകുന്നേരം. തീര്‍ച്ചയായും താങ്കളെത്തണം...എത്തുമല്ലോ.?“&lt;br /&gt;&lt;br /&gt;“എത്തും.“&lt;br /&gt;&lt;br /&gt;കുശലങ്ങള്‍ പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഹരി ചിരിക്കുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;തന്‍റെ മുറിയില്‍ വൈകുന്നേറം ഒരു ഒത്തു കൂടലിന്‍റെ ചടങ്ങുകളൊരുക്കി.&lt;br /&gt;ഡയറിയില്‍ വീണ്ടും പരതി. ആരെയെങ്കിലും അറിയിക്കാന്‍ ഈനഗരത്തില്‍ ഇനിയുണ്ടോ. ഇല്ലാ ആരുമില്ല. ഹരിപ്രസാദിനു ശേഷം ആരേയും അറിയാതെ അയാള്‍ ഡയറി തീയിലിട്ടു. എരിഞ്ഞു ചാമ്പലാവുന്ന പേജുകളില്‍ നിന്നും അനുഭവങ്ങളുടെ വിങ്ങലുകള്‍ ആവിയാകുന്നതും ഒരു ചെറു ചാരമായി കാറ്റില്‍ പറക്കുന്നതും കണ്ടയാള്‍ നിര്‍വൃതി കൊണ്ടു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വൈകുന്നേരം വൈകിയെത്തിയ ഹരി ചോദിച്ചു.” എവിടെ തന്‍റെ സുഹൃത്തുക്കള്‍“&lt;br /&gt;&lt;br /&gt;ഭവ്യമായി രാജഗോപാലന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“എന്‍റെ സുഹൃത്തുക്കളേല്ലാം മരിച്ചു പോയിരിക്കുന്നു, ഒരാളോഴികേ. ആ ആള്‍ മാത്രമേ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാവൂ.“&lt;br /&gt;&lt;br /&gt;ഹരിപ്രസാദ് ചിരിച്ചു കൊണ്ട് പറഞ്ഞു. “താനും മരിക്കാന്‍ പോകുകയാണല്ലോ.?“&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;സന്ധ്യ രാത്രിയാവുകയായിരുന്നു.&lt;br /&gt;&lt;br /&gt;നിഴലുകള്‍ക്ക് കനം വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;മുഖത്തോടു മുഖം നോക്കിയിരുന്ന അവരുടെ മനസ്സുകള്‍ വാചാലമായിരുന്നു.&lt;br /&gt;&lt;br /&gt;കുമാരനാശാന്‍റെ പദ്യ ശകലങ്ങളുതിര്‍ത്ത് , രാജഗോപാലനോട് ഹരി പറഞ്ഞു. “തനിക്ക് വല്ല മോഡല്ലിങ്ങിനും ഒക്കെ ഒന്നു ശ്രമിച്ചു കൂടെ.“&lt;br /&gt;&lt;br /&gt;കണ്ണാടിയില്‍ നോക്കി അഭിമാനത്തോടെ ആലോചിച്ചു. “ഇതില്‍ക്കവിഞ്ഞ മോഡലിങ്ങോ.?“&lt;br /&gt;&lt;br /&gt;മദ്യം സിരകളില്‍ഊടെ. ഗംഗയുടെ തീരത്തെ ദേവദാരുക്കളുടെ മണവുമായി കാറ്റ്.&lt;br /&gt;&lt;br /&gt;“നമുക്കൊന്നു പോകാം... ഗംഗയുടെ തീരത്തേയ്ക്ക്.?“&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വിഡ്ഡിത്തം.&lt;br /&gt;പണ്ട്,  ജോസഫ്, അശോകന്‍ ഒക്കെ മദ്യത്തിന്‍റെ ലഹരിയില്‍ അങ്ങനെ പറയുമ്പോള്‍, ആദ്യം എതിര്‍ക്കുന്ന ആ ഹരിയാണു ഇന്ന് പറയുന്നത്.&lt;br /&gt;പോകാം.&lt;br /&gt;&lt;br /&gt;വളരെ ഭയപ്പെടേണ്ട സ്ഥലമാണു ഈ പറയുന്ന ഗംഗയുടെ തീരം. ഒരു വശം കത്തിയെരിയുന്ന ചിതകള്‍ കാണാം. മറുവശം ജനിമൃതികളൊതുക്കി  ഒഴുകുന്ന ഹിമാലയ തീര്‍ഥം.&lt;br /&gt;അക്കരെ ...ഒരു ചരിത്രം........ഉറങ്ങിയുണരുന്നു.&lt;br /&gt;ഇക്കരെ അവര്‍ ഇരുന്നു.&lt;br /&gt;&lt;br /&gt;കാറ്റിനു ദുര്‍ഗന്ധമുണ്ടായിരുന്നതു അവര്‍ അറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;കാഷായ വസ്ത്രം ധരിച്ചവരും അല്ലാത്തവരും ഒക്കെ അവിടെ ഇവിടെ ഒക്കെ വിശ്രമിക്കുന്നുണ്ടായിരുന്നു.&lt;br /&gt;വേദോപനിഷത്തുകള്‍ പൂഴി മണലില്‍ മൌനം നടിച്ചുറങ്ങുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ദുരൂഹതയുടെ സത്യങ്ങള്‍ അറിയാതെ അവര്‍ ഒന്നും മിണ്ടാതൊത്തിരി നേരം അവിടിരുന്നു പോയി.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;എപ്പഴോ ഹരി പറഞ്ഞു.“ പോകാം.“&lt;br /&gt;&lt;br /&gt;മടങ്ങി എത്തി മുറിയില്‍.&lt;br /&gt;&lt;br /&gt;തണുത്തു പോയ ഭക്ഷണം ചൂടാക്കി കഴിച്ചു. വെളിയില്‍ കോട മഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. താഴെ സ്റ്റ്റീറ്റ് ലൈറ്റിനു പുറകിലിരുന്ന ഗ്ഗൂര്ഖാ പാടുന്നതു കേള്‍ക്കാമായിരുന്നു. സിന്ദഗി കെ......    റാഫിയുടെ പഴയ ഏതോ ശോക ഗാനം.&lt;br /&gt;&lt;br /&gt;ആഹാരത്തിനു ശേഷം, ചുണ്ടില്‍ കത്തുന്ന സിഗററ്റുമായി ഹരി പറഞ്ഞു.&lt;br /&gt;&lt;br /&gt;“നാളെ ഞാന്‍ സ്റ്റേഷനില്‍ വരില്ലെന്നറിയാമല്ലോ.?“  ഹരി ചിരിക്കുന്നുണ്ടായിരുന്നു.&lt;br /&gt;ഒരു പക്ഷേ തനിക്കൊരു ഗ്രീറ്റിങും ഞാന്‍ അയച്ചു എന്നു വരില്ല.&lt;br /&gt;&lt;br /&gt;അകലെ നഗരം ഉറങ്ങുന്നു.&lt;br /&gt;ഇരുട്ടും വ്യത്തകളും കൂട്ടുകൂടുന്ന രാത്രി വെളിയില്‍ ഒളിച്ചു നില്‍ക്കുന്നു.&lt;br /&gt;താനെന്താണു ആലോചിക്കുന്നത്.?&lt;br /&gt;ഹരി പൊട്ടി ചിരിച്ചു.&lt;br /&gt;ഹരി തുടര്‍ന്നു.&lt;br /&gt;“ താന്‍ പറഞ്ഞല്ലോ, തന്‍റെ സുഹൃത്തുക്കളൊക്കെ മരിച്ചു എന്നു. ...ഇല്ല ആരും മരിച്ചിട്ടില്ല.....താനും മരിക്കുന്നില്ല.... നിങ്ങളൊക്കെ യാണു ജീവിക്കുന്നതു.&lt;br /&gt;&lt;br /&gt;“എന്നാല്‍ കേട്ടോളൂ.....&lt;b&gt;ഹരിപ്രസാദ് എന്ന ഞാന്‍ മരിച്ചിരിക്കുന്നു.&lt;/b&gt;”&lt;br /&gt;ഹരി പൊട്ടി പൊട്ടി ചിരിച്ചു. ചിരിയില്‍ കണ്ണുനീര്‍ ഒളിഞ്ഞിരിക്കുന്നു.  രാജഗോപാലന്‍ ദൂരെ ദൂരെ അകലങ്ങളിലെരിയുന്ന ഒരു ചിതയിലെ അവസാന തീപ്പൊരി നോക്കിയിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഹരിപ്രസാദ് തന്‍റെ കൈ പിടിച്ച് കുലുക്കി യാത്രയായി.&lt;br /&gt;ബൈക്കിന്‍റെ പുറകിലെ വെളിച്ചം ഒരു പൊട്ടാകുന്നതും അതു പിന്നെ ഹരിയുടെ ഒരു പൊട്ടിച്ചിരി പോലെ ഇരുട്ടില്‍ ലയിക്കുന്നതും നോക്കി അയാളിരുന്നു പോയി.&lt;/p&gt;&lt;br /&gt;----------------------&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);"&gt;തുടരും. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-8936002232277762640?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/8936002232277762640/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=8936002232277762640' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8936002232277762640'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8936002232277762640'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/08/blog-post.html' title='രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ ( ഹരിപ്രസാദിന്‍റെ മരണം)'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-2724147364107286944</id><published>2009-07-24T00:15:00.001+05:30</published><updated>2009-07-24T00:20:49.833+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാജഗോപലന്‍റെ സ്വപ്നങ്ങള്‍'/><category scheme='http://www.blogger.com/atom/ns#' term='മലയാളം കഥകള്‍'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ (നിറങ്ങള്‍ നിഴലുകള്‍‍)</title><content type='html'>രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ &lt;br /&gt;&lt;p&gt;ഒരു വൈകുന്നേരം രാജഗോപലനു ഒരു ഫോണ്‍ വന്നു.&lt;/p&gt;&lt;br /&gt;“ഹലോ..രാജനല്ലേ....ഹരിയാണു്‍.”&lt;br /&gt;ഹരിപ്രസ്സാദിന്‍റെ പ്രത്യേക ചിരി രാജഗോപാലന്‍ ഫോണിലൂടെ കേട്ടു.&lt;br /&gt;&lt;p&gt;ഹരി വീണ്ടും പറഞ്ഞു.&lt;br /&gt;“ഇന്നു വൈകുന്നേരം റൂമിലേയ്ക്ക് വരണം. നമുക്കൊന്നു കൂടണം. ആ അശോകനില്ലേ...അവനും മരിച്ചിരിക്കുന്നു.....ഹഹഹാ.”  ....ഹരിയുടെ ചിരി.&lt;br /&gt;പ്രൊമോഷനായതിനു ശേഷം ബാങ്കില്‍ നിന്നും ഇറങ്ങാന്‍ ഒത്തിരി താമസിക്കുന്നു. ബാങ്കിലെ എല്ലാ കണക്കുകളും ടാലിയാക്കി, താക്കോല്‍ തിരികെ നല്‍കി വെളിയിലേയ്ക്കിറങ്ങുന്ന രാജഗോപാലന്‍ മാത്രം, ഒരിക്കലും ടാലിയാവാത്ത ഒരു കണക്കായി രണ്ടു കാലില്‍ ടാലിയാകാതെ റോഡിലൂടെ.....&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അന്ന് വളരെ വൈകി രാജ ഗോപാലന്‍ ഹരിയുടെ മുറിയില്‍ പോയി.അവിടെ ജോസഫും എത്തിയിട്ടുണ്ടായിരുന്നു.പതിവു ഭക്ഷണം അവര്‍ അവിടെ കഴിച്ചു.&lt;br /&gt;അശോകന്‍റെ എഴുത്ത് ഒരു പ്രേതമായി അവരുടെ മുന്നിലിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;എഴുത്തെടുത്തെറിഞ്ഞ് ഹരി അട്ടഹസിച്ചു. അവനും മരിച്ചിരിക്കുന്നു.&lt;br /&gt;തോമസ്സ്മാന്നും റൊമന്‍‌റോളണ്ടും ബഷീറും എംടിയും മുകുന്തനും മാര്‍ക്കോസ്സും വിവേകാനന്ദനും ചെഗുവേരയും സത്യജിത്രേയും ഒക്കെ കൂട്ടുകാരായി ഹരിയുടെ അലമാരയിലിരുന്നു നോക്കി.&lt;br /&gt;രാജഗോപാലന്‍ നിസ്സംഗതയോടെ ചിരിച്ചു. ജോസഫും.&lt;br /&gt;&lt;br /&gt; എപ്പഴോ... പിരിഞ്ഞ അവര്‍ പിന്നെ കുറേകാലത്തേയ്ക്ക് കണ്ടിരുന്നില്ല.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;പിന്നീടൊരിക്കല്‍ ജോസഫ് പ്രൊമോഷനോടെ  ട്റാന്‍സ്ഫര്‍ ആകുന്ന ദിവസം ഓര്‍മ്മിക്കുന്നു.&lt;br /&gt;യാത്രയയക്കാന്‍ താന്‍ മാത്രം വിധിയുടെ ഭാരവുമായി സ്റ്റേഷനില്‍ നിന്നു. ഹരി വന്നിരുന്നില്ല.&lt;/p&gt;&lt;br /&gt;&lt;p&gt;ഒരിക്കലും യാത്രയയപ്പ്, അനുമോദനം അനുശോചനം ഒന്നിലും പങ്കെടുക്കാത്ത ആ അത്ഭുത ജീവിയെ അടുത്തറിയാവുന്നതിനാല്‍,&lt;br /&gt; ആ വേദാന്തം മനസ്സിലാക്കുന്ന അയാള്‍ ജോസഫിനോടൊപ്പം നിന്നു. &lt;br /&gt;ട്രയിന്‍ വന്നപ്പോഴും ജോസഫിന്‍റെ പെട്ടികളൊക്കെ കയറ്റി വയ്ക്കുമ്പോഴും രാജഗോപാലന്‍ നിസ്സംഗനായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;കാര്‍ത്യായനി പിള്ള ആടുന്ന മുലകളുമായി തിണ്ണയിലിരുപ്പുണ്ടായിരുന്നു.&lt;br /&gt;ജാനുവമ്മ ചോദിച്ചു.  “എടാ രാജുവേ നീ ശേഖരനെ ഇന്നു കണ്ടിരുന്നോ. രാവിലെ ഇറങ്ങിയ പോക്കാ... ഇതു വരെ വന്നില്ലാ..”&lt;br /&gt;&lt;br /&gt;“കണ്ടില്ല.ഞാന്‍ ആ ലൈബ്ററിയില്‍ ഒന്നു നോക്കാം. ”&lt;br /&gt;പുസ്തകങ്ങള്‍ഊടെ ലോകത്ത് കുത്തിയിരിക്കുന്ന ശേഖരനെ....അയാള്‍ക്കറിയാമായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;താളം തെറ്റുന്ന ചില ഗാനങ്ങളുടെ താളം,&lt;br /&gt;സ്വമേധയാ തെറ്റി പോകുന്നതാണേന്നു മനസ്സിലാക്കാനൊക്കെ ഒരു പാടു വര്‍ഷങ്ങള്‍ വേണ്ടി വന്നു രാജഗോപാലനു്.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ട്രയിനിലിരിക്കുംപ്പോള്‍ ജോസഫിന്‍റെ കണ്ണുകളില്‍ നിന്നും മിന്നമിനുങ്ങികള്‍ ഉരുണ്ട് വീണു.&lt;br /&gt;ആറേഴു വര്‍ഷങ്ങളുടെ  അന്ത്യം .&lt;/P&gt;&lt;br /&gt;&lt;p&gt;ഒരു പക്ഷേ ഇനി ഒരിക്കലും കാണാനൊക്കാത്ത യാത്രയിലേയ്ക്കാണെന്നും,&lt;br /&gt;ജോസഫ് ഈ സ്ഥലത്തേയ്ക്കിനി ഒരിക്കലും ഉണ്ടാവില്ല എന്നൊക്കെ അറിയാമായിരുന്നെങ്കിലും&lt;br /&gt; കൈ പിടിച്ച് പറഞ്ഞു പോയ്യി. കാണാം ഇനിയും. ശൂഭയാത്ര.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt; ഒരു ചിരി സമ്മാനിച്ച് അകലങ്ങളീലേയ്ക്ക് കുതിക്കുന്ന ട്രയിനിലിരുന്ന് ജോസഫ് കൈ വീശി.....&lt;/p&gt;&lt;br /&gt;&lt;br /&gt;തുടരും....!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-2724147364107286944?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/2724147364107286944/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=2724147364107286944' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/2724147364107286944'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/2724147364107286944'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/07/blog-post.html' title='രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ (നിറങ്ങള്‍ നിഴലുകള്‍‍)'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-992498074478738758</id><published>2009-06-21T00:04:00.005+05:30</published><updated>2009-06-21T09:27:30.676+05:30</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='വേണുവിന്‍റെ കഥകള്‍'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ (കാര്‍ത്യായനിപ്പിള്ള)</title><content type='html'>&lt;P&gt;അവര്‍ അഞ്ച് സുഹൃത്തുക്കളായിരുന്നു. ഏതോ കമ്പനികളിലെ  &lt;br /&gt;ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്തിരുന്ന ആന്‍റണിയും അശോകനും,&lt;br /&gt;ഒരു എക്സ്പോര്ട്ട് കമ്പനിയില്‍ ജോലി ചെയ്തിരുന്ന  ജോസഫ് ,&lt;br /&gt;പിന്നെയോ ഒരു ഫോറിന്‍ ബാങ്കിലെ ഉയര്‍ന്നപദവിയില്‍ വന്ന സാക്ഷാല്‍ ഹരിപ്രസാദ്.&lt;br /&gt; ഞാനെന്ന രാജഗോപാലനും.&lt;/P&gt;&lt;br /&gt;&lt;p&gt;ഹരിപ്രസാദിന്‍റെ മുറി.&lt;br /&gt;ഒന്നാം നിലയില്‍ ഒരൊറ്റ മുറി. ഒരു കൊച്ചു ടെറസ്സുണ്ട്. &lt;br /&gt;അവിടെയാണു സാക്ഷാല്‍ ഹരിപ്രസാദ് താമസിക്കുന്നത്.&lt;br /&gt;ഹരിപ്രസാദിന്‍റെ മുറിയില്‍ അവര്‍ എല്ലാ ഞായറാഴ്ചകളിലും&lt;br /&gt; ഒത്തു കൂടിയിരുന്നു.&lt;br /&gt;ചോറു വയ്ക്കുകയും കറികള്‍ വയ്ക്കുകയും ഞങ്ങളെല്ലാവരും ചേര്‍ന്ന്. &lt;br /&gt;ജോസഫ് തന്‍റെ ബൈക്കില്‍ പോയി ഒരു കുപ്പി മദ്യം കൊണ്ടു വരും.&lt;br /&gt; ഹരിപ്രസാദ് തന്‍റെ ഒറ്റ മുറിയില്‍ കൊച്ചു കട്ടിലില്‍ വെറുതേ കിടക്കും.&lt;br /&gt; അതു നിയമമാണു്‍. അദ്ദേഹത്തെ ആരും ശല്യപ്പെടുത്തരുതു.&lt;/P&gt;&lt;br /&gt;&lt;p&gt;ഉയര്‍ത്തി വച്ച തലയിണയില്‍ തന്‍റെ വലിയ തല പൊക്കി വച്ച്, &lt;br /&gt;ഇടത്തു വശമുള്ള ജന്നാലയിലൂടെ പുറത്തേയ്ക്കു തള്ളി നില്‍കുന്ന കണ്ണുകളില്‍&lt;br /&gt; വെളിയിലേയ്ക്കു നോക്കി ഹരിപ്രസാദ് കിടക്കും.&lt;br /&gt;എല്ലാം പാകമായി. പുറത്തു പോയ ജോസഫ് തന്‍റെ സഞ്ചിയുമായി എത്തി. &lt;br /&gt;സഞ്ചി ഭൂപതി തന്‍ വഞ്ചിയില്‍ മമ പുസ്തകം എടുത്തു നിര്‍വ്വാണത്തിന്‍റെ&lt;br /&gt; സുഷുപ്തിയിലേയ്ക്കെല്ലാവരും കൊച്ചു യാത്ര ചെയ്യുമ്പോള്‍ ഹരി സംസാരിക്കാന്‍ തുടങ്ങും. ജീവിതത്തെക്കുറിച്ചും.അനന്തതയിലെ ദൈവത്തെക്കുറിച്ചും. നാല്‍വരും കേട്ടിരിക്കും. &lt;br /&gt;ആഹാരം കഴിഞ്ഞ് വയറും മനസ്സും നിറഞ്ഞ് യാത്രയാകുന്ന എത്രയോ ഞായറാഴചകള്‍.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഹരിപ്രസാദിന്‍റെ മുറി അത്യുന്നതങ്ങളില്‍ വാഴുന്നു. &lt;br /&gt;ജോസഫ് പറയാറുള്ളത് രാജഗൊപാലനും ശരിയാണെന്നു തോന്നി തുടങ്ങിയിരുന്നു.&lt;br /&gt; ഹരിപ്രസാദിന്‍റെ മുറിയില്‍ രാത്രിയുടെ നിസ്സംഗതകളില്‍ ,&lt;br /&gt; ഹരിപ്രസാദ് അവരെ ഏത്ര്ല്ലാം അത്യുന്നതങ്ങളിലേയ്ക്ക് കൂട്ടി കൊണ്ടു പോയിരിക്കുന്ന്.&lt;br /&gt;കോട്ടയത്തെ റബ്ബര്‍ എസ്റ്റേറ്റുകളെക്കുറിച്ചും, &lt;br /&gt;ആസ്ത്രേലിയയിലെ ബന്ധുക്കളെ കുറിച്ചൊക്കെയും സംസാരിക്കുന്ന ആന്‍റണി. &lt;br /&gt;പാലാ വിശേഷങ്ങളുടെ നിറമുള്ള വര്‍ണ്ണനകളുമായി ജോസഫ്. &lt;br /&gt;അശോകനും പറയാനായിരം  കഥകള്‍‍. &lt;br /&gt;ഒന്നും പറയാനില്ലാത്ത രാജ ഗോപാലന്‍ ചില നെടുവീര്‍പ്പുകളടക്കി അവിടെ ഇരിക്കും.&lt;br /&gt; അയാള്‍ക്ക് പറയാനൊന്നുമില്ലായിരുന്നല്ലോ.&lt;/p&gt;&lt;br /&gt;&lt;p&gt;രാജഗോപാലന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു, ഒരിക്കലും ഹരിപ്രസാദ് തന്‍റെ വീടിനെക്കുറിച്ചോ&lt;br /&gt; അച്ഛനെക്കുറിച്ചോ അമ്മയേക്കുറിച്ചോ ഒന്നുമേ സംസാരിക്കാറില്ല എന്ന്.&lt;br /&gt;റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും ആന്‍റണിയും, പാലായില്‍ നിന്നും ജോസഫും, &lt;br /&gt;നിശ്ശബ്ദതയില്‍ നിന്ന് രാജഗോപാലനും ഒക്കെ  &lt;br /&gt;ഹരിപ്രസാദിന്‍റെ ലോകത്ത് എത്തുന്നത് പെട്ടെന്നായിരുന്നു.&lt;br /&gt;അങ്ങനെ ഒക്കെ ഒരിക്കലായിരുന്നു ആന്‍റണി നാട്ടില്‍ പോയി വന്നത്. &lt;br /&gt; കല്യാണം പെട്ടെന്നായിരുന്നു.&lt;br /&gt;രാജഗോപാലന്‍ ആ ജന്നലിലിരുന്ന് ഓര്‍ക്കുകയായിരുന്നു..........&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;b&gt;കാര്‍ത്യായനി പിള്ള.&lt;/b&gt;&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;പേരിലെ ആണത്തം, നിറഞ്ഞ സ്ത്രീത്വം. &lt;br /&gt;തൂങ്ങിയാടുന്ന മുലകള്‍. അരയ്ക്കൊപ്പം ഞാന്നാടുന്ന മുലകളുമായി&lt;br /&gt; അതിരാവിലെ തിണ്ണയിലിരുന്ന്, കണ്ണുകള്‍ക്ക് മുകളില്‍ കൈവച്ച് നോക്കി..&lt;br /&gt;..ഓടാ നീ ആ പീതാംബരന്‍റെ ....&lt;br /&gt;( ഒരോ ആള്‍ക്കാരോടും ചോദിക്കുന്നതാ... അങ്ങനെ ഒക്കെ....പേരിനു് മാറ്റം വരുമെന്നു മാത്രം.)&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അതേ... ആ കാര്‍ത്യായനി പിള്ള...കൈ കണ്ണിനു മുകളില്‍ വച്ച് നോക്കി&lt;br /&gt; അയാളെ കണ്ടു. ഓടാ ...രാജോ.... നീ ഇങ്ങോട്ടൊന്നു വരണേ....&lt;br /&gt;&lt;br /&gt;രാജനെഴുന്നേറ്റ് മൂവാണ്ടന്‍ മാവിനു താഴെ നിന്ന് പല്ല് തേക്കുകയായിരുന്നു.&lt;br /&gt;അടുത്തു നിന്ന വട്ട മരത്തിലെ തൊപ്പിക്കാരി കുണ്ടി കുലുക്കി കിളി,&lt;br /&gt; രാജനെ കളിയാക്കി എന്തോ പറഞ്ഞ് പറന്നുയര്‍ന്നു.&lt;br /&gt;&lt;br /&gt;അമ്മ എഴുന്നേറ്റിരുന്നു.&lt;br /&gt;അടുക്കളയിലെ പാത്രങ്ങള്‍ കഥകളിപ്പദങ്ങള്‍ പാടുന്നു.&lt;br /&gt;കൊച്ചു പെങ്ങളൊരു മാലാഖയായി പുല്പായിലൂടെ സ്വപ്നരാജ്യങ്ങളില്‍ സഞ്ചരിക്കുന്നു.&lt;br /&gt;&lt;br /&gt;കിണറ്റില്‍ തൊട്ടി വീണുടഞ്ഞ ശബ്ദം, അമ്മൂമ്മയുടെ &lt;b&gt;അശ്രീകരം&lt;/B&gt; ആയിരുന്നു.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;രാജഗോപാലന്‍റെ ദിവസം ആരംഭിക്കുന്നു.&lt;br /&gt;&lt;br /&gt;മുഖം കഴുകി വന്ന് കണ്ണാടിയില്‍ നോക്കി.&lt;br /&gt;തനിക്ക് പോലും വിശ്വസിക്കാനൊക്കുന്നില്ല. &lt;br /&gt;എത്ര സുന്ദരനാണ്‍ താന്‍.&lt;br /&gt; മനോഹരമായ മുഖം നോക്കി അസൂയയോടെ നിന്നു പോയി.&lt;br /&gt;പെട്ടെന്ന് തന്നെ ആ കണ്ണാടി എറിഞ്ഞ് പൊട്ടിക്കണമെന്നു തോന്നി,&lt;br /&gt; നോക്കി നിന്നപ്പോള്‍ ....&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;കര്‍ത്യായ്നി പിള്ളയുടെ ഉറച്ച വിളി കേട്ടു.&lt;br /&gt;രാജോ....ഓടാ രാജോ...?&lt;br /&gt;&lt;br /&gt;അയാള്‍ അങ്ങോട്ടു നടന്നു. &lt;br /&gt;എതിരേ കിണറ്റു കരയില്‍ നിന്ന് വെള്ളവുമായി വന്ന് അമ്മൂമ്മ ചോദിച്ചു. &lt;br /&gt;നീ എങ്ങോട്ടാ.? &lt;br /&gt;&lt;br /&gt;അയാള്‍ പറഞ്ഞു. പുള്ളവീട്ടിലെ അമ്മൂമ്മ വിളിച്ചു.&lt;br /&gt;&lt;br /&gt;“ഉം. കൂടുതലൊന്നും കേള്ക്കാന്‍ നില്‍ക്കണ്ട. &lt;br /&gt;കാരണത്തി പറയുന്നതൊക്കെ സമ്മതിച്ച് എളുപ്പം ഇങ്ങു പോന്നേരു്.” &lt;br /&gt;&lt;br /&gt;“കാരണത്തിയെടെ നാക്ക് അത്ര ശരിയല്ല. കരിനാക്കെടുത്താല്‍ ഗുണം പിടിക്കില്ല.”&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഇളം വെയില്‍കൊണ്ടിരുന്ന കാരണത്തി. &lt;br /&gt;ഞാന്നു കിടന്ന മുലകളെ ജരയുടെ ചുളൂക്കങ്ങള്‍  ഒരു നന്നന്ഞ പഞ്ഞി സഞ്ചി പോലെ ആക്കി മാറ്റിയിറ്റിക്കുന്നു. കാരണത്തിയുടെ ഓരൊ അനക്കങ്ങളിലും അത് ഞാന്ന് ആടുന്നുണ്ടായിരുന്നു.&lt;br /&gt;“കുട്ടനെ നീ കേട്ടിട്ടുണ്ടോ.?”&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;പോലീസ്സ്കാരന്‍ കുട്ടന്‍ പിള്ളയെ കണ്ടിട്ടില്ല. അമ്മൂമ്മ പറഞ്ഞറിവേ ഉള്ളു.&lt;br /&gt;7 പ്രസവിച്ച കാരണത്തിയുടെ ആറാമത്തെ പുത്രനായിരുന്നു.&lt;br /&gt;&lt;br /&gt;പുന്നപ്ര വയലാറില്‍ മരിച്ച കമ്യൂണിസ്റ്റുകാര്‍,&lt;br /&gt; രക്തസാക്ഷിയാക്കിയ ഒരു അറിയപ്പെടാത്ത പോലീസ്സുകാരന്‍.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;രാജഗോപാലന്‍ ഓര്‍ക്കുന്നു.&lt;br /&gt;ഏത് കമ്യൂണിസ്റ്റ് ജാഥ വന്നാലും പുള്ള വീട്ടില്‍ വാതുക്കല്‍ വന്നാല്‍&lt;br /&gt; അങ്ങോട്ടു തിരിഞ്ഞ് മുഷ്ടി ചുരുട്ടി മുദ്രാ വാക്യം മുഴക്കും. &lt;br /&gt;“പുന്നപ്രയുടെ പ്രതികാരങ്ങള്‍...കണ്ട് പഠിക്കൂ പട്ടികളേ...”&lt;br /&gt;&lt;br /&gt;അയാള്‍ കണ്ടിട്ടുണ്ട്.... &lt;br /&gt;(കമ്യൂണിസ്റ്റനുഭാവിയായി മാറിക്കൊണ്ടിരുന്ന അയാള്‍ക്ക് അത് കാണുന്നത് അഭിമാനമായിരുന്നു.) &lt;br /&gt;വാരിക്കുന്തത്തില്‍ തല കൊരുത്തെടുത്തു പോയ ഒരു പോലീസ്സ്കാരന്റ്റെ&lt;br /&gt;  അമ്മ ഒരു പെന്‍ഷനുമില്ലാതെ ...&lt;br /&gt;ജാഥ പോകുന്നതു വരെ തിരിഞ്ഞിരുന്നു കരയുന്നത്.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അയാള്‍ പറഞ്ഞു. “കേട്ടിട്ടുണ്ടു.”&lt;br /&gt;&lt;br /&gt;എടാ അവനു എരട്ട കരളായിരുന്നു.&lt;/P&gt;&lt;br /&gt;************************&lt;br /&gt;&lt;p&gt;രാജഗോപാലനെ തട്ടി വിളിച്ചത് ഹരിപ്രസാദായിരുന്നു.&lt;br /&gt;ഹാ ഹാ...ഉറങ്ങിയോ.&lt;br /&gt;&lt;br /&gt;ആന്‍റണി നാട്ടില്‍ നിന്ന് വന്നത് കൂടെ ഒരു പെണ്‍കുട്ടിയുമായായിരുന്നു.&lt;br /&gt;&lt;br /&gt;അന്നവിടെ എത്തിയതും, ഞങ്ങളുമായും തുച്ഛ സമയം ചിലവഴിച്ചതും&lt;br /&gt; ഒക്ക് അത്ഭുതമായിരിക്കുന്നു.&lt;br /&gt;ഒന്നിലും ഭാഗ ബാക്കാതെ നടന്നു നീങ്ങുന്ന ആന്‍റണിയെ നോക്കി &lt;br /&gt;നെടുവീര്‍പ്പുകള്‍ക്ക് ശബ്ദമില്ലാതെ ആയി.&lt;br /&gt;തന്‍റെ ബഡ്ഡില്‍ കിടന്ന് ഉണ്ടക്കണ്ണുകള്‍ കൊണ്ട്  നോക്കി ഞങ്ങളോടൊക്കെ &lt;br /&gt;ഹരിപ്രസ്സദ് പറഞ്ഞു.&lt;br /&gt;&lt;br /&gt;കൂട്ടുകാരേ....ആന്‍റണി മരിച്ചിരിക്കുന്നു.!&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;രാജഗോപാലന്‍ കാര്‍ത്യായനി പിള്ളയുടെ പഞ്ഞിയായ മുലയില്‍ നോക്കിയിരുന്നു.&lt;br /&gt;ഇരട്ട കരളുകാരന്‍ കുട്ടന്‍ പിള്ള കുടിച്ച അമ്മിഞ്ഞയില്‍ നോക്കി,&lt;br /&gt;&lt;br /&gt;പുന്നപ്രയില്‍ വാരിക്കുന്തത്തിനു  തല സംഭാവന ചെയ്ത്, &lt;br /&gt;വീര നരകം സമ്മനമായി നല്‍കിയ  മകന്‍റെ അമ്മ.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;P&gt;രാജ ഗോപാലന്‍റെ കൊളാഷുകള്‍ തുടരുന്നു.&lt;/P&gt;&lt;br /&gt;---------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-992498074478738758?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/992498074478738758/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=992498074478738758' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/992498074478738758'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/992498074478738758'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/06/blog-post_21.html' title='രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ (കാര്‍ത്യായനിപ്പിള്ള)'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-3135039163375571205</id><published>2009-06-12T00:17:00.000+05:30</published><updated>2009-06-12T00:17:41.181+05:30</updated><category scheme='http://www.blogger.com/atom/ns#' term='അസ്സമയം'/><category scheme='http://www.blogger.com/atom/ns#' term='വേണുവിന്‍റെ കഥകള്‍'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അസ്സമയം.</title><content type='html'>&lt;P&gt;അമ്മയായിരുന്നു അച്ഛനോടു് പറഞ്ഞതു്.  ഇവന്‍റെ സമയം ഒന്നു നോക്കണം.!&lt;/P&gt;&lt;br /&gt;&lt;P&gt;അമ്മൂമ്മ പറഞ്ഞതും കേട്ടിരുന്നു. എരണം കെട്ടവന്‍. മുജ്ജന്മ സുകൃതം.&lt;/P&gt;&lt;br /&gt;&lt;P&gt;സമയം എന്നൊന്നില്ല എന്നു് തോന്നിയതു്, സമയത്തെ കുറിച്ചു് പഠിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു.&lt;br /&gt;ഒരു വലിയ ബുക്കും ഒരു വലിയ പേനയും അതില്‍ നിറയ്ക്കാന്‍ ഒത്തിരി മഷിയും നല്‍കി അധ്യാപകനെങ്ങോ പോയി.&lt;/P&gt;&lt;br /&gt;&lt;P&gt;അപ്പോള്‍ അവനു് മീശ കിളിക്കുന്നുണ്ടായിരുന്നു. പോയ അധ്യാപകന്‍റെ വലിയ മീശയില്‍ ഒരു 35 വയസ്സൊട്ടിച്ചു വച്ചിരുന്നു.&lt;br /&gt;സമയത്തെക്കുറിച്ചെഴുതി എഴുതി അയാള്‍ക്കു് സമയമായി തുടങ്ങി.&lt;/P&gt;&lt;br /&gt;&lt;p&gt;പുത്തന്‍ വീട്ടിലെ കാര്‍ത്യായനി ചേച്ചിയെ കെട്ടിക്കൊണ്ടു വന്ന വീരന്‍ പാക്കരന്‍ ചേട്ടനെ അറിയാമായിരുന്നു.&lt;br /&gt;പാക്കരന്‍ ചേട്ടന്റ്റെ പിന്നിലെ ഒരു  ഒരു പുതുമയുടെ മനോഹര ഗാനമായി നീങ്ങുന്ന കാര്‍ത്യായനി ചേച്ചിയെ അയാള്‍ക്കിഷ്ടമായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ഇന്നലെയായിരുന്നു ഒരു കൊച്ചു കൈലിയില്‍ ചുളുക്കു വീണ വയറുമായി, അതിരില്‍ വന്നു നീന്നു് മൂന്നാമത്തെ മോനെ അവര്‍ ചീത്ത പറഞ്ഞതു്.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അയാളെ കണ്ടിട്ടെന്നോണം അവര്‍ പറഞ്ഞു ഭയങ്കര നിഷേധിയാ സാ റേ. എന്നിട്ടു ചിരിച്ചു.&lt;br /&gt;ആ ചിരിയില്‍ പാക്കരന്‍ ചേട്ടന്‍റെ പിന്നിലെ ആ ഗാനം അയാള്‍ക്കോര്‍മ്മ വന്നു. സമയം എന്ന പ്രബന്ധം വഴി മുട്ടി നില്‍ക്കുന്നു എന്നു് അയാള്‍ ദുഃഖത്തോടെ ഓര്‍ക്കാന്‍ തുടങ്ങി.&lt;/p&gt;&lt;br /&gt; &lt;br /&gt;&lt;p&gt;ഒരു കൂനും മൊത്തം നരയും ഒരു വിറയലും ഒക്കെ അയാളുടെ പ്രബന്ധത്തിനു് ആക്കം കൂട്ടി കൊണ്ടിരുന്നു.&lt;br /&gt;ഒരിക്കലും തീരാത്ത സമയത്തിനു മുന്നില്‍ നിന്ന അയാള്‍ക്കൊരു കാര്യം മനസ്സിലായി. സമയമെന്നൊന്നില്ല.&lt;/P&gt;&lt;br /&gt;&lt;p&gt;ഒരു ജീവിതം കൊണ്ടെഴുതിയ പ്രബന്ധത്തിനു് ഇങ്ങനെ ഒരന്ത്യം  വരുന്നതില്‍ അയാള്‍ക്കു് ദുഃഖം തോന്നി.&lt;br /&gt;അവന്‍റെ നല്ല സമയമെന്നും, ഏതു പട്ടിക്കും ഒരു സമയം ഉണ്ടെന്നും ഒക്കെ ഉള്ള പറച്ചിലുകളിലെ സമയമില്ലായ്മ അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.&lt;/P&gt;&lt;br /&gt;&lt;p&gt;സമയം ആര്‍ക്കും കാത്തു നില്‍കുന്നില്ല. സമയം പോലെ എല്ലാം ശരി ആകും. എല്ലാത്തിനും ഒരു സമയം ഉണ്ടു്. സമയമാം രഥത്തില്‍ യാത്രയുണ്ടു് എന്നൊക്കെ പറയുന്നതിലെ സമയമില്ലായ്മയെ ആയിരുന്നു അയാള്‍, അയാളുടെ അവസാന നാളുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതു്.&lt;/P&gt;&lt;br /&gt;&lt;P&gt; എത്ര സമയ ബോധമുള്ള മനുഷ്യനായിരുന്നു. കാലിന്‍റെ രണ്ടു വിരലും കൂട്ടി കെട്ടി മൂക്കില്‍ പഞ്ഞിയും വച്ചു് തലയ്ക്കലും കാല്‍ക്കലും തേങ്ങാമുറിയില്‍ വിളക്കു കൊളുത്തി താഴെ കിടത്തുമ്പോഴും ചുറ്റും നിന്നവര്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.&lt;br /&gt;"അങ്ങെര്‍ക്കു്  ഇത്രയേ സമയം ഒള്ളു."&lt;/P&gt;&lt;br /&gt;&lt;p&gt;ആള്‍ക്കൂട്ടത്തിലോടിക്കേറാനൊക്കാതെ അയാള്‍ വിഷമിച്ചു.&lt;br /&gt;കൂനനാം വിറയനെ തട്ടി മറിഞ്ഞു വീഴാന്‍ തുടങ്ങിയവര്‍ തിരിഞ്ഞു നിന്നു പറയുന്നതു കേട്ടു. “ ഈ സമയത്തു തന്നെ വേണം ഒരു കൂനനും തള്ളാന്‍.”&lt;/p&gt;&lt;br /&gt;&lt;p&gt;മരണം കാത്ത് കിടന്ന വീട് വളപ്പിലെ മൂവാണ്ടന്‍ മാവിനെ നോക്കി, കണിശ്ശം പറഞ്ഞത് പപ്പു കണിയാനായിരുന്നു.&lt;br /&gt;മാവിന്‍റെയും സമയം ഒത്തു വരുന്നു. കണ്ടില്ലേ ഈ വര്‍ഷത്തെ അതിലേ പൂവ്.&lt;/P&gt;&lt;br /&gt;---------------------------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-3135039163375571205?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/3135039163375571205/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=3135039163375571205' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/3135039163375571205'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/3135039163375571205'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/06/blog-post_12.html' title='അസ്സമയം.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-4163799667984021581</id><published>2009-06-06T18:35:00.002+05:30</published><updated>2009-06-06T18:46:04.186+05:30</updated><title type='text'>വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)</title><content type='html'>&lt;a href="http://venuvenu.blogspot.com/2009/06/blog-post_06.html"&gt;വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: രാജഗോപലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-4163799667984021581?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://venuvenu.blogspot.com/2009/06/blog-post.html' title='വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)'/><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/4163799667984021581/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=4163799667984021581' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/4163799667984021581'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/4163799667984021581'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/06/venus-stories.html' title='വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-2761315144123894321</id><published>2009-06-06T18:15:00.004+05:30</published><updated>2009-06-06T18:44:53.064+05:30</updated><category scheme='http://www.blogger.com/atom/ns#' term='തമോഗര്‍ത്തങ്ങള്‍.'/><category scheme='http://www.blogger.com/atom/ns#' term='രാജഗൊപാലന്‍റെ സ്വപ്നങ്ങള്‍'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)</title><content type='html'>&lt;b&gt;തമോഗര്‍ത്തം&lt;/B&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;b&gt;രാത്രി.&lt;/B&gt;&lt;/P&gt;&lt;br /&gt;&lt;p&gt;നാളെ കണക്ക് പരീക്ഷയാണു്‍.&lt;P&gt;&lt;br /&gt;&lt;P&gt;കൃഷ്ണനാചാരി സാറിന്‍റെ സന്തോഷം തുളുമ്പുന്ന മുഖം കണ്മുന്നില്‍.&lt;br /&gt;വളരെ പ്രയാസമുള്ള കണക്കുകള്‍ ബോര്‍ഡിലെഴുതി ഉത്തരങ്ങള്‍ തേടിയിരിക്കുന്ന മാഹാഗുരു.&lt;br /&gt;സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ബോര്‍ഡിലെഴുതി, അതു തെളിയിക്കാന്‍ നല്‍കുന്ന സമയത്തിനുള്ളില്‍, ഒന്നു നല്ല പോലെ മുറുക്കി രസിച്ചിരിക്കുന്ന സാറിന്‍റെ മുഖം.&lt;/P&gt;&lt;br /&gt;&lt;P&gt;“സര്‍.” ആദ്യം ചെയ്ത് തീര്‍ത്ത സംതൃപ്തി. രാജഗോപാലനാണു്. മുറുക്കിച്ചുമപ്പിച്ച ചുണ്ടുകളില്‍ , അനുമോദനങ്ങളുടെ പൂക്കളുമായി സാറ് തോളില്‍ തട്ടുമ്പോള്‍, മനസ്സില്‍ ഗലീലിയോ...ആല്‍ബര്‍ട്ട് എയിന്‍സ്റ്റയിന്‍.&lt;/P&gt;&lt;br /&gt;&lt;P&gt;പെട്ടെന്ന് അകത്ത് ഒരു ശബ്ദം. ഇരുട്ടിലയാള്‍ അറിഞ്ഞു. അമ്മ നെഞ്ചത്തടിക്കുകയാണു്‍. കൊച്ചു പെങ്ങള്‍ നിലവിളിക്കുന്നു. അമ്മൂമ്മ സമാധാനിപ്പിക്കുന്നു.&lt;/P&gt;&lt;br /&gt;“എങ്കിലും എന്‍റെ സരസ്വതീ...നീ ചാവാന്‍ തീരുമാനിച്ചോ.?” &lt;br /&gt;രാജഗോപാലന്‍ ഉറഞ്ഞു പോയ ഒരു ഇരുളിന്‍ കഷണമായി അവിടിരുപ്പുണ്ടായിരുന്നു.&lt;br /&gt;&lt;p&gt;എതിര്‍ വശത്തെ വീട്ടിലെ ആരോ കതകു തുറന്നു പുറത്തേയ്ക്ക് നോക്കി.&lt;br /&gt;ഇവിടെയാണെന്നറിഞ്ഞപ്പോള്‍ കതകടക്കുന്നത് കാണാമായിരുന്നു.&lt;br /&gt;ഇവിടെ എന്നും ഇത് പതിവുള്ളതാണല്ലോ.&lt;/P&gt;&lt;br /&gt;&lt;P&gt;കനം വയ്ക്കുന്ന  ഇരുട്ടും ചീവീടിന്‍റെ വിലാപവും.&lt;br /&gt;അമ്മയുടെ ഏങ്ങലടികള്‍ നേര്‍ത്തു വരുന്നു.&lt;br /&gt;തന്‍റെ പുല്പായില്‍, മുകളിലെ നക്ഷത്രങ്ങളെ നോക്കി കിടന്നപ്പോള്‍, നാട്ടു വെളിച്ചത്തില്‍ അയാള്‍ വീണ്ടും ഓര്‍ത്തു പോയി.  കൃഷ്ണനാചാരി സാറിനെ. അതേ നാളെ കണക്കു പരീക്ഷയാണു്.&lt;/P&gt;&lt;br /&gt;&lt;P&gt;ഉറക്കം വരാതെ ഏതോ നൊമ്പരങ്ങളിലൂടെ മനസ്സ് യാത്ര ചെയ്യുന്നു.&lt;br /&gt;കതകില്ലാത്ത ജന്നാലയ്ക്കപ്പുറം നില്‍ക്കുന്ന അയണി പ്ലാവിനു മുകളില്‍ ഏതോ തള്ള കാക്ക, തന്‍റെ കുഞ്ഞിനെ വഴക്ക് പറയുന്ന ശബ്ദം.“ നേരം വെളുത്തിട്ടില്ല.”&lt;/P&gt;&lt;br /&gt;&lt;P&gt;ആരോ തന്നെ തൊടുന്നതറിഞ്ഞു.&lt;br /&gt;തന്‍റെ അടുത്ത് പാ വിരിച്ചു കിടക്കാറുള്ള കൊച്ചു പെങ്ങള്‍. അയാള്‍ അമ്പരന്നു.&lt;br /&gt;അവള്‍ പതിയെ ചോദിച്ചു. “കൊച്ചേട്ടാ...ഏട്ടന്‍ വല്ലതും കഴിച്ചായിരുന്നൊ.?”&lt;br /&gt;രാവിലെ കപ്പ കഴിച്ചതാണു്. എങ്കിലും മൂളി. വെറുതേ ചോദിച്ചു. “നീയോ.?”&lt;br /&gt;അവള്‍ പറഞ്ഞു. കപ്പ കഴിച്ചായിരുന്നു.&lt;/P&gt;&lt;br /&gt;&lt;p&gt;അയാളൊന്നും മിണ്ടിയില്ല.&lt;br /&gt;അന്ന് അച്ഛന്‍ വന്ന വിവരങ്ങളൊക്കെ ഒരു വീഡിയോയിലേതു പോലെ അവള്‍ പറയുന്നതു കേള്ക്കുന്നുണ്ടായിരുന്നു. ഓരോ മൂളലിലും അയാളുടെ കണ്ണു നീരുകള്‍ അയാളും , കോമ്പരയുടെ മുകളിലെ ഓലനഷ്ടപ്പെട്ട ഭാഗങ്ങളിലെ നക്ഷത്രങ്ങളും മാത്രം അറിഞ്ഞു.&lt;/P&gt;&lt;br /&gt;&lt;p&gt;ചീവീടുകള്‍ക്ക് ദുഖരാഗങ്ങള്‍ പാടാനറിയാമെന്നു ആദ്യമായി മനസ്സിലായി. രാഗങ്ങളുടെ താളമനുസരിച്ച് നൃ്ത്തം ചെയ്യുന്ന തൊടിയിലെ  മിന്നാമിനുങ്ങികളെ തന്‍റെ ജനാലായിലൂടെ കാണാമായിരുന്നു.&lt;/P&gt;&lt;br /&gt;&lt;p&gt;എപ്പോഴോ അവള്‍ ചോദിച്ചു. “ഏട്ടാ...പരീക്ഷയെല്ലാം അറിയാവുന്നതായിരുന്നോ.? എട്ടാ..”&lt;br /&gt;&lt;br /&gt;പൊട്ടിക്കരയാതിരിക്കാന്‍ രാജഗോപാലന്‍ ശില അല്ലായിരുന്നല്ലോ.&lt;br /&gt;അവളെ കെട്ടി പിടിച്ച് കരഞ്ഞു പോയി.&lt;br /&gt;കോംപരയ്ക്ക് മുകളിലെ നക്ഷത്രങ്ങളും.&lt;/P&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-2761315144123894321?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/2761315144123894321/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=2761315144123894321' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/2761315144123894321'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/2761315144123894321'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/06/blog-post_06.html' title='രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-4420829568248326389</id><published>2009-06-03T00:05:00.001+05:30</published><updated>2009-06-03T00:06:03.501+05:30</updated><category scheme='http://www.blogger.com/atom/ns#' term='വേണുവിന്‍റെ കഥകള്‍.'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='രാജഗോപാലന്‍റെ സ്വപ്നങ്ങള്‍'/><title type='text'>രാജഗോപാലന്‍റെ സ്വപ്നങ്ങള്‍.</title><content type='html'>രാജഗോപാലന്‍റെ സ്വപ്നങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;p&gt;രാജ ഗോപാലന്‍ സ്വപ്നങ്ങള്‍ കാണുക ആയിരുന്നു.&lt;br /&gt;എന്നത്തേയും പോലെ. വിശാലമായ ആകാശം നോക്കി. സ്വപ്നങ്ങള്‍ കാണുന്ന നക്ഷത്രങ്ങളെ നോക്കി. അനന്തതയില്‍ ഉറങ്ങുന്ന ദൈവങ്ങളെ നോക്കി.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;സ്വപ്നങ്ങള്‍ എന്നും രാജഗോപാലനില്‍ ഉണ്ടായിരുന്നു.. രാജഗോപാലന്‍റെ സ്വപ്നങ്ങള്, രാജഗോപാലന്‍റെ ജീവിതമായില്ല. രാജഗോപാലന്‍റെ ജീവിതം ദുസ്വപ്നങ്ങളാകുകയായിരുന്നു. &lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വിശ്വനാഥന്‍ മരിക്കുമ്പോഴും മനസ്സില്‍ പാദ സരങ്ങള്‍ കിലുക്കിയ  സന്ധ്യ എന്ന പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോഴും  രാജഗോപാലന്‍റെ മനസ്സു് ദുഃസ്വപ്നങ്ങള്‍ ഏറ്റു വാങ്ങി. ലോകം വലിയ ഒരു സ്വപ്നമാണെന്നും താന്‍ മരിച്ചു പോയ മറ്റൊരു സ്വപ്നമാണെന്നുമൊക്കെ തത്വ ചിന്താപരമായൊക്കെ അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;സേട്ജിയുടെ കടയിലെ തുരുമ്പു പിടിച്ച ടയിപ്പ് റയിട്ടിങ്ങ് മെഷീന്‍റെ പിന്നില്‍ നിറച്ചു വച്ചിരുന്ന ചാക്കു കെട്ടൊന്നു പോല്‍ രാജഗോപാലന്‍ നിശ്ശബ്ദനായിരുന്നു.&lt;/P&gt;&lt;br /&gt;&lt;p&gt;വള്ളി നിക്കറിട്ട് ഉടഞ്ഞ സ്ലേറ്റുമായി സ്ക്കൂളില്‍ പോകുമ്പോഴും, കൊട്ടാര വളപ്പില്‍ നിന്ന് ആരും കാണാതെ പൊട്ടന്‍ ചന്ദ്രനുമായി ബീഡി വലിക്കാന്‍ പഠിക്കുമ്പോഴും സ്വപ്നങ്ങള്‍ അവനിലുണ്ടായിരുന്നു.&lt;br /&gt;ഓണത്തുമ്പികളേ.....&lt;br /&gt;കുഞ്ഞാറ്റക്കിളികളേ....&lt;/P&gt;&lt;br /&gt;&lt;p&gt;ശബ്ദം മരിച്ച അമ്പല പറമ്പിലെ ഉച്ച വെയിലില്‍ വെള്ളക്കുതിരയുടെ പുറത്ത് , ആകാശത്തു നിന്നും ഇറങ്ങി വരുന്ന സ്വര്‍ണതലമുടിയുള്ള രാജ കുമാരിയെ....&lt;/P&gt;&lt;br /&gt;&lt;p&gt;സ്കൂള്‍ ഫൈനലില്‍ , മാത്യൂ സാറ് പഠിപ്പിച്ച സയനസ് ക്ലാസ്സുകളില്‍, ആല്‍ബര്‍ട്ട് എയിന്‍സ്റ്റൈന്‍, ഗലീലിയോ ഒക്കെ കടന്നു വന്നപ്പോള്‍......&lt;br /&gt;ഗലീലിയോ...&lt;br /&gt;സ്വപ്നം നക്ഷത്രങ്ങളായി.&lt;br /&gt;നക്ഷത്രങ്ങള്‍ ദുരുഹതകളായി.&lt;/P&gt;&lt;br /&gt;&lt;p&gt;ചാണകം മണക്കുന്ന തറയില്‍ തന്‍റെ കീറിയ പുല്പായില്‍ കിടക്കുമ്പോള്‍, ഓലകള്‍ നഷടമായ വീടിന്‍റെ മോന്തായത്തില്‍ഊടെ നക്ഷത്രങ്ങള്‍ എത്തി നോക്കി ചോദിക്കും. രാജ ഗോപാലാ നീ ഗലീലിയോയെ മറന്നോ. എത്ര സുന്ദരം തന്‍റെ വീടെന്ന് ഓര്‍ത്ത് ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ രാജഗോപാലന്‍ ചിരിച്ചു കൊണ്ട് പറയുമായിരുന്നു. ഇല്ല മറന്നിട്ടില്ല.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;രാജ ഗോപാലന്‍ കണക്കും സയന്‍സും രാത്രി പകലാക്കി പഠിച്ചു. മാത്യൂ സാറിന്‍റെ ഓരോ ക്ലാസ്സുകളും അയാളിലെ ശാസ്ത്രജ്ഞനെ തട്ടി ഉണര്‍ത്തുന്നതായിരുന്നു.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അങ്ങനെ പരീക്ഷയായി.&lt;br /&gt;ഓരോ പരീക്ഷയും തൃപ്തികരമായെഴുതി മടങ്ങുമ്പോള്‍ കൊട്ടാര വളപ്പിലെ ആല്‍ മരങ്ങളിലിരുന്ന് പച്ചക്കിളികളയാളേ അഭിവാദ്യം ചെയ്തു.&lt;br /&gt;&lt;br /&gt;മനസ്സിലൊരു സാമ്രാജ്യവുമായി രാജഗോപാലന്‍ ഒരു കല്ലെടുത്തെറിഞ്ഞു ചിരിച്ചു. പച്ച തത്തകള്‍ കൂട്ടമായി പറന്നുയരുന്നതു കണ്ടയാള്‍ ചിരിച്ചു നടന്നു.&lt;/P&gt;&lt;br /&gt;&lt;p&gt;കാൽപ്പെരുമാറ്റം കേട്ട് രാജഗോപാലന്‍ തിരിഞ്ഞു നോക്കി.&lt;br /&gt;പൊട്ടന്‍ ഗോപിയാണു്. ആടിനെ തീറ്റി വരികയാണു്. ഗോപിയുടെ വീട്ടില്‍ രണ്ടാടുണ്ട്. പഠിത്തം എന്നേ നിര്‍ത്തി , ബീഡി വലിച്ച്, കൊട്ടാര വളപ്പിലെ മരപ്പൊത്തുകളിലെ തത്തമ്മയുടെ കുഞ്ഞുങ്ങളെ പിടിച്ച്, വീട്ടിലെ വഴക്കും വക്കാണത്തില്‍ നിന്നും രക്ഷപ്പെട്ട് ഗോപി കഴിയുന്നു.&lt;br /&gt;ഗോപി ചോദിച്ചു. രാജാ... “നീ ആടിനെ ചനപ്പിക്കുന്നത് കണ്ടിട്ടുണ്ടോ.?” &lt;br /&gt;“ഇല്ല.” രാജന്‍ പറഞ്ഞു. “എങ്കില്‍ വാ. ഞാന്‍ ഇവളെ ചാന്നാരുടെ വീട്ടില്‍ കൊണ്ടു പോകുവാ. അവിടെ ഒരു മുട്ടനാഡുണ്ട്. വലിയ രസമാ.”&lt;br /&gt;“ഇല്ല ഗോപീ... പിന്നെ ഒരിക്കല്‍ ആകട്ടെ.” രാജഗോപലന്‍ തന്‍റെ സ്വപ്നങ്ങളുമായി വീട്ടിലേയ്ക്കു നടന്നു.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;P&gt;ഇടവഴി കയറി വീട്ടിലേയ്ക്കെത്തുമ്പോള്‍ തന്‍റെ കൊച്ചു പെങ്ങള്‍ അവിടെ നില്‍ക്കുന്നു. തന്നെ കണ്ട ഉടനെ അവള്‍ പറഞ്ഞു. “ഇന്നച്ഛന്‍ വന്നിരുന്നു.”&lt;br /&gt;&lt;br /&gt;വീട്ടിനുള്ളിലേയ്ക്കു കയറുമ്പോള്‍ അയാള്‍ക്ക് ശരിക്കും മനസ്സിലായി. ഇന്ന് അച്ഛന്‍ വന്നിരുന്നു.&lt;br /&gt;ഒരു മുറിയുടെ മൂലയില്‍ ഏങ്ങലടിയുടെ നിശ്ശബ്ദമായ ശബ്ദം അമ്മയുടേതാണെന്ന് അയാള്‍ക്ക് തിരിച്ചറിയാം. ഉടഞ്ഞ പാത്രങ്ങളുടെ നടുവിലിരുന്ന് പ്രാകുന്ന അമ്മൂമ്മയെ കണ്ടില്ലെന്ന് നടിച്ച് തന്‍റെ മുറിയിലേയ്ക്ക് നടന്നു. അഴുക്ക് പിടിച്ച അടപ്പില്ലാത്ത പെട്ടിയില്‍ തന്‍റെ ബുക്കുകല്ക്കൊപ്പം പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റും മറ്റു കടലാസ്സുകളും വയ്ക്കുമ്പോല്‍ മനസ്സില്‍ പ്രാര്ഥിക്കുകയായിരുന്നു. അച്ഛന്‍ ഒരിക്കലും ഇനി വരാതിരുന്നെങ്കില്‍.&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അയാള്‍ പടിഞ്ഞാറു വശത്തുള്ള ഉമ്മറപ്പടിയിലിരുന്നു. സന്ധ്യ മരിക്കുന്നു.&lt;br /&gt;മുഷിഞ്ഞ പാവാടപൊക്കി മൂക്കട്ട തുടച്ചു കൊണ്ട് പെങ്ങള്‍ പറഞ്ഞു.&lt;br /&gt;അണ്ണാ....സന്ധ്യച്ചേച്ചി..&lt;/P&gt;&lt;br /&gt;&lt;br /&gt;&lt;p&gt;സന്ധ്യ, നാരായണന്‍ മാസ്റ്ററുടെ മകളാണു. അമ്പലത്തില്‍ പോയി മടങ്ങുന്ന സന്ധ്യ പരീക്ഷയെക്കുറിച്ച് സംസാരിച്ചു. പാദങ്ങള്‍ തഴുകുന്ന നീലപാവാടയുടുത്ത വെളുത്ത പെണ്‍കുട്ടി  വളരെ സുന്ദരിയാണു്.&lt;br /&gt;ചിരിച്ച് സംസാരിച്ച് നടന്നു നീങ്ങുന്ന നിഴല്‍.....&lt;br /&gt;ത്രിസന്ധ്യയ്ക്ക് കനം കൂടുന്നു.&lt;br /&gt;അമ്മൂമ്മ കിണറ്റുകരയിലേയ്ക്ക് നടന്നു.&lt;br /&gt;തൊട്ടി കിണറ്റില്‍ വീഴുന്ന ശബ്ദം. ഇരുളിന്‍റെ ആത്മാവു ഭേദിച്ചു. അമ്മൂമ്മ പിറുപിറുക്കുന്നത് കേള്‍ക്കാമായിരുന്നു.&lt;br /&gt;“ അവന്‍റെ വായ്ക്കരി ഇടാനക്കൊണ്ട്.ഫൂ....”&lt;br /&gt;താറുടുത്ത് അമ്മൂമ്മ വിളക്കു കത്തിക്കാനായി അകത്തേയ്ക്ക് പോയി.&lt;br /&gt;ഉമ്മറപ്പടിയിലെ തന്നെ നോക്കി പറഞ്ഞു. “ എങ്ങനെ എരണം ഒണ്ടാവാനാ.. മൂസന്ധ്യക്ക് ഉമ്മറത്ത് കുന്തിച്ചിരിക്കുന്നു കൂത്തിച്ചിമോന്‍.?”&lt;br /&gt;&lt;br /&gt;ഒന്നും മിണ്ടിയില്ല രാജഗോപാലന്‍.&lt;br /&gt;അയാളൊരു ശിലയായിരുന്നു നക്ഷത്രങ്ങളെ നോക്കിയിരുന്നു.&lt;/P&gt;&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-4420829568248326389?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/4420829568248326389/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=4420829568248326389' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/4420829568248326389'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/4420829568248326389'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/06/blog-post.html' title='രാജഗോപാലന്‍റെ സ്വപ്നങ്ങള്‍.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-955940003697790174</id><published>2009-04-25T14:05:00.003+05:30</published><updated>2009-04-25T14:11:25.584+05:30</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><category scheme='http://www.blogger.com/atom/ns#' term='മോക്ഷ പ്രാപ്തി'/><title type='text'>മോക്ഷ പ്രാപ്തി.</title><content type='html'>മറന്നു പോകുന്ന അഗ്രഗേറ്ററുകളേ...&lt;br /&gt;ഈ പോസ്റ്റു കാണിക്കുക.&lt;br /&gt;&lt;br /&gt;&lt;a href="http://venuvenu.blogspot.com/2009/04/blog-post.html"&gt;ഇവിടെ-മോക്ഷ പ്രാപ്തി.&lt;/a&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-955940003697790174?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/955940003697790174/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=955940003697790174' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/955940003697790174'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/955940003697790174'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/04/blog-post_25.html' title='മോക്ഷ പ്രാപ്തി.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-1632620840471178756</id><published>2009-04-24T00:18:00.003+05:30</published><updated>2009-05-03T17:08:23.420+05:30</updated><category scheme='http://www.blogger.com/atom/ns#' term='മോക്ഷപ്രാപ്തി'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='സായൂജ്യം'/><title type='text'>മോക്ഷ പ്രാപ്തി.</title><content type='html'>വിധിയുടെ കവിത മനസ്സിലാവാതെ രാമകൃഷ്ണന്‍  അമ്പരന്നു.&lt;br /&gt;ദൈവം ചിരിക്കുന്നു.&lt;br /&gt;അടുത്തു കിടക്കുന്ന ജീവശ്ശവം ഒന്നനങ്ങി.&lt;br /&gt;&lt;br /&gt;അയാള്‍ ക്ലോക്കിലേയ്ക്ക് നോക്കി. 12.30&lt;br /&gt;ഉറക്കം വരുന്നില്ല.&lt;br /&gt;ഉറങ്ങരുത്.....&lt;br /&gt;ഈ രാത്രി ഉറങ്ങാനുള്ളതല്ല.....&lt;br /&gt;ശക്തി നഷ്ടപ്പെട്ട വലത്കാല് ഇഴയുന്നതയാള്‍ അറിഞ്ഞു.&lt;br /&gt;ആരും കാണുന്നില്ല. ഇഴഞ്ഞിഴഞ്ഞ്.&lt;br /&gt;പുസ്തക ഷെല്‍ഫിനു മുന്നില്‍ വിറയാര്‍ന്ന കാലുകളുമായി നില്‍ക്കാന്‍ ശ്രമിച്ചു.&lt;br /&gt;തന്‍റെ പുസ്തക ഷെല്‍ഫിലെ പല പ്രാവശ്യം വായിച്ചിട്ടുള്ള ഓരോ പുസ്തകങ്ങളും അയാളോടു പറയുന്നതായി തോന്നി.&lt;br /&gt;ഞങ്ങളെ. ഞങ്ങളെ...&lt;br /&gt;ഇല്ല. നിങ്ങളെ ഒക്കെ ഞാന്‍ വെറുത്തു കഴിഞ്ഞിരിക്കുന്നു.&lt;br /&gt;നിങ്ങളൊക്കെ എന്‍റെ അന്യം വന്ന ജീവിതത്തിന്‍റെ നിശ്ശ്ചലതകള്‍ മാത്രം...&lt;br /&gt;ഏതോ ഒരു പുസ്തകതാളിലെഴുതിയ അയാളുടെ തന്നെ  ഒരു കവിത അയാള്‍ പാടി നോക്കി.&lt;br /&gt;ച്ഛെ... ഇതു കവിതയോ....അയാളൊരിക്കലെഴുതിയ ഈ കവിത വായിച്ചാണു് , ഇവള്‍ക്ക് അയാളില്‍ ആരാധന തോന്നിയത്...?&lt;br /&gt;വീണ്ടും പുസ്തകങ്ങളെടുത്ത് അയാള്‍ മണത്തു. ഓരോ പുസ്തകങ്ങളുടെ മണത്തിനും ഓരോ  കാലഘട്ടത്തിന്‍റെ മണമുണ്ട്. ശരിയാണു്. ഒരിക്കലിവള്‍ പറഞ്ഞിരുന്നു. ചില സിനിമാ പാട്ടുകള്‍, നാം അതു ആദ്യം കേട്ട പ്രായത്തിലേയ്ക്ക് കൊണ്ട് ചെല്ലുമെന്ന്. കുറച്ചു നേരത്തേയ്ക്ക്. വായിച്ച പുസ്തകങ്ങളും.&lt;br /&gt;ശരിയാണു്.യാത്രകളീല്‍  കണ്ടു മുട്ടുന്ന ചില മനുഷ്യരുടെ ച്ഛായ പോലും എവിടെയെക്കെയോ എത്തിക്കാറുണ്ട്.&lt;br /&gt;നൊസ്താള്‍ജിയാ.....&lt;br /&gt;അല്ല ഗ്രുഹാതുരത്വം....&lt;br /&gt;അല്ല.&lt;br /&gt;അതൊന്നുമല്ല.&lt;br /&gt;പുന്നെല്ലിന്‍റെ മണത്തിനു ഗൃഹാതുരത്വം അല്ല, അതില്‍ ജീവബീജത്തിന്‍റെ സുഗന്ധമാണു്. സ്വര രാഗ സുഷുപ്തിയുടെ&lt;br /&gt;സന്ത്രാസമാണു്.&lt;br /&gt;അപ്പോള്‍....&lt;br /&gt;&lt;br /&gt;“ശ്ശേ.... ഞാനിതൊക്കെ ഇപ്പോള്‍ എന്തിനു ചിന്തിക്കുന്നു.” അയാള്‍ സ്വയം ചിരിക്കാനാവാതെ കുഴഞ്ഞു.&lt;br /&gt;&lt;br /&gt;രാത്രി ഒരു മന്ത്രവാദിനിയായി.&lt;br /&gt;വെള്ളാരംകല്ലുകള്‍  ഉരുട്ടുന്ന ജല കന്യകകള്‍ നഗ്നമായി നീന്തി ആര്‍മ്മാദിക്കുന്ന പുഴയുടെ കരയില്‍ അയാളിരുന്നു.&lt;br /&gt;പുഴയ്ക്കുള്ളിലെ ജല പിശാചുക്കള്‍ കരയ്യ്ക്ക് വരാന്‍ സമയമായിരിക്കുന്നു.&lt;br /&gt;കൊട്ടാര മതിലിനകത്തെ രാജകുമാരി സംഭോഗ നിദ്രയിലൊരാലസ്യമായി.&lt;br /&gt;കവിതയൊഴുകിയ കടലാസ്സു പൂക്കളില്‍, കാര്‍മേഘം ചാലിച്ച  വിധിയുടെ മന്ത്രങ്ങള്‍ , വായന നഷ്ടപ്പെട്ടലമുറയിട്ടു.&lt;br /&gt;വര്‍ഷകാല പുനര്‍ജ്ജനികളില്‍ നഷ്ടപ്പെട്ട പിതാക്കളുടെ പിണ്ഡ കര്‍മ്മങ്ങളില്‍ സത്യമെന്തെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്ന സന്ധ്യകള്‍.&lt;br /&gt;എവിടെ ....&lt;br /&gt;വര്‍ണങ്ങളിലെ നിര്‍വ്വികാരതകള്‍.&lt;br /&gt;മനസ്സിന്‍റെ മാന്ത്രികശാലകളില്‍ കടഞ്ഞിരുന്ന പ്രണവ മന്ത്രങ്ങള്‍ അര്‍ത്ഥം തേടി അലയുന്നു, ഗതികിട്ടാ പ്രേതങ്ങളായി...&lt;br /&gt;വേണ്ട... തനിക്കിനിയും പുണ്യങ്ങള്‍ വേണ്ട.&lt;br /&gt;ഇവിടെ ഈ  ശാന്തി.. ഇതു മതി.&lt;br /&gt;&lt;br /&gt;നാളെ അടുത്ത ഡയാലിസ്സിനു കൊണ്ടു പോകേണ്ട ഭാര്യയെ ദയനീയമായാള്‍ നോക്കി.&lt;br /&gt;രക്ത മാറ്റത്തിലൂടെ മാത്രം ചിരിക്കാനും കരയാനും ഒക്കെ കഴിയുന്ന തന്‍റെ ഭാര്യ.&lt;br /&gt;ഈ മുറിയിലെ   കൊച്ചു കിളിവാതില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ എന്നേ മരിച്ചു പോകുമായിരുന്നു എന്നു തോന്നി।&lt;br /&gt;അവന്‍റെ  മെയില്‍ വന്നിരുന്നു.&lt;br /&gt;സത്യത്തിന്‍റെ പിടയല്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന വാക്കുകളുടെ കുമ്പ സാരങ്ങള്‍.&lt;br /&gt;ഞങ്ങള്‍ വരണോ. പണമയക്കണോ. സമയം .?&lt;br /&gt;ചെസ്സ്, കളത്തില്‍ എനിക്ക് ചെക്ക് മേറ്റ് വരുത്തി വയ്ക്കും ഈ യാത്ര. എന്നെ ചെസ്സ് കളി പഠിപ്പിച്ച പപ്പാ പറയൂ, ഞാന്‍ ഈ കളത്തില്‍ , ഒരു കളം മാത്രം എനിക്ക് രക്ഷപ്പെടാനുള്ളപ്പോള്‍ അതു വേണ്ടെന്നു വയ്ക്കണോ. അതോ സ്വയം ചെക്ക് മേറ്റ്.?&lt;br /&gt;ദൂരേ..... മകനും ഭാര്യയും .&lt;br /&gt;&lt;br /&gt;ശല്യമാകരുത്.&lt;br /&gt;നോ..നോ മകനേ.... ....&lt;br /&gt;&lt;br /&gt;കാലുകളുടെ ബലം നഷ്ടപ്പെട്ട ഒരച്ഛന്‍. രക്ത മാറ്റത്തിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്മ.&lt;br /&gt;ഇല്ല. അവനും മോക്ഷം കൊടുക്കണം.,&lt;br /&gt;മോക്ഷ പ്രാപ്തിയുടെ ചടങ്ങുകള്‍ക്കായി വെമ്പുകയായിരുന്നു രാമകൃഷ്ണന്‍.&lt;br /&gt;*********************&lt;br /&gt;അകലങ്ങളില്‍ ഇരമ്പുന്ന രാത്രിയുടെ നിഴല്‍ തിരിച്ചറിയാന്‍ കഴിയുന്നു. സ്റ്റ്റീറ്റ്  ലൈറ്റിനു പിറകിലെ നിഴലിലുറങ്ങുന്ന മനുഷ്യരും പകല്‍ പണികഴിഞ്ഞു ഇരുളിന്‍റെ മറവില്‍  കാവ്യം രചിക്കുന്നതു് അയാള്ക്കു കാണാമായിരുന്നു.&lt;br /&gt;ഉറക്കം വരുന്നില്ല.&lt;br /&gt;തന്‍റെ ഉറക്കം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. വിധിയുടെ ഒരു കോപ്രായമായ തന്നില്‍ നിന്നും  മനുഷ്യനെന്നേ പറന്നു പോയിരിക്കുന്നു. എന്നോ നഷ്ടപ്പെട്ടുപോയ ചിരി ചുണ്ടില്‍ വന്ന് ഇളിഭ്യമാകാതിരിക്കാന്‍ അയാള്‍ കാര്‍ക്കിച്ചു തുപ്പി.&lt;br /&gt;ആരും ഉറങ്ങാതിരിക്കുന്നില്ല . ദുഃഖം  കടിച്ചമര്‍ത്തി അലമാര തുറന്നു, പഴയ ഒരു ബുക്കെടുത്തു.&lt;br /&gt;ബുക്കു തുറന്നു നോക്കുമ്പോള്‍ മാത്രം അയാള്‍ ജീവിക്കുന്നു. അതിനായി മാത്രം എല്ലാവരും ഉറങ്ങി കഴിയുന്ന സമയം അതു തുറന്നു തന്‍റെ കഴിഞ്ഞ കാലങ്ങളെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ ശ്രമിക്കും.&lt;br /&gt;&lt;br /&gt;ഒരു ഡയറിയായി ഉപയോഗിച്ചിരുന്ന ബുക്ക്. മുഷിഞ്ഞു നാറിയ കടലാസ്സുകള്‍ തന്‍റെ ജീവിതം പോലെ പല്ലിളിച്ചു.&lt;br /&gt;ജീവിതം പുരോഗമിക്കുന്നു. ഇന്നലെ സാരികയ്ക്ക് വാങ്ങിയ  സാരി ഇഷ്ടമായി. കടങ്ങളൊക്കെ  തീരാറായിരിക്കുന്നു. മകന്‍റെ പുതിയ കോളേജിലെ പണമൊക്കെ അടച്ചു. കഴിഞ്ഞ ആഴ്ചയിലായിരുന്നു കുറച്ചു നല്ല ഒരു തുക അമ്മയ്ക്കയച്ചത്.&lt;br /&gt;&lt;br /&gt;പിന്നെയും വായിച്ചു.&lt;br /&gt;താഴോട്ട്.&lt;br /&gt;ഓരോ പേജുകളിലും അയാളുടെ വിജയങ്ങള്‍ വരി വരികളായി  നിരന്നു ന്ല്ക്കുന്നു.&lt;br /&gt;അവള്‍ പറയുമായിരുന്നു. വിജയക്കൊടികള്‍. ധീരാ...വീരാ...നേതാവേ.....&lt;br /&gt;ഇതാ.... ആ അവള്‍ തൊട്ടു മുന്നേ ജീവ ശ്ശവമായി ദുസ്വപ്നങ്ങളുടെ വിധിയുമായി മല്ലിടുന്നു.&lt;br /&gt;ഏതോ ദിവസം കുറിച്ച രേശ്മയെന്ന കൂട്ടുകാരിയെ ക്കുറിച്ചുള്ള വിവരവും ശ്രദ്ധിച്ചു.&lt;br /&gt;ആദ്യ് ചുംബനം നല്‍കിയ കൂട്ടുകാരിയെ മറക്കാതിരിക്കാന്‍.&lt;br /&gt;കിളി വാതില്‍ തുറന്നു കിടക്കുന്നു. ദൂരെ ഇരുട്ടിന്‍റെ പുതപ്പിനുള്ളില്‍ തല പൊക്കി നോക്കുന്ന ഓര്‍മ്മകളുടെ മനോഹാരിതയില്‍ വെറുതേ രേഷ്മയുടെ  മണം അനുഭൂതിയായൊഴികി എത്തി.&lt;br /&gt;എവിടെ ആയിരുന്നു മഞ്ചാടി കുരുന്നുകള്‍ ചിതറി വീണത്.?&lt;br /&gt;എവിടെ ആയിരുന്നു സ്വപ്നക്കൂടാരം പുകമറയായ്ത്.&lt;br /&gt;നിഴലുകള്ക്കും ജീവനുണ്ടായിരുന്ന സ്വപ്നങ്ങളുടെ കഥകളിലെ ജീവനുള്ള മനോഹാരിതകളേ...&lt;br /&gt;നിങ്ങളീ ഭൂമിയില്‍.....&lt;br /&gt;ആരേയും ഭാവഗായകനാക്കുന്ന മനോഹരമായ മനസ്സേ.....ശാന്തി.&lt;br /&gt;ഇല്ല. ഇതൊക്കെ ഇന്നു തീര്‍ക്കണം. ഇന്നു തന്‍റെ മോക്ഷ പ്രാപ്തിയാണു്.&lt;br /&gt;മോക്ഷം. മോക്ഷ പ്രാപ്തി .&lt;br /&gt;അതൊരു നിദ്രയാണു്।സുഖ സുഷിപ്തി।  സത്യമുരുകുന്ന  സായൂജ്യമേ......  &lt;br /&gt;നിന്നെ എന്തു വിളിക്കും......&lt;br /&gt;*************************************************************&lt;br /&gt;&lt;br /&gt;ഒരു ചിലന്തി, തന്‍റെ പുസ്തക ഷെല്ഫിനു മുകളിലൊരു വീടുണ്ടാക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അയാള്‍ അത് നോക്കി ഇരുന്നു.&lt;br /&gt;ആദ്യമായി മകനെ ദൂരെ  വലിയ കലാശാലയില്ര്യ്ക്ക് യാത്രയാക്കിയ ദിവസം. ഓര്‍ത്തു പോയി.&lt;br /&gt;അന്നുറങ്ങിയതു ആരായിരുന്നു ആദ്യം.&lt;br /&gt;ഉറക്കം വരാതെ അടുത്തു കിടന്ന അവള്‍ എപ്പോഴൊക്കെയോ ചോദിച്ചു. നിങ്ങള്‍ ഉറങ്ങിയില്ലേ...&lt;br /&gt;അവളുറങ്ങിയതിനു ശേഷവും താനുറങ്ങാതിരുന്നു പോയി.&lt;br /&gt;&lt;br /&gt;അവന്‍റെ   കോളേജിലെ ചിലവുകള്‍. പഠിത്തത്തിലേയ്ക്ക് വളരുന്ന മകള്‍.&lt;br /&gt;രാമകൃഷ്ണന്‍ ജീവിക്കുകയായിരുന്നു.&lt;br /&gt;പതിവുപോലെ ബൈക്കില്‍ ഓഫീസ്സിലേയ്ക്ക് പോയ രാമകൃഷ്ണനു രണ്ട് മാസത്തിനു ശേഷം തിരിച്ചെത്തി. ഉടഞ്ഞു മുറിഞ്ഞ ശരീരവും നിറഞ്ഞു കലങ്ങിയ ഒരു മനസ്സുമായി.&lt;br /&gt;ചതഞ്ഞ ജീവിതം സമ്മാനിച്ച് കടന്നു പോയ അപകടം, രാമകൃഷ്ണന്‍റെ ഒരു കാലു മാത്രമല്ല മുഴുവന്‍ സ്വപ്നങ്ങളും നിശ്ച്ചലമാക്കിയിരുന്നു.&lt;br /&gt;ചിലന്തി അതിന്‍റെ വല പുര്‍ണമാക്കി. ഒരറ്റത്ത് ഒളീച്ചിരിക്കുന്നു.&lt;br /&gt;വരൂ... എന്‍റെ വീട്ടിലേയ്ക്ക് വരൂ...&lt;br /&gt;അയാളോര്‍ത്തു.&lt;br /&gt;സമയം പോകുന്നു.&lt;br /&gt;മോക്ഷ പ്രാപ്തി..?&lt;br /&gt;**********************************************************&lt;br /&gt;താന്‍ ആദ്യം ചെസ്സില്‍ ജയിക്കുമ്പോള്‍ അവനൊരു വാശിയായിരുന്നു। രാത്രിയില്‍ തന്നെ പിന്നെയും ഒരു ഏറ്റു മുട്ടലിന്‍ എന്നും അവന്‍ തന്നെ വിളിച്ചു। ഓരോ തോല്‍വിയിലും അവനു് താന്‍ ഒരോ പാഠങ്ങള്‍ നല്‍കുകയായിരുന്നു। എന്തൊക്കെയോ പഠിച്ചു കഴിഞ്ഞ അവന്‍ തന്നോട് ചെസ്സ് കളിക്കാതെ ആയതും ഇന്നലെ ആയിരുന്നോ। അല്ല എന്നും തോക്കാന്‍ തുടങ്ങിയ ഈ പ്രതിയോഗിയിലെ തോല്‍വി ഏറ്റുവാങ്ങാതിരിക്കാനായിരുന്നോ। ആര്‍ക്കറിയാം....&lt;br /&gt;&lt;br /&gt;ജീവശ്ശവമായി കിടക്കുന്ന ഭാര്യയെ രാമകൃഷ്ണന്‍ വീണ്ടും നോക്കി.&lt;br /&gt;വര്‍ഷങ്ങള്‍ക്കു മുന്നെ ജാതി നോക്കാതെ ധനമറിയാതെ കെട്ടും കേട്ടു കേള്‍വികളേയും പൊട്ടിച്ചെറിഞ്ഞ് പെരുവഴിയില്‍ തന്നോടൊപ്പം വന്ന പെണ്ണിനെ അയാള്‍ ഓര്‍ത്തു.&lt;br /&gt;ഒരിക്കലും വിഷമിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.&lt;br /&gt;ഒരിക്കലും.&lt;br /&gt;ഒരു വിങ്ങല്‍ ...ഒരു വിറയല്‍....&lt;br /&gt;താഴെ....കിടന്നുറങ്ങിയ ഭാര്യയുടെ മുഖത്തേയ്ക്കു വീണ പുതപ്പ് അവള്‍ക്ക് ശ്വാസം മുട്ടിക്കുന്നതായി അയാള്‍ കണ്ടു. അനങ്ങാനറിയാത്ത ആ ശരീരം ഒരു ശ്വാസത്തിനായി ചെറു ചലനങ്ങള്‍ക്ക് ശ്രമിക്കുംപ്പോള്‍ രാമകൃഷ്ണന്‍റെ  കൈയ്യില്‍ നിന്നും വഴുതി വീണ തലയിണ മുഖത്തു പതിച്ചവിടെ ഇരുന്നു.&lt;br /&gt;&lt;br /&gt;മോക്ഷപ്രാപ്തി തേടിയ യാത്രയുടെ അവസാനം.&lt;br /&gt;ആ ഡയറിയില്‍ തന്നെ അയാള്‍ എന്തൊക്കെയോ കൂടി എഴുതാന്‍ ശ്രമിച്ചു.&lt;br /&gt;വേണ്ട. ഒന്നും എഴുതാനില്ലാ. ശൂന്യതയുടെ കൊടുമുടിയില്‍ നിസ്സാരതയുടെ പുച്ഛം മാത്രം.&lt;br /&gt;അവിടെ മൌനം ഭാഷയില്ലാത്ത അക്ഷരങ്ങളില്‍ സംവേദിക്കട്ടെ.&lt;br /&gt;നിശ്ച്ഛലതകളില്‍  സായൂജ്യം . മോക്ഷപ്രാപ്തിയുടെ സന്ത്രാസത്തില്‍... .&lt;br /&gt;രാമകൃഷ്ണന്‍ ഒഴിച്ച് വച്ച ഗ്ലാസ്സിലേയ്ക്കൊന്നു നോക്കി.&lt;br /&gt;ജീവന്‍റെ കണികകളുടെ അവസാന രോദനം ആസ്വദിക്കുമ്പോള്‍....&lt;br /&gt;മതി...&lt;br /&gt;ഒറ്റ മോന്തില്‍ ..... കണ്‍പോളകള്‍ അടയുന്നതറിഞ്ഞു.&lt;br /&gt;പിടയുന്ന നരമ്പുകളില്‍ നിന്നും സ്വപ്നങ്ങളുടെ കുഞ്ഞുങ്ങള്‍ ചിറകടിച്ചു പറന്നുയരുന്നതറിഞ്ഞു.‍&lt;br /&gt;വിതുമ്പി വീഴുന്ന ജീവന്‍റെ അവസാന കണികയുടെ തിരഞ്ഞോട്ടമായിരിക്കാം, കാലൊന്ന് പിടഞ്ഞോ....താഴെ ആ പുതപ്പും തലയാണയും തട്ടി മാറ്റിയോ.....&lt;br /&gt;അണഞ്ഞു പൊയ്കൊണ്ടിരുന്ന പ്രകാശത്തില്‍ അയാളോടൊപ്പം ലയിക്കുന്ന ഭാര്യയുടെ മുഖം അയാള്‍ കാണുന്നുണ്ടായിരുന്നു.&lt;br /&gt;-----------------------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-1632620840471178756?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/1632620840471178756/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=1632620840471178756' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1632620840471178756'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1632620840471178756'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2009/04/blog-post.html' title='മോക്ഷ പ്രാപ്തി.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-1449067938717186266</id><published>2008-10-04T09:59:00.001+05:30</published><updated>2008-10-04T10:03:40.423+05:30</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><category scheme='http://www.blogger.com/atom/ns#' term='രസീത്'/><title type='text'>രസീത്</title><content type='html'>&lt;a href="http://venuvenu.blogspot.com/2008/10/blog-post.html"&gt;(&lt;span style="color: rgb(153, 0, 0); font-weight: bold;"&gt;ഇവിടെ ഞെക്കുക&lt;/span&gt;)നിങ്ങള്‍ക്കൊരു രസീത്.)‍‍&lt;img class="emoticon" src="http://us.i1.yimg.com/us.yimg.com/i/mesg/emoticons7/20.gif" alt="nangih" title="nangih" /&gt;&lt;/a&gt;&lt;span style="display: block;" id="htmlbar_undefined" onmouseover="ButtonHoverOn(this);" onmouseout="ButtonHoverOff(this);" onmouseup="" onmousedown="'CheckFormatting(event);(function()" rich_edit=" document.getElementById(" rich_body=" rich_edit.contentDocument.getElementsByTagName(" class="on" src="http://www.blogger.com/%5C" alt="\" title="nangih"&gt;&lt;img src="http://us.i1.yimg.com/us.yimg.com/i/mesg/emoticons7/20.gif" alt="nangih" border="0" /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-1449067938717186266?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/1449067938717186266/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=1449067938717186266' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1449067938717186266'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1449067938717186266'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2008/10/blog-post_04.html' title='രസീത്'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-8272760511076508293</id><published>2008-10-04T00:04:00.001+05:30</published><updated>2008-10-04T00:11:15.244+05:30</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='വേണുവിന്‍റെ കഥകള്‍'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='രസീത്'/><title type='text'>രസീത്</title><content type='html'>&lt;p&gt;                           അമ്പലത്തിലെ പള്ളിയുണര്‍ത്തുന്ന ശബ്ദം കിളിവാതിലിനിപ്പിറം കിടക്കുന്ന രാജശേഖരനെ ഉണര്‍ത്തി.&lt;br /&gt; താളമില്ലാത്ത ശബ്ദത്തില്‍  മുറുക്കാനിടിക്കുന്ന അമ്മൂമ്മയുടെ ഇടികല്ലിന്‍റെ ശബ്ദം പെരുവഴിയിലൂടെ ഇഴഞ്ഞു പോകുന്നതു് രാജന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;/p&gt;&lt;p&gt;“ അവന്‍റെ നാളല്ലിയോ നാളേ. ഇവിടെ ആരോര്‍ക്കാനാ..... സുകൃത ക്ഷയം.”  ഒരു ഭഗവതി സേവ മനസ്സിലുണ്ടാരുന്നേ.. ആരോടു പറയാനാ..” ഇന്നലെ വൈകുന്നേരം അമ്മൂമ്മ പറയുന്നതു കേട്ടിരുന്നു.&lt;/p&gt;ഇടിച്ചു കുഴച്ച മുറുക്കാന്‍ വായിലിട്ട് കുറേ നേരം മിണ്ടാതിരിക്കുന്ന അമ്മൂമ്മയെ ഇരുട്ടത്തും രാജനു നാട്ടുവെളിച്ചത്തില്‍ കാണാമായിരുന്നു.&lt;br /&gt;&lt;p&gt;ജന്നാലയിലൂടെ കുടുംബ കാവിലെ കാഞ്ഞിര മരത്തിന്‍റെ ചില്ലയില്‍ ഒരു നക്ഷത്രം ഇഴയുന്നതു  കാണാമായിരുന്നു.&lt;br /&gt;അപ്പുറത്തു കിടന്ന അമ്മ എന്തോ പറയാന്‍ ശ്രമിച്ചു. നാളത്തേ അരിക്കു് രാവിലെ പലചരക്കു കടയിലെ  കടം പറയാനുള്ള വാക്കുകള്‍ അമ്മ ഉറക്കത്തില്‍ കാണാതെ പഠിക്കുകയാണെന്നു് രാജനു് അറിയാമായിരുന്നു.&lt;/p&gt;&lt;p&gt;എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടെങ്കിലും ആരും ഓര്‍ക്കുന്നതറിയിക്കാതെ ഒഴുകി നീങ്ങുന്ന ഒരു ജന്മ ദിനം.&lt;br /&gt;കാഞ്ഞിരത്തിന്‍റെ വടക്കേ ചില്ലയില്‍ ഇരുന്നു് ഒരു കൂമന്‍റെ മൂളല്‍. അമ്മൂമ്മ കാര്‍ക്കിച്ചു തുപ്പി. അശ്രീകരം.&lt;/p&gt;&lt;p&gt;അടുക്കള ഭാഗത്തു്  സുകൃതക്ഷതങ്ങളുടെ പാത്രങ്ങള്‍ ശബ്ദമുണ്ടാക്കി.&lt;br /&gt;പാലു തീര്‍ന്ന കല്യാണി ദയനീയമായി എരുത്തിലില്‍ നോക്കി നിന്നു.&lt;/p&gt;ഇറമ്പത്തു് ഇറങ്ങി നിന്ന് മൂരി വീട്ടു് നിന്ന രാജനെ അമ്മൂമ്മ നോക്കി. പോയി കുളിച്ചു് വാടാ ചെറുക്കാ.&lt;br /&gt;&lt;p&gt;അയയിലിട്ടിരുന്ന കരിമനടിച്ച തോര്‍ത്തുടുത്തു് , എണ്ണ വറ്റിയ എണ്ണക്കുപ്പിയിലെ  മെഴുക്കു് കയ്യിലെയ്യ്ക്കു് ചാലിച്ചു് ചപ്രം തലമുടിയില്‍ പുരട്ടി ഒരോട്ടം. ചെറയിലേയ്ക്കു്. മഠത്തിലെ വാതുക്കല്‍ ഒരു വിസിലു കൊടുക്കാന്‍ മറന്നില്ല. സുബ്ബന്‍ വന്നോളും.&lt;br /&gt;ഇടവഴി തിരിഞ്ഞപ്പോള്‍ കണ്ടതു് അമ്പലത്തില്‍ നിന്നും നടന്നു വരുന്ന സുഭദ്രയെ. കോക്രി കാണിച്ചു ചിരിച്ച അവളെ കണ്ടില്ലെന്നു നടിച്ചോടി രാജന്‍.&lt;/p&gt;ചിറയില്‍ പൊട്ടന്‍ ഗോപിയും സാമ്പനും നേരത്തേ എത്തിയിട്ടുണ്ടു്. അവരുമായി ഒരക്കര ഇക്കര മത്സരിച്ചു. നല്ല തണുപ്പു്. ഇക്കര വന്നപ്പോള്‍ തന്‍റെ സോപ്പു തേച്ചു്  വാര്യര്‍ സുഖമായി കുളിക്കുന്നു.  ഒരു മാസത്തേയ്ക്കു് അമ്മ മുറിച്ചു തരുന്ന സോപ്പാണതു്. ഒരു സൂക്ഷ്മവും ഇല്ലാതെ പതപ്പിക്കുന്ന വാര്യരെ ഒന്നും മിണ്ടാതെ നോക്കി നിന്നു.&lt;br /&gt;&lt;br /&gt;&lt;p&gt;പിന്നെ ഒറ്റ മുങ്ങലിനു് സോപ്പു കഴുകി,&lt;br /&gt;ഒറ്റക്കുതിപ്പിനു് കൽപ്പടവുകള്‍ കയറി.&lt;br /&gt;ഓരോ  ദൈവങ്ങളുടേയും മുന്നില്‍ നിന്ന് ഒന്നും പറയാനില്ലാതെ പ്രാര്‍ത്ഥിച്ചു.&lt;br /&gt;&lt;/p&gt;മേലേ അമ്പലത്തിലെ ശാന്തിക്കാരന്‍ തിരുമേനി പറഞ്ഞു.&lt;br /&gt;“രാജാ, ഗണപതി ഹോമം പ്രസാദം കൊണ്ടു പോകൂ. ”&lt;br /&gt;&lt;p&gt;കൈയ്യില്‍ തന്ന പ്രസാദത്തിലിട്ടിരുന്ന രസീതില്‍ എഴുതിയതു വായിച്ചു.&lt;/p&gt;&lt;p&gt; രാജന്‍, രേവതി, കിഴക്കടം.&lt;br /&gt;ഒരു രാജ്യം കീഴടക്കിയ സന്തോഷം. ക്ലാസ്സിലെ ഗമക്കാരി സുഭദ്രയെ ഈ രസീതു കാണിക്കണം.&lt;br /&gt;ഓടുക ആയിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;*************************************************************************&lt;br /&gt;&lt;p&gt;മുന്നില്‍ നില്ക്കുന്ന സുഭദ്ര.&lt;br /&gt;“ഒന്നും ഓര്‍മ്മയില്ല. പത്രം വായിച്ചിരുന്നോ. ഇന്നത്തെ ദിവസം പോലും മറന്നിരിക്കുന്നു.”&lt;br /&gt;സുഭദ്രയുടെ മുഖത്തെ ചുളിവുകള്‍ കാണാതെ പഴയ പള്ളിക്കൂടത്തിലെ സുഭദ്രയെ നോക്കി രാജന്‍ ചിരിച്ചു.&lt;/p&gt;ഫോണിന്‍റെ ബെല്ലടി കേള്‍ക്കുന്നു. തന്‍റെ വലിയ ഫ്ലാറ്റിലെ ബാല്‍ക്കണിക്ക് താഴെ ജീവിതങ്ങള്‍ ഓടുന്നു.&lt;br /&gt;&lt;p&gt;മോനാണു്.  ഫോണ്‍ വാങ്ങി . “ഹല്ലോ.”... മകനോട് സംസാരിക്കുമ്പോഴും എത്രയോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.&lt;br /&gt;“ഹാപ്പി ബര്‍ത്ത്ഡേ.”...&lt;br /&gt;“നന്ദി മോനേ..” ചിരിച്ചു. &lt;/p&gt; &lt;p&gt;ഒരു ചിരിക്കെത്ര മാത്രം സംസാരിക്കാന്‍ കഴിയുമെന്ന് മോനു് മനസ്സിലാകുമോ എന്തോ.&lt;br /&gt;ഓര്‍മ്മയുടെ തീരങ്ങളില്‍ നിന്നും ഒരു കല്ല്  നദിയിലേയ്ക്ക് വീണു.&lt;/p&gt;ഗ്ഗ്ലും.&lt;br /&gt;&lt;p&gt;വേണ്ട. ഒന്നും ഓര്‍ക്കരുത്.&lt;br /&gt;അതെന്നേ എന്‍റെ വിധി പഠിപ്പിച്ചിരിക്കുന്നു.&lt;br /&gt;നന്ദി. എന്നു പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍  സുഭദ്രയുടെ മുന്നില്‍ താന്‍  ഒരു രസീതാവുന്നതറിഞ്ഞും അയാള്‍ ചിരിച്ചു പോയി.&lt;/p&gt;&lt;br /&gt;*********************************************************************************&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-8272760511076508293?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/8272760511076508293/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=8272760511076508293' title='47 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8272760511076508293'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8272760511076508293'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2008/10/blog-post.html' title='രസീത്'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>47</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-7822343756352475095</id><published>2008-07-03T08:44:00.003+05:30</published><updated>2008-09-06T12:50:13.667+05:30</updated><category scheme='http://www.blogger.com/atom/ns#' term='അകത്താരു്'/><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='പുറത്താരു്'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='വേണുവിന്റ്റെ കഥകള്‍.'/><title type='text'>അകത്താരു് പുറത്താരു്..!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_1ttXa8mUEPc/SMIuvf5SZaI/AAAAAAAABgo/97YhrjYtk8w/s1600-h/AKATTHAR.jpg"&gt;&lt;img style="cursor: pointer;" src="http://4.bp.blogspot.com/_1ttXa8mUEPc/SMIuvf5SZaI/AAAAAAAABgo/97YhrjYtk8w/s400/AKATTHAR.jpg" alt="" id="BLOGGER_PHOTO_ID_5242804309763188130" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വലിയ ഇടവഴി ഇറങ്ങി വളവു തിരിഞ്ഞാല്‍ ആദ്യം പനങ്ങാടു വീടു്. പിന്നെ ഉത്തമന്‍റെ പശുതൊഴുത്തു്.&lt;br /&gt;&lt;br /&gt;ഇടിഞ്ഞു പൊളിഞ്ഞ ഒരു കളരിയും വലിയ ഒരു പനയും.&lt;/P&gt;&lt;br /&gt;&lt;br /&gt;ഇരുട്ടത്തു് ഒളിച്ചു നില്‍ക്കുന്ന ഒരു കലങ്ങു്. കലങ്ങിനിപ്പുറം വയല്‍. ഇടിഞ്ഞ വരമ്പുകളില്‍ തെറ്റുന്ന&lt;br /&gt;&lt;br /&gt;കാലുകള്‍. ഓടി അകലുന്ന ഞണ്ടുംകുഞ്ഞുങ്ങള്‍. ചേറിന്‍റെ മണം. ദൂരെ കിഴക്കെരിഞ്ഞു വീഴുന്ന ഒരു&lt;br /&gt;&lt;br /&gt;നക്ഷത്രം. കുറ്റാക്കുറ്റിരുട്ടു്.&lt;br /&gt;&lt;br /&gt;അയാള്‍ നടന്നു. ഇല്ല വഴി തെറ്റിയിട്ടില്ല.&lt;br /&gt;&lt;br /&gt;ചിലയ്ക്കുന്ന പൊക്രാം തവളകള്‍ കാല്പാദമനങ്ങുന്നതറിഞ്ഞു് നിശബ്ദരാവുന്ന പോലെ. അയാള്‍ ചിരിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;പൊലയന്‍ കുമാരന്‍റെ വീട്ടിലെ നിഴലുകള്‍ അയാള്‍ക്കറിയാമായിരുന്നു. സരോജിനി ചേച്ചിയുടെ&lt;br /&gt;&lt;br /&gt;വീട്ടിലെ കൊലുസ്സുകളുടെ സംഗീതം അയാള്ക്കു കേള്‍ക്കാമായിരുന്നു. ബീഡി പുകയുടെ മണം നീലാണ്ടന്‍ മാസ്റ്ററുടെ&lt;br /&gt;&lt;br /&gt;വീടാണെന്നറിയാന്‍ വെളിച്ചം വേണ്ടായിരുന്നു. ജന്നലില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലെ ചുമ കേട്ടയാള്‍ അറിഞ്ഞു സഖാവു മരിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;നിശബ്ദനായി നടന്ന അയാളുടെ പുറകിലൊരു ചാവാലി പട്ടി കുരച്ചു.&lt;br /&gt;&lt;br /&gt;ചെങ്ങമനാടു നിന്നും നടന്നു വന്ന മന്ത്രവാതിയപ്പൂപ്പന്‍റെ മുന്നിലെ യക്ഷി കഥ ഓര്‍ത്തു പോയി.&lt;br /&gt;&lt;br /&gt;പാതിരാത്രി. അപ്പൂപ്പന്‍ ഒരു ചെറു യാത്ര കഴിഞ്ഞു് , നാട്ടു വഴിയിലൂടെ നടന്നു വരിക ആയിരുന്നു.&lt;br /&gt;&lt;br /&gt;കുംബിക്കോട്ടു തോടു കടന്നില്ല.ഒരു വെളുത്ത രൂപം നടന്നു വരുന്നു.&lt;br /&gt;&lt;br /&gt;അടുത്തെത്തിയ സ്ത്രീ രൂപം ചോദിച്ചു. “ ചുണ്ണാമ്പുണ്ടൊ.?”  സുന്ദരി.!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഉള്‍ക്കാഴ്ചയാല്‍ മനസ്സിലാക്കിയ അപ്പൂപ്പന്‍ അവളെ ഒരു പാക്കിനുള്ളിലാക്കി. പാക്കു വാങ്ങിക്കാനായി&lt;br /&gt;&lt;br /&gt;അപ്പൂപ്പന്‍റെ പുറകില്‍ യക്ഷികളണി നിരന്നു കുരവയിട്ടു പോലും. തിരിഞ്ഞു നോക്കിയാല്‍ മരണം&lt;br /&gt;&lt;br /&gt;ഉറപ്പാണെന്നറിഞ്ഞ അപ്പൂപ്പന്‍ പാക്കു കളയാതെ മുറുകെ പിടിച്ചു നടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പത്തു കിലോമീറ്ററോളം നടന്നു വന്ന അപ്പൂപ്പനെ പിന്തുടര്ന്നു യക്ഷികള്‍. അമ്പല ഗേറ്റു കടന്ന&lt;br /&gt;&lt;br /&gt;അപ്പൂപ്പനെ നോക്കി തൊഴുതു പോലും. ആ പാക്കു തരണേ. എവിടെ.&lt;br /&gt;&lt;br /&gt;പാക്കു കൊടുത്തില്ലെന്നു മാത്രമല്ലാ...അവരെ ഒക്കെ പാക്കിലാക്കി പാട്ടിലാക്കുമെന്നു പറഞ്ഞു പോലും.&lt;br /&gt;&lt;br /&gt;വഴിയരികിലെ പാലകള്‍ പിഴുതു വീണതും കുരവയിട്ടു് അട്ടഹസിച്ച യക്ഷികള്‍ പമ്പ കടന്നതും അമ്മ&lt;br /&gt;&lt;br /&gt;പറഞ്ഞറിഞ്ഞ കഥകളായിരുന്നു.&lt;br /&gt;&lt;br /&gt;അയാള്‍ നടന്നതു് സിന്ധുവിന്‍റെ വീട്ടിലേയ്ക്കായിരുന്നു. “നിനക്കെന്നെ മറക്കാനാവും ....പക്ഷേ ഞാന്‍&lt;br /&gt;&lt;br /&gt;നിന്നെ മറക്കില്ല. നിനക്കു വേണ്ടി ഞാനിവിടെ ഉണ്ടാവും.”  അതു സിന്ധു പറഞ്ഞതു് ഒരു സന്ധ്യക്കായിരുന്നു.&lt;br /&gt;&lt;br /&gt;വായനശാലയില്‍ നിന്നു് അവര്‍ പുസ്തകങ്ങള്‍ എടുത്തു വരുകയായിരുന്നു. വലിയ കയറ്റം&lt;br /&gt;&lt;br /&gt;കേറി വരുമ്പോള്‍ ഇടതു വശത്തു നിന്ന പുല്ലാഞ്ഞി മരങ്ങള്‍ കേള്‍ക്കാതെ അയാളെന്തോ സിന്ധുവിന്‍റെ ചെവിയില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ചിത്രശലഭമായി കാറ്റു വീശുന്നുണ്ടായിരുന്നു. അത്താഴ ശിവേലിയുടെ ശബ്ദം അവര്‍ പറഞ്ഞതിനെ&lt;br /&gt;&lt;br /&gt;ഭാഷയില്ലാ ഭാഷയില്‍ കാറ്റിലലിയിച്ചു കളഞ്ഞു.&lt;br /&gt;&lt;br /&gt;എത്രയോ ത്രിസന്ധ്യകള്‍ക്കു് ഒളിച്ചു കേള്‍ക്കാനായി അവര്‍ അടക്കം പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;കാവിലൊടുവില്‍ കണ്ണടയ്ക്കുന്ന കല്‍‍വിളക്കു് മാത്രം സാക്ഷിയായി.&lt;br /&gt;&lt;br /&gt;അവര്‍ പറഞ്ഞു ചിരിച്ചതൊക്കെയും കൊണ്ടു പോയ കാറ്റു പോലും തിരിച്ചു പിന്നെ വന്നില്ല.&lt;br /&gt;&lt;br /&gt;സ്വപ്നങളിലൊരു ബിന്ധുവായി പടവുകള്‍ തേടുന്ന യാത്രയില്‍...ഒന്നും അന്വേഷിച്ചിരുന്നില്ല. പടവുകള്‍.?&lt;br /&gt;മറന്നു പോയതു് അയാളെ തന്നെ ആണെന്നു് തിരിച്ചറിയാന്‍, സമയം ,കളപ്പുരയില്‍&lt;br /&gt;&lt;br /&gt;&lt;br /&gt;കളമെഴുത്തും പാട്ടും നടത്തി , മറ്റൊരു  കസവു  മുണ്ടു  നെയ്തയാള്‍ക്കു വച്ചിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);font-size:130%;" &gt;അകത്താരു്.?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“സമയം എന്തായെന്നറിയാമോ.?”&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ ‍ മനസ്സില്‍ പറഞ്ഞു. ആര്‍ക്കും അറിയാത്ത കാര്യമല്ലേ നീ ചോദിക്കുന്നതു്.സമയം.?&lt;br /&gt;&lt;br /&gt;അതറിയാമോ ആര്‍ക്കെങ്കിലും എന്നൊക്കെ കൊച്ചു മനസ്സില്‍ വന്നു പോയി. എങ്കിലും അയാള്‍&lt;br /&gt;&lt;br /&gt;പറഞ്ഞു. “12 മണി കഴിഞ്ഞു.“&lt;br /&gt;“രാവിലെ എഴുന്നേല്‍ക്കാനുള്ളതാണെന്നോര്‍മ്മ വേണം.”&lt;br /&gt;&lt;br /&gt;&lt;br /&gt;ഓര്‍മ്മയും സമയവും ഒക്കെ ബന്ധങ്ങളുടെ ബന്ധനങ്ങളാണെന്നൊക്കെ പറയണമെന്നു തോന്നി.&lt;br /&gt;&lt;span style="color: rgb(51, 51, 255);font-size:130%;" &gt;പുറത്താരു്.?&lt;/span&gt;&lt;br /&gt;&lt;br /&gt;കിളിവാതിലിനപ്പുറം ഒരു നക്ഷത്രം ഇറുന്നു വീഴുന്നതു കണ്ടു.&lt;br /&gt;&lt;br /&gt;മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!&lt;br /&gt;&lt;br /&gt;&lt;br /&gt;*************************&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-7822343756352475095?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/7822343756352475095/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=7822343756352475095' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/7822343756352475095'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/7822343756352475095'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2008/07/blog-post.html' title='അകത്താരു് പുറത്താരു്..!'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_1ttXa8mUEPc/SMIuvf5SZaI/AAAAAAAABgo/97YhrjYtk8w/s72-c/AKATTHAR.jpg' height='72' width='72'/><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-7472214210857838848</id><published>2008-05-14T16:30:00.003+05:30</published><updated>2008-09-16T10:44:38.836+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഏര്‍മ്മാടം'/><category scheme='http://www.blogger.com/atom/ns#' term='malayalam story'/><category scheme='http://www.blogger.com/atom/ns#' term='കുഞ്ഞു കഥ'/><title type='text'>ഏര്‍മ്മാടം</title><content type='html'>&lt;p&gt;ഒരു സിഗററ്റു വേണമായിരുന്നു.&lt;br /&gt;ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..&lt;/p&gt;&lt;br /&gt;&lt;p&gt;മീന വെയിലിന്‍റെ ചൂടു് എന്‍റെ  നട്ടെല്ലു വളച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.&lt;br /&gt;മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.&lt;/p&gt;&lt;br /&gt;&lt;p&gt;ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.&lt;br /&gt;രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു്  എന്നു ചോദിച്ചപ്പോള്‍‍,  ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു  ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.&lt;/p&gt;&lt;br /&gt;&lt;p&gt;നാണു  നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.&lt;br /&gt;ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം  രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.&lt;br /&gt;ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.&lt;/p&gt;&lt;br /&gt;&lt;p&gt;അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു  കുഞ്ഞന്‍ മാഷു്.&lt;/p&gt;&lt;br /&gt;&lt;p&gt;എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.&lt;/p&gt;&lt;br /&gt;&lt;p&gt;ലാല്‍ സലാം സഖാവേ.&lt;/p&gt;&lt;br /&gt;&lt;p&gt;മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;സിഗററ്റു വാങ്ങാതെ  ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.&lt;br /&gt;ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.&lt;/p&gt;&lt;p&gt;*************************************&lt;br /&gt;&lt;/p&gt;ഈ കഥയുടെ ശബ്ദ രേഖ ഇവിടെയുണ്ട്.&lt;a style="color: rgb(51, 51, 255); font-weight: bold;" href="http://valiyalokam.blogspot.com/2008/09/blog-post_16.html"&gt;ഏര്‍മ്മാടം(ശബ്ദ രേഖ) &lt;/a&gt;&lt;img class="emoticon" src="http://us.i1.yimg.com/us.yimg.com/i/mesg/emoticons7/41.gif" alt="tepuktangan" title="tepuktangan" /&gt;&lt;br /&gt;&lt;br /&gt;===========================================&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-7472214210857838848?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/7472214210857838848/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=7472214210857838848' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/7472214210857838848'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/7472214210857838848'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2008/05/blog-post.html' title='ഏര്‍മ്മാടം'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-4691370561736757291</id><published>2008-04-21T12:45:00.000+05:30</published><updated>2008-04-21T00:14:18.386+05:30</updated><category scheme='http://www.blogger.com/atom/ns#' term='വേണുവിന്‍റെകഥകള്‍'/><category scheme='http://www.blogger.com/atom/ns#' term='malayalam story'/><category scheme='http://www.blogger.com/atom/ns#' term='പിന്നാമ്പുറങ്ങള്‍. കഥ'/><title type='text'>പിന്നാമ്പുറങ്ങള്‍.</title><content type='html'>&lt;p&gt;ഞാനാ  വീട്ടിലെത്തി. എന്‍റെകൂടെ  നിക്കറിട്ട മോനും, മോനുണ്ടാവുന്നതിനു  ഒരു വര്‍ഷത്തിനു മുന്നേ എന്നെ പിന്തുടരാന്‍ തുടങ്ങിയ സ്ത്രീയും ഉണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;വീടിനു മുന്നിലെ പത്തായപ്പുര ഇടിഞ്ഞു പൊളിഞ്ഞു പോയിരുന്നു.&lt;br /&gt;വരാന്തയില്‍ ഒഴിയാതിരുന്ന ചാരു കസാല അവിടെ ഇല്ലായിരുന്നു.&lt;br /&gt;മൂക്കത്തു വിരലു വച്ചു് , കണ്ണുനീരൊളിപ്പിച്ചു വച്ചു സംസാരിക്കാറുള്ള സ്ത്രീയും ഇല്ലായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;നിശ്ശബ്ദതയുടെ നിസംഗതയില്‍ ദൂരെ ചെട്ടിയാരത്തുകാരുടെ വീട്ടിന്‍റെ അതിരില് നില്‍ക്കുന്ന തെങ്ങു് .&lt;br /&gt;വെറുതേ ഞാനങ്ങോട്ടു നടന്നു.&lt;br /&gt;അവിടെ ആ പഴയ ചാരു കസേര കിടപ്പുണ്ടായിരുന്നോ.?&lt;br /&gt;“നീ എപ്പോള്‍ എത്തി.?“ അങ്ങനെ ഒരു ശബ്ദം കേട്ടോ.?&lt;br /&gt;“രണ്ടു ദിവസമായി.“ എന്നത്തേയും പോലെ സംസാരം അവിടെ മുറിയുന്നതു ഞാന്‍ അറിഞ്ഞു.&lt;/p&gt;&lt;br /&gt;&lt;p&gt;അതിരിനുമപ്പുറം മഠത്തിലെ പൊളിഞ്ഞ മച്ചിലെ ജനാലയിലൊരു തല കണ്ടു.&lt;br /&gt;ഇന്ദിര ചേച്ചിയല്ലേ, അതു്.&lt;/p&gt;&lt;br /&gt;&lt;p&gt;ഞാന്‍ മഠത്തിലെ താഴത്തെ പടിപ്പുരയിലിരിക്കയായിരുന്നു. പുറത്ത്  ഉച്ച കൂര്‍ക്കം വലിച്ചുറങ്ങുന്നു.&lt;br /&gt;മീനച്ചൂടിന്‍റെ മണമുള്ള കാറ്റ് .&lt;br /&gt;ഇന്ദിര ചേച്ചിയുടെ നോണ്ഡീറ്റയിലിലെ കഥകള്‍ വായിച്ചിരുന്നതെന്നാണു്. ?&lt;br /&gt;കിലുങ്ങിയ വളകള്‍ക്കും മണമുള്ള ഉച്ച വെയിലിനും ഒളിച്ചു വയ്ക്കാനൊത്തിരി ഓര്‍മ്മകള്‍ നല്‍കിയ നിഴലുകളെവിടെ ആണു്.?&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഇന്ദിര ചേച്ചി കുളിച്ചൊരുങ്ങി ഇറങ്ങുന്നു. കൂടെ സ്കൂളില്‍ പോകാന്‍ തന്നെ അഭിമാനമായിരുന്നു.&lt;br /&gt;മാര്‍ഗ്ഗോ സോപ്പു മണക്കുന്ന ഇന്ദിര ചേച്ചി . പുസ്തകകെട്ടുമായി തെറിച്ചു പോകുന്ന ഇന്ദിര ചേച്ചിയുടെ കൂടെ എത്താന്‍ ഞാന്‍ ബട്ടണ്‍സു് ലൂസായ എന്‍റെ നിക്കറൊരു കൈ കൊണ്ടു പിടിച്ചു കൊണ്ടു് ഓടുമായിരുന്നു.&lt;br /&gt;എന്നും ആരാധനയോടെ നോക്കിയിരുന്ന ഇന്ദിര ചേച്ചി.&lt;/p&gt;&lt;br /&gt;ഉച്ച വെയിലുറയ്ക്കാന്‍ തുടങ്ങുന്ന നേരം.&lt;br /&gt;&lt;p&gt;ഞാനാ ശശിയുമായി കളിക്കന്‍ മഠത്തില്‍ ചെന്നതായിരുന്നു.&lt;br /&gt;പടിപ്പുര തുറന്നു കിടന്നു.&lt;br /&gt;ഞാന്‍ വിളിച്ചു. “ശശീ”&lt;br /&gt;ഇന്ദിര ചേച്ചിയാണു് മറുപടി പറഞ്ഞതു്.&lt;br /&gt;ശശിയും അമ്മയും --- വരെ പോയി. നീ അവിടിരി. ഞാനിപ്പം വരാം.&lt;br /&gt;ഞാന്‍ അവിടിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;രാജാ, ആ അയയില്‍ കിടക്കുന്ന പാവാട ഇങ്ങേടുക്കടാ.&lt;br /&gt;ഞാനതെടുത്തു്. കുളിമുറിക്കു മുകളിലൂടെ കൊടുക്കുന്നതിനു പകരം കതകു തുറന്നു കൊടുത്തു പോയി.&lt;br /&gt;ഇന്ദിര ചേച്ചി ഇത്രക്കും സുന്ദരിയാണെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു കതകു് അടച്ചു.&lt;br /&gt;ഇന്ദിര ചേച്ചിയും ഞാനും ചിരിച്ചുവോ.&lt;/p&gt;&lt;br /&gt;&lt;p&gt;പിന്നെ അതിരില്‍ നിന്ന വരിക്ക പ്ലാവു പല പ്രാവശ്യം കായ്ച്ചു.&lt;br /&gt;അടുത്തു നിന്ന മൂവാണ്ടന്‍ മാവു്  അച്ഛനു ചിത ആയി.&lt;br /&gt;ഞാനെന്നോ മീശക്കാരനായതും എവിടെയൊക്കെയോ പോകേണ്ടി വന്നതും  ഇന്നലെ ഒന്നും അല്ലായിരുന്നു.&lt;br /&gt;എന്നോ അറിഞ്ഞിരുന്നു. നിയമം പഠിക്കുന്ന ഇന്ദിര ചേച്ചിയെ കുറിച്ചു്.&lt;br /&gt;ഏതോ അവധിക്കു വന്നപ്പോള്‍ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്നു്. മഠം അന്യം നില്‍ക്കാതിരിക്കാന്‍ എന്ന പോലെ പാട്ടിയമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.&lt;br /&gt;“നീ എന്നിക്കു് വന്നു“ എന്നു് തമിഴു കലര്‍ത്തി കുശലം ചോദിക്കുന്ന പാട്ടിയമ്മയും കടന്നു പോയി.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അച്ഛന്റ്റെ നെഞ്ചത്തു വച്ച   തെങ്ങിന്‍റെ  മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു.&lt;br /&gt;അടുത്ത മഠത്തിലെ മച്ചിന്റ്റെ  ജനാലയിലെ  സ്ത്രീ എന്നെ നോക്കി താഴേക്കിറങ്ങി വരുന്നതു കണ്ടു.&lt;br /&gt;പെങ്ങളുടെ മകനാണു് ഓടി വന്നു പറഞ്ഞതു് ,“ മാമാ കല്ലെടുത്തെറിയും. പോരു്.”&lt;br /&gt;ഞാന്‍ നടന്നു.&lt;br /&gt;വട്ടയുടെ  അടുത്തു നിന്ന വരിക്ക പ്ലാവിനടുത്തൊരു കൊച്ചു ഗൌളി ഗാത്ര തെങ്ങു നില്പുണ്ടു്.&lt;br /&gt;“നീ എന്നാ വന്നതു്.?” ചുട്ടി തോര്‍ത്തു മറച്ചു് കണ്ണുനീരൊളിപ്പിച്ചു നിന്ന രൂപത്തെ ഞാന്‍ നോക്കി. ഞാനെങ്ങും പോയിരുന്നില്ലാ എന്നും ഞാനിവിടെ തന്നെ ഉണ്ടെന്നും പറഞ്ഞാല്‍ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു,&lt;/p&gt;&lt;br /&gt;&lt;p&gt;അടുത്തു വന്നു വീണ കല്ലു കണ്ടു് ഞാനെന്‍റെ ഉമ്മറ മുറ്റത്തേയ്ക്കോടി.&lt;br /&gt;പെങ്ങളാണു പറഞ്ഞതു്. ഭര്‍ത്താവു മരിച്ച ഇന്ദിര ചേച്ചി ഒറ്റയ്ക്കിവിടെ കഴിയുന്നു.&lt;br /&gt;ചിലപ്പോഴൊക്കെ പ്രശ്നമാണു`. ഒന്നുമില്ലെങ്കില്‍ കണ്ണുനീര്‍ ഒഴുക്കി അങ്ങനെ ഒക്കെ കയ്യാലയ്ക്കെ വന്നു നില്‍ക്കാറുണ്ടു്.&lt;/p&gt;&lt;br /&gt;&lt;p&gt; പപ്പാ നമുക്കു പോകാം.മോനു് മതിയായി തുടങ്ങിയിരുന്നു.&lt;br /&gt;നാക്കുണ്ടൊ എന്നു സംശയിച്ചിരുന്ന പെങ്ങളൊത്തിരി പാടാ ദുരിതം പറഞ്ഞമ്മ കണ്ണീരൊഴുക്കി.&lt;br /&gt;എന്തോ നല്‍കി പെങ്ങളുടെ തലയില്‍ കൈ വച്ചു നില്‍ക്കുമ്പോഴും മഠത്തിലെ മുറ്റത്തു് കല്ലുമായി നില്‍ക്കുന്ന ഇന്ദിര ചേച്ചിയുടെ തളര്‍ന്ന മുഖം.&lt;br /&gt; പിന്നാമ്പുറങ്ങള്‍ കാണാന്‍ വന്ന മോന്‍ പറയുന്നുണ്ടായിരുന്നു. പപ്പാ നമുക്കു പോകാം. &lt;/p&gt;&lt;br /&gt;**************        *******     **************&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-4691370561736757291?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/4691370561736757291/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=4691370561736757291' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/4691370561736757291'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/4691370561736757291'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2008/04/blog-post.html' title='പിന്നാമ്പുറങ്ങള്‍.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-3718035764196633668</id><published>2007-12-31T20:51:00.000+05:30</published><updated>2008-01-05T00:32:24.861+05:30</updated><category scheme='http://www.blogger.com/atom/ns#' term='Story'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഇടവപ്പാതിക്ക് ശേഷം.</title><content type='html'>&lt;p&gt;   ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.&lt;/p&gt;&lt;br /&gt;&lt;br /&gt;                   &lt;p&gt;  ദീപയാണവന്‍റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്‍റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;                   &lt;p&gt; ദീപയുടെ ലക്ഷ്യം  അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന്‍ ഊഹിച്ചു.  ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“  അവള്‍ പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല.  മൂന്നാമത് അവന്‍ കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ  നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി.  കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു. &lt;/p&gt;&lt;br /&gt;                    &lt;p&gt; മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ  നോക്കുന്നുണ്ടായിരുന്നു.&lt;br /&gt;ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന്‍ തെങ്ങൊരു കഥകളിക്കാരന്‍റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു.  താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു..  അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.  ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.&lt;br /&gt;തുള്ളി മുറിയുന്നു, മഴ തോര്‍ന്നാല്‍ നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ്‍‍‍ അടുത്തടുത്തിരുന്നു.  കീറിയ പാവാട ഒളിപ്പിക്കാന്‍ അവള്‍ പാടു പെടുന്നുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;                   &lt;p&gt;തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന്‍ നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്‍റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,&lt;br /&gt;അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു. &lt;/p&gt;&lt;br /&gt;&lt;p&gt; മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.&lt;/p&gt;&lt;br /&gt;&lt;br /&gt;                    &lt;p&gt;  ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?&lt;/p&gt;&lt;br /&gt;കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.&lt;br /&gt;         &lt;p&gt;  അയാള്‍  കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി  പോയി.  ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു  ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു..  ഇല്ല. ഒരുറുമ്പും ഇല്ലാ. &lt;/p&gt;&lt;br /&gt;&lt;p&gt;ഇടവപ്പാതി.ചീതാനം.&lt;br /&gt;പഴയ ആ വട്ട.&lt;br /&gt;വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.&lt;br /&gt;ആ ഇടിയും മിന്നലും.&lt;br /&gt;സത്യത്തിന്‍റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .&lt;br /&gt;ഇടവപ്പാതി അലറിയില്ല.&lt;br /&gt;ഇടിയും കൊല്യാനുമില്ല..&lt;br /&gt;നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.&lt;br /&gt;രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.&lt;br /&gt;മെഴുകുതിരിയുടെ സംഗീതം.&lt;br /&gt;എരുക്കിന്‍ പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.&lt;br /&gt;മാവിന്‍ തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഇന്നലെ ..&lt;br /&gt;&lt;br /&gt;നടവരമ്പിലൂടെ തന്‍റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍&lt;br /&gt;വെറുതേ  പെങ്ങളോടു അന്വേഷിച്ചു. &lt;/p&gt;&lt;br /&gt;&lt;p&gt;ദീപയിപ്പോള്‍ എവിടെ ആണു്.&lt;br /&gt;പെങ്ങളൊരു  മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.&lt;br /&gt;പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്‍റെ പൊരുള്‍..&lt;br /&gt;പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള്‍  പറഞ്ഞു.&lt;br /&gt;ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.&lt;br /&gt;ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.&lt;br /&gt;ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ഇടവപ്പാതി അലറിയില്ല.&lt;br /&gt;ഇടിയും കൊല്ലിയാനുമില്ല..&lt;br /&gt;നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;***********************************&lt;br /&gt;&lt;p&gt;ചിലപ്പോള്‍  ഇങ്ങനെ ഒക്കെ ആണു്.&lt;br /&gt;മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍‍ മടിച്ച് നില്‍ക്കുന്നു.&lt;br /&gt;അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.&lt;br /&gt;രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..&lt;/p&gt;&lt;br /&gt;&lt;p&gt;നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ ,  അഞ്ചാം നിലയിലെ തന്‍റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു്  ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്‍റെ ചുവപ്പ്. തണുപ്പിന്‍റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്‍റെ വിറങ്ങലിച്ച രാത്രികള്‍.&lt;/p&gt;&lt;br /&gt;&lt;p&gt;മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.&lt;br /&gt;ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്‍റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം. &lt;/p&gt;&lt;p&gt;ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.&lt;br /&gt;അവളുണരരുത്. &lt;/p&gt;&lt;p&gt;ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന്‍ കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു  കുളിച്ചതിനു്  ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത്  നല്ലതാണെന്നും ഒക്കെ. അവള്‍ പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ബാല്‍ക്കണിയില്‍   ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍  നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു. &lt;/p&gt;&lt;br /&gt;&lt;p&gt;പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്‍റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു. &lt;/p&gt;&lt;p&gt;വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു.   മൌനം  സത്യത്തിന്‍റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു. &lt;br /&gt;അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-3718035764196633668?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/3718035764196633668/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=3718035764196633668' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/3718035764196633668'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/3718035764196633668'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/12/blog-post_31.html' title='ഇടവപ്പാതിക്ക് ശേഷം.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-858085773982963749</id><published>2007-12-21T23:30:00.000+05:30</published><updated>2007-12-21T09:58:09.756+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='Story. Venus stories'/><title type='text'>വേലായുധന്‍റെ സ്വപ്നങ്ങള്‍‍</title><content type='html'>അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍  &lt;span style="color: rgb(0, 0, 153);"&gt;വേലായുധന്‍റെ സ്വപ്നങ്ങള്‍‍ &lt;/span&gt;എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.&lt;br /&gt;സസ്നേഹം,&lt;br /&gt;വേണു.&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/12/blog-post.html"&gt;(&lt;span style="color: rgb(153, 0, 0); font-weight: bold;"&gt;ഇവിടെ&lt;/span&gt;)വേലായുധന്‍റെ സ്വപ്നങ്ങള്(കഥ)‍‍&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-858085773982963749?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/858085773982963749/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=858085773982963749' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/858085773982963749'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/858085773982963749'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/12/blog-post_21.html' title='വേലായുധന്‍റെ സ്വപ്നങ്ങള്‍‍'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-6831188637576131911</id><published>2007-12-21T12:30:00.000+05:30</published><updated>2007-12-20T23:04:12.308+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='Story. Venus stories'/><title type='text'>വേലായുധന്‍റെ    സ്വപ്നങ്ങള്‍‍</title><content type='html'>&lt;p&gt;പഠിച്ചതൊന്നും പറയാതിരിക്കാം...&lt;br /&gt;വഴികളൊക്കെ മറക്കാം.&lt;br /&gt;പക്ഷേ മറന്നൊതൊന്നും ഓര്‍ക്കാതിരിക്കാന്‍ വേലായുധനു കഴിഞ്ഞില്ല.&lt;/p&gt;&lt;br /&gt;ആ ഓര്‍മ്മകളാണു് വേലായുധനെ പിന്നെയും പലതും പഠിക്കാന്‍ പ്രേരിപ്പിച്ചതു്.&lt;br /&gt;&lt;p&gt;അവിടെ വേലായുധന്‍റെ ദുരന്തങ്ങള്‍ ആരംഭിക്കുന്നു,&lt;br /&gt;ഇന്നലെപോലെ തോന്നി വേലായുധനു്.&lt;br /&gt;അച്ഛന്‍ മരിച്ചു കിടന്ന കട്ടിലിനു് മുന്നെ നില്‍ക്കുന്ന നിക്കറിട്ട ചെറുക്കന്‍റെ രൂപം.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt; വിറകു കൂമ്പാരത്തിനു് തീ കൊളുത്തി നിന്ന വേലായുധന്‍ മുകളിലേയ്ക്കൊന്നു നോക്കി.&lt;br /&gt;എരിഞ്ഞു  കത്തുന്ന വിറകിലെ കട്ടി പുകയില്‍ മേലേയ്ക്കു  പോകുന്ന അച്ഛന്‍.&lt;br /&gt;മുകളിലാകാശവും താഴെ ഭൂമിയും ആയി വേലായുധന്‍.&lt;/p&gt;&lt;br /&gt;&lt;p&gt;അമ്മ ചുമച്ചതോ, അമ്മൂമ്മ കരഞ്ഞതോ, ഇളയ പെങ്ങള്‍ ജനലീലൂടെ കത്തെഴുതി റോഡിലൂടെ  പോയ  ചെക്കനു് കൊടുത്തതോ  ഒന്നും വേലായുധനറിഞ്ഞില്ല.&lt;br /&gt;വേലായുധന്‍ വിജയിക്കാന്‍ തീരുമാനിച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍  ജീവിക്കാന്‍ പഠിച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;ഓരോ ഏണികളിലും കയറുമ്പോള്‍‍ വേലായുധന്‍ മുകളിലേയ്ക്കു മാത്രം നോക്കി.&lt;br /&gt;മുകളിലെത്തിയാല്‍ വേലായുധന്‍- ഒരിക്കലും മറന്നില്ല ഏണി തട്ടി താഴെ മറിച്ചിടാന്‍‍. ഓരോഏണിയിlലൂടെയും വേലായുധന്‍ ഓരോരോ ഹിമാലയങ്ങള്‍‍ കീഴടക്കി കോണ്ടേ ഇരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനു മുന്നേ പെങ്ങളെ ഒരുത്തന്‍റെ കൂടെ കെട്ടി പറഞ്ഞയക്കാന്‍ വേലായുധന്‍  മറന്നില്ല.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അമ്മയുടെ അസ്ഥി  ഗംഗയിലൊഴുക്കി  നിവരുമ്പോഴും വേലായുധന്‍ വിജയിക്കാന്‍ പഠിക്കുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ഭാര്യക്കു വാങ്ങിയ സ്വര്‍ണങ്ങളിലൊന്നും മതിയാവാതെ പിന്നെയും ഫ്ലാറ്റുകളൊക്കെ വാങ്ങി വേലായുധന്‍..&lt;br /&gt;മക്കളില്ലാത്ത വേലായുധന്‍റെ ഭാര്യ, സ്വപ്നങ്ങളില്ലാതെ ഉറങ്ങി ഉണര്‍ന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;വേലായുധന്‍റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു കൊണ്ടേ ഇരുന്നു.&lt;br /&gt;നാട്ടിലെ പെങ്ങളൊരു മരമായി . ആ മരത്തിലൊത്തിരി ശിഖരങ്ങളും ആയി സന്തോഷിച്ചു  ചിരിച്ചു മരിച്ചപ്പോഴും,  അണ്ണനു പോകാന്‍ സമയമില്ലാതെ വേലായുധന്‍ എന്തൊക്കെയോ പഠിക്കുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;പഠിത്തമൊരു പരിധി കഴിഞ്ഞപ്പോഴായിരുന്നു വേലായുധന്‍‍ കണ്ണാടിയില്‍ നോക്കിയതു്. കണ്ണാടിയില്‍ തെളിഞ്ഞ മെലിഞുണങിങിയ നരച്ച മനുഷ്യനും അതിനു പുറകിലെ മെലിന്ഞ കൂനിയ സ്ത്രീ രൂപവും, വേലായുധനും ഭാര്യയും ആണെന്നു് മനസ്സിലാക്കിയപ്പോഴേയ്ക്കും അയാള്ക്കെല്ലാം പഠിച്ചതായി തോന്നി. &lt;/p&gt;&lt;br /&gt;&lt;p&gt;വേലായുധനും ഒടുവില്‍  പഠിച്ചു.&lt;br /&gt;പണം ഏതു പട്ടിക്കും ഉണ്ടാക്കാം എന്നു്..&lt;br /&gt;വേലായുധനും  ഒരു പട്ടിയായി മരിച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-6831188637576131911?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/6831188637576131911/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=6831188637576131911' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/6831188637576131911'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/6831188637576131911'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/12/blog-post.html' title='വേലായുധന്‍റെ    സ്വപ്നങ്ങള്‍‍'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-1725809947396330142</id><published>2007-11-27T14:18:00.000+05:30</published><updated>2007-11-27T16:03:15.267+05:30</updated><category scheme='http://www.blogger.com/atom/ns#' term='Story'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഭാസ്ക്കരന്‍‍ സാറിന്‍റെ ചിരി.</title><content type='html'>&lt;p&gt;                                                 ഭാസ്ക്കരന്‍ സാറു് അന്നും ചിരിക്കാന്‍‍ ശ്രമിച്ചു.&lt;/p&gt;                    ആ ദിവസവും സാറിനു് ഒരു പ്രത്യേകതകളും ഇല്ലായിരുന്നു.&lt;br /&gt;&lt;br /&gt;&lt;p&gt;                     സാറിന്‍റെ ഒരേ ഒരു മകന്‍‍ വിദേശത്തു നിന്നും ഒരു പെണ്ണുമായി വരുന്നു.&lt;br /&gt;                     ഒരു മാസത്തിനു മുന്നേ അവന്‍റെ ഫോണുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;                      ആ വിവരം അറിഞ്ഞു് അവന്‍റെ അമ്മ സാവിത്രി രണ്ടു ദിവസം കട്ടിലില്‍‍‍ നിന്നും എഴുനേല്‍ക്കാതെ കിടന്നു.ഭാസ്ക്കരന്‍ സാര്‍........പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.&lt;/p&gt;                      ഭാസ്കരന്‍‍ സാര്‍  റിട്ടയേര്‍ഡായിട്ടു് രണ്ടു വര്‍ഷമായിരിക്കുന്നു.വീടു മുറ്റത്തെ സ്കൂളിലായിരുന്നു  ജോലി.. നാട്ടിലെല്ലാവരുടേയും സാറു്. പെങ്ങന്മാര്‍‍ക്കു്  കുടുംബ വീടും സ്വത്തൂം  കൊടുത്തു് പുണ്യങ്ങളുടെ ഗംഗ സ്വന്തമാക്കിയ കുടുംബ സ്നേഹി. ഒടുവിലെന്നോ അമ്മയുള്‍പ്പെടെ പറഞ്ഞ , കുറ്റപ്പെടുത്തലുകളുടെ  പാഴാങ്ങം കേള്ക്കേണ്ടി  വന്ന  ഹതഭാഗ്യന്‍‍. ഭാസ്ക്കരന്‍ സാറ്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.&lt;br /&gt;&lt;p&gt;                      സാവിത്രിയെ സാറു പ്രേമിച്ചു വിവാഹം കഴിച്ചതോ, അതോ സാറിനെ സാവിത്രി പ്രേമിച്ചു വിവാഹം കഴിച്ചതോ. രണ്ടു പേരും പരസ്പരം പ്രേമിച്ചിരുന്നു എന്നതിനു തെളിവുകള് ഏറെ ‍‍.&lt;/p&gt;                        ഭാസ്ക്കരന്‍ സാറു്,  സുന്ദരനായിരുന്നു. സുന്ദരമായ ഒരു മനസ്സും ഉണ്ടായതു് തന്നെ സാറിന്‍റെ ഗതികേടും.സാവിത്രി,&lt;br /&gt;സാറു കാണുമ്പോള്‍ കറുത്തു് എണ്ണ ഇറ്റു വീഴുന്ന മുടി ഒതുക്കിയ ഒരു ഇരു നിറക്കാരിയായിരുന്നു. പെങ്ങന്മാരുടെ മുന്നിലെ ആ കരിക്കട്ടയെ സാറെങ്ങനെ ഇഷ്ടപ്പെട്ടു.&lt;br /&gt;&lt;p&gt;                            അതിന്നും സാവിത്രിയ്ക്കു പോലും അറിഞ്ഞു കൂടാ.&lt;br /&gt;പക്ഷേ കല്യാണ ദിവസവും സാറു് ചിരിച്ചിരുന്നു.സാവിത്രിയെ ചിരിപ്പിക്കാനും സാറെന്നും ശ്രമിച്ചിരുന്നു.&lt;/p&gt;                           &lt;br /&gt;ജീവിതത്തിലെ പലതും വേണ്ടെന്നു വച്ചതു് സാറിന്‍റെ നല്ല മനസ്സായിരുന്നു.&lt;br /&gt;&lt;p&gt;കുരുത്തോലയുടെ മണമുള്ള ശ്രീദേവിയോടു്,  ഇനി എന്നേ മറന്നേക്കൂ എന്നു് സാറിനു് പറയാന്‍ കഴിഞ്ഞതും ആ നല്ല മനസ്സു കാരണം.തിരിഞ്ഞു നിന്നു് പിന്നൊരിക്കലണ്ണനെ കുറ്റം പറഞ്ഞ പെങ്ങന്മാരെ ഒക്കെ കല്യാണം കഴിച്ചയയ്ക്കാന്‍, താനെല്ലാം മറന്ന കൂട്ടത്തില്‍ തന്‍റെ ജീവിതവും മറന്നു വച്ച സാറു്.&lt;/p&gt;പിന്നെയും സാറൊരു ജീവിതവും കാത്തിരിക്കുമ്പോഴായിരുന്നു,  ആ അത്യാഹിതം. കിണറ്റില്‍ എറിഞ്ഞാലും എന്‍റെ മോളെ അവിടെയ്ക്കയക്കില്ലെന്നു പറഞ്ഞ വാര്‍ത്തയുമായി വന്ന ചെല്ലപ്പന്‍ പിള്ള എന്ന രണ്ടാമനോടു ഭാസ്കരന്‍ സാറു ചോദിച്ചു പോയി. എന്താ ചേട്ടാ...കുഴപ്പം.കുഴ്പ്പം . നിന്റ്റെ ബാധ്യതകള്‍‍ തന്നെ.&lt;br /&gt;&lt;p&gt;ബാധ്യതകളൊഴിക്കാന്‍ സാറിനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.&lt;br /&gt;ആ ഒഴിക്കലില്‍ സാറിന്‍റെ വയസ്സും, അമ്മ ഉള്‍പ്പെടെ ഉള്ളവരുടെ സ്നേഹവും ക്ഷീണിച്ചു.&lt;br /&gt;അപ്പോഴും ഭാസ്കരന്‍ സാര്‍ ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു. &lt;/p&gt;&lt;br /&gt;‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------&lt;br /&gt;&lt;br /&gt;&lt;p&gt;രാത്രി.&lt;br /&gt;&lt;/p&gt;&lt;p&gt;സാവിത്രി പതിയെ എഴുന്നെറ്റു.&lt;br /&gt;&lt;/p&gt;&lt;p&gt;സാറൊറങ്ങിയിട്ടില്ല.&lt;br /&gt;അടുത്ത മുറിയിലെ വെളിച്ചം അവര്‍ ശ്രദ്ധിച്ചു.&lt;br /&gt;പതിയെ നടന്നു.&lt;/p&gt;&lt;p&gt; വയ്യ...കാലുകള്‍ക്കു് പഴയ ബലമില്ല. കസേരയിലല്പം ഇരുന്നു പോയി.&lt;br /&gt;ഓര്‍ക്കുകയായിരുന്നു.&lt;br /&gt;സാറിനെ.&lt;br /&gt;വായന ഒരു ഹരവും,  ഇനിയും എന്തൊക്കെയോ ആകുമെന്നും കരുതി പ്രകാശമുള്ള മനസ്സുമായി നടക്കുന്ന പാവം ചേട്ടന്‍.&lt;br /&gt;ഒരേ ഒരു മകന്‍‍. നല്ല മാര്‍ക്കു വാങ്ങി ഉയര്‍ച്ചകളിലേയ്ക്കു പോകുന്ന മകനു്,  പി.എഫു് ഫണ്ടുകളില്‍ നിന്നു ലോണെടുത്തു് ചെലവുകള്‍ നേരിട്ട സാറു്.&lt;br /&gt;ഭാസ്കാരന്‍ സാറു് എപ്പോഴും ചിരിക്കുമായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ജോലി കിട്ടി മറുനാടിലേയ്ക്കു യാത്ര അയച്ചപ്പോഴും സാറിനു ചിരി ഉണ്ടായിരുന്നു.&lt;br /&gt;വര്‍ഷങ്ങളില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ സംസാരങ്ങളീല്‍ സാറു സന്തോഷവാനാകുന്നതു് അവര്‍ കാണുമായിരുന്നു.&lt;br /&gt;അവന്‍റെ കഴിഞ്ഞ മാസം വന്ന ഫോണിനു ശേഷം, സാറിന്‍റെ ചിരിയിലെ കൃത്രിമത്വം അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;പതിയെ നടന്നു.&lt;br /&gt;ഭാസ്കരന്‍ സാറു് ചാരു കസേരയില്‍ കിടക്കുകയായിരുന്നു.&lt;br /&gt;തുറന്നു വച്ച പുസ്തകം.&lt;br /&gt;&lt;/p&gt;&lt;p&gt;മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്‍റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍&lt;br /&gt;കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍  .&lt;/p&gt;&lt;br /&gt;&lt;p&gt;പതിയെ വിളിച്ചു. ചേട്ടാ.... പ്രകാശം കാരണം തന്‍റെ ഉറക്കത്തിനു് ഭംഗം ഉണ്ടാകാതിരിക്കാനാണു് , ചേട്ടന്‍ അടുത്ത മുറിയിലിരുന്നു വായിക്കുന്നതു്. സാധാരണ വായന കഴിഞ്ഞു് പാതിരായില്‍ അടുത്തു വന്നു കിടക്കാറുള്ളതാണു് പതിവു്.&lt;/p&gt;.&lt;br /&gt;&lt;p&gt;വീണ്ടും വിളിച്ചു.  ഭാസ്കരന്‍ സാര്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ  അവരുടെ പുറകേ നടന്നു.&lt;/p&gt;&lt;p&gt; ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.&lt;br /&gt;&lt;/p&gt;&lt;p&gt;ഭാസ്കരന്‍ സാറു് ചിരിക്കുന്നതു്.&lt;/p&gt;&lt;br /&gt;-------------------------------------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-1725809947396330142?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/1725809947396330142/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=1725809947396330142' title='41 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1725809947396330142'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1725809947396330142'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/11/blog-post.html' title='ഭാസ്ക്കരന്‍‍ സാറിന്‍റെ ചിരി.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-8834689289551550601</id><published>2007-10-29T06:48:00.000+05:30</published><updated>2007-10-28T19:16:32.743+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ.Story'/><title type='text'>പൂജ്യം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_1ttXa8mUEPc/RySJYaYn5JI/AAAAAAAAAwg/m6F0GzhUaKo/s1600-h/pujyam.jpg111.jpg"&gt;&lt;img style="cursor:pointer; cursor:hand;" src="http://3.bp.blogspot.com/_1ttXa8mUEPc/RySJYaYn5JI/AAAAAAAAAwg/m6F0GzhUaKo/s400/pujyam.jpg111.jpg" border="0" alt=""id="BLOGGER_PHOTO_ID_5126373328346932370" /&gt;&lt;/a&gt;&lt;br /&gt;&lt;b&gt;പൂജ്യം.&lt;/b&gt;&lt;br /&gt;&lt;P&gt;രാജ ഗോപാലനെന്ന പൂജ്യം അമ്മയൂടെ ഞാന്നു തുടങ്ങിയ മുലകള്‍ വലിച്ചു കുടിച്ചു.&lt;br /&gt;താഴെ നിര്‍ത്തി ചന്തിക്കൊരു പെട കൊടുത്തിട്ടു് അമ്മ പറഞ്ഞു “ഇതില്‍ ഞാന്‍ ചന്യായം അരച്ചു തേക്കുന്നുണ്ടു്.&lt;br /&gt;അഞ്ചു വയസ്സായിരിക്കുന്നു.”&lt;/P&gt;&lt;br /&gt;&lt;p&gt;കൽപ്പണിക്കു  പോയ അമ്മ തിരിച്ചു വരുന്നവരെ, രാജഗോപാലന്‍ പൂജ്യമായൊളിച്ചിരുന്നു.&lt;br /&gt;അമ്മ വന്ന പാടെ അയാളാ മുലകള്‍ തേടി ഓടി എത്തി. ചന്യായത്തിന്‍റെ കയര്‍പ്പില്‍ ചില പൂജ്യങ്ങളെ അറിഞ്ഞു.&lt;/P&gt;&lt;br /&gt;&lt;P&gt;വൈകുന്നേരമായി. പാരിജാതങ്ങളുടെ മൊട്ടുകളിലെ പൂജ്യങ്ങള്‍ കവിതകളായില്ല.&lt;br /&gt;സുമ വന്നതു് ഉടഞ്ഞ സ്ലേറ്റിലെഴുതിയ ഒരു പൂജ്യം കാണിക്കാനായിരുന്നു.&lt;br /&gt;മുറിപ്പാവാടയുടെ മുകളിലെ കറുത്ത മറവിലെ  പൂജ്യം കണ്ടു് രാജഗോപലന്‍‍ വീണ്ടും ഒരു പൂജ്യമായി.&lt;/P&gt;&lt;br /&gt;&lt;P&gt;ഏലിയാമ്മ സാറായിരുന്നു  പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്. ഏലിയാമ്മ സാറൊരു പൂജ്യമാകുന്നതറിഞ്ഞു് അയാള്‍ പൂജ്യങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി.&lt;/P&gt;&lt;br /&gt;&lt;P&gt;ഒളിച്ചോടിപ്പോയ പെങ്ങളെ ഓര്‍ത്തു് മറ്റൊരു പൂജ്യമായ അച്ഛനെ ഓര്‍ത്തും അയാള്‍‍ പൂജ്യമായി.&lt;br /&gt;പൂജ്യങ്ങളുടെ വില പേശലില്‍ തന്നെ, തിരിച്ചു നിന്നു തുപ്പി പോയ ഭാര്യയും ഒരു പൂജ്യമായിരുന്നു എന്നയാള്‍ക്കു തോന്നി.&lt;/P&gt;&lt;br /&gt;&lt;P&gt;ആരുമില്ലാത്ത ലോകത്തൊരു വട്ട പൂജ്യമായി നിന്നു് രാജ ഗോപാലന്‍ ചോദിച്ചു പോയി. &lt;b&gt;പൂജ്യത്തിന്‍റെ വിലയെന്തു്.?&lt;/B&gt;&lt;/P&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-8834689289551550601?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/8834689289551550601/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=8834689289551550601' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8834689289551550601'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8834689289551550601'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/10/blog-post.html' title='പൂജ്യം'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_1ttXa8mUEPc/RySJYaYn5JI/AAAAAAAAAwg/m6F0GzhUaKo/s72-c/pujyam.jpg111.jpg' height='72' width='72'/><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-8062843940853408768</id><published>2007-10-24T12:39:00.000+05:30</published><updated>2007-10-25T12:19:04.791+05:30</updated><category scheme='http://www.blogger.com/atom/ns#' term='Story'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു)</title><content type='html'>&lt;a href="http://venuvenu.blogspot.com/2007/09/blog-post.html "&gt;ഇവിടെ ഒന്നാം ഭാഗം&lt;/a&gt;&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/09/1.html "&gt;ഇവിടെ രണ്ടാം ഭാഗം&lt;/a&gt;&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/09/2.html "&gt;ഇവിടെ മൂന്നാം ഭാഗം&lt;/a&gt;&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/10/4.html "&gt;ഇവിടെ നാലാം ഭാഗം&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ആദ്യമായിരുന്നു കിഴക്കടത്തു വീട്ടിനു മുന്നില്‍‍ ഒരു പോലീസു് വണ്ടി വന്നു നിന്നതു്.&lt;/p&gt;&lt;br /&gt;&lt;p&gt; പോലീസ്സുകാരനു് വഴി പറഞ്ഞു കൊടുത്ത ചൊക്കന്‍ പരമു ഗോപുരത്തിന്‍റെ പടികള്‍ക്കു പുറകില്‍ ഒളിച്ചു നിന്നു.&lt;/p&gt;&lt;p&gt; നേരം പര പരാ വെളുക്കുന്നതേയുള്ളായിരുന്നു. പാണയ്ക്കാട്ടു പുളിയിലെ കിളികള്‍ ഉണര്‍ന്നു തുടങ്ങി.&lt;/p&gt;&lt;br /&gt;നാരായണന്‍ കുട്ടി.&lt;br /&gt;&lt;p&gt;അമ്മൂമ്മയായിരുന്നു ആദ്യമുണര്‍ന്നതു്. ആ ശബ്ദം കേട്ടതും.&lt;br /&gt;അമ്മ ഉറങ്ങുകയായിരുന്നു.&lt;br /&gt;കുഞ്ഞമ്മ ഭാഗവതം കെട്ടി നോക്കാന്‍ ഭസ്മം ഇട്ടു് താറുടുക്കുകയായിരുന്നു. &lt;/p&gt;&lt;br /&gt;&lt;p&gt;അയാള്‍ തലേ ദിവസം പൊലയന്‍ കുന്നിലെ സ്റ്റഡി ക്ലാസ്സിലെ ബാലേട്ടന്‍റെ തീ പാറുന്ന മുഖം സ്വപ്നത്തില്‍ കാണുകയായിരുന്നു. ബാലേട്ടന്‍റെ വാക്കുകളിലൂടെ  തലമുടിയും താടിയും വളര്‍ത്തി മറ്റൊരു സമത്വ സുന്ദര യുഗം സ്വപ്നം കണ്ടയാള്‍ ചിരിച്ചുറങ്ങുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt; ഒരു ദിവസം സദാശിവന്‍ പിള്ള പറഞ്ഞു. സാറേ...25 പേരില്‍ കൂടുതലായിരിക്കുന്നു പൈസായൊന്നും തരാതെ പഠിക്കുന്ന കുട്ടികള്‍. ഒക്കെ സാറിന്‍റെ പേരിലെത്തിയവരാണു്. ഇങ്ങ്നെ പോയാല്‍...?&lt;br /&gt;  അയാള്‍ ഒന്നും പറഞ്ഞില്ല.&lt;/p&gt;&lt;br /&gt;&lt;p&gt;കഴിഞ്ഞ ആഴ്ചയിലും അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞു. നാരായണന്‍ കുട്ടീമാഷേ... എനിക്കു പറയാതിരിക്കാന്‍‍ വയ്യ. ഇവിടെ പഠിക്കുന്ന കുട്ടികളുടെ പല രക്ഷകര്‍ത്താക്കളും താന്‍ പഠിപ്പിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലാ എന്നു പറയുന്നു. കുട്ടികള്  വഴിതെറ്റുന്നു എന്നൊക്കെ. ഇങ്ങനെ പോയാല്‍...?&lt;br /&gt;അയാള്‍ക്കതു സഹിക്കാന്‍ പറ്റിയില്ല.&lt;/p&gt;&lt;p&gt;രാജിക്കത്തെഴുതി സാറിനു നല്‍കി,  നടന്നു നീങ്ങുന്ന നാരായണന്‍ കുട്ടിയെ നോക്കി സദാശിവന്‍ പിള്ള സാറെന്തോ ആത്മഗതം ചെയ്തു.&lt;/p&gt;&lt;br /&gt;&lt;p&gt;അന്നു രാത്രിയിലും പോറ്റി ഗോപുര ചരുവില്‍ വിസ്മൃതിയുടെ പുകയില്‍ ലയിച്ചിരുപ്പുണ്ടായിരുന്നു.&lt;br /&gt;വെറുതേ അയാള്‍‍ അടുത്തിരുന്നു. ഏതെങ്കിലും മഹാ ശബ്ദം ഉരിയാടിയെങ്കില്‍ എന്നാശിച്ചു. ഉതി മുകളിലെ കണ്ണു് ഏതോ പ്രകാശ യുഗങ്ങള്‍ക്കപ്പുറമുള്ള നക്ഷത്രങ്ങളില്‍ നിര്‍ത്തി തന്നോടു പോകാന്‍ ആംഗ്യം  കാണിക്കുന്നതയാളറിഞ്ഞു. പോറ്റിയൊരു നിശബ്ദതതയായി മാറിക്കൊണ്ടിരുന്നതു് അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.&lt;/p&gt;&lt;br /&gt;‍‍‍‍‍‍‍‍‍‍‍---------------------------------------------------------------------------------&lt;br /&gt;&lt;p&gt;വാര്യത്തെ സുധ അന്നു പതിവിലും നേരത്തേ എഴുന്നേറ്റു.&lt;br /&gt;സമൃദ്ധമായ തലമുടി വാരി കെട്ടി,  അമ്മയെ ഉണര്‍ത്താതെ കിഴക്കു വശത്തെ ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി. പള്ളി ഉണര്‍ത്തിയ ശബ്ദം കേട്ട സുധയ്ക്കറിയാമായിരുന്നു സമയം. വെളുപ്പിനേ നാലു മണി എന്തായാലും കഴിഞ്ഞിരിക്കുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;പുലയന്‍ കുന്നില്‍ നിന്നും ശീലാന്തി ചെടികള്‍ തഴുകി വന്ന കാറ്റു്.&lt;br /&gt;നാരായണന്‍ കുട്ടിയുടെ വീടു് മാത്രം ഒരു ശാപ മോക്ഷത്തിനു് തപസ്സു ചെയ്യുന്നതായവള്‍ക്കു് തോന്നി.&lt;br /&gt;ഒരുമിച്ചു് പഠിച്ച നാരായണന്‍ കുട്ടിയുടെ മാറ്റങ്ങള്‍ അവളൊരു സിനിമയിലേതു പോലെ ഓര്‍ത്തു പോയി.&lt;br /&gt;സത്യത്തിന്‍റെ മുഖങ്ങള്‍ മാത്രം ഇഷ്ടപ്പെട്ട നാരായണന്‍ കുട്ടി.&lt;br /&gt;മോഹന്‍ ലാലിന്‍റെ പോസ്റ്ററിലിനു മുന്നില്‍ തുപ്പുന്ന അമ്മൂമ്മ.&lt;br /&gt;ജാനുവമ്മയുടെ പുര മേയുമ്പോള്‍ വയ്യുവോളം നില്‍ക്കുന്ന കൊച്ചു പയ്യന്‍.&lt;br /&gt;കൊച്ചുകുട്ടന്‍ പിള്ള സ്വാമി ആരോരുമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ തീട്ടവും മൂത്രവും കോരിയ ആ കൊച്ചു ചെറുപ്പക്കാരന്‍‍.&lt;/p&gt;&lt;br /&gt;&lt;p&gt; ഓര്‍ക്കുകയായിരുന്നു.കോളേജില്‍ പോകുന്ന ദിവസങ്ങള്‍. ബസ്സിറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തേണ്ടുന്ന പതിവു യാത്രകള്‍.&lt;br /&gt;ഒറ്റയടി പാത. വഴിയിലെ തോടിലൊരു കാലു നനയ്ക്കല്‍. ഒരിക്കലല്ല എന്നും അതു പതിവായിരുന്നു. പാവാട ഉയരുന്നതനുസരിച്ചു് വെള്ളം തെറിപ്പിച്ചു് ചിരിക്കുന്ന നാരായണന്‍. &lt;/p&gt;&lt;br /&gt;&lt;p&gt;എന്നോ ഒരു ദിവസം തോടു വക്കിലെ സന്തോഷം പങ്കിടുകയായിരുന്നു. അന്നു നേരത്തെ കോളേജിലെ ക്ലാസ്സു കഴിഞ്ഞതിനാല്‍ നേരത്തെ എത്തിയിരുന്നു. ഒറ്റയടി പാതയില്‍ അന്നു് വെയിലുണ്ടായിരുന്നു.&lt;br /&gt;വെയിലിനു് പുന്നെല്ലിന്‍റെ മണമുണ്ടായിരുന്നു.  തോട്ടു കരയിലിരിക്കുംപ്പോള്‍ ഒഴുകിയ കാറ്റിനും ഒരു ചേറിന്‍റെ മണമുണ്ടായിരുന്നു.  പാവാട നനയുന്നതനുസരിച്ചു് അവര്‍ ചിരിച്ചു.&lt;br /&gt;വെയില് മങ്ങി, ചന്നം ചിന്നം ഒരു മഴ ചിതറി. അവര്‍ പാടി ചിരിച്ചു. “വെയിലും മഴയും കാടന്‍റെ പെണ്ണു കെട്ടു്.“ പിന്നെയും വെയിലു വന്നു, മഴയും. മഴ ഒലിച്ചിറങ്ങുന്ന സുധയുടെ മുഖത്തു് നാരായണന്‍ കുട്ടി  നോക്കി. നെറ്റിയിലൂടെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴ നാരായണന്‍ കുട്ടിയുടെ മുഖത്തു വീണു. അവര്‍ ചിരിച്ചു കൊണ്ടോടി. വെയിലും മഴയും കാടനു പെണ്ണു കെട്ടു്.&lt;/p&gt;&lt;br /&gt;&lt;p&gt;അതൊക്കെ ഇന്നലെ ആയിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;“പുറകിലെ ശബ്ദം, സുധേ ഇന്നു്  നീ നേരത്തേ.?“&lt;br /&gt;അവള്‍ ചിരിച്ചു. ഒക്കെ ഉണ്ടമ്മേ. അതൊക്കെ പിന്നെ പറയാം.&lt;br /&gt;സുധ കുളിച്ചൊരുങ്ങി. സമൃദ്ധമായ തലമുടിയുടെ അറ്റം ചുരുട്ടി കെട്ടി. കണ്ണെഴുതി. ഒരു കൊച്ചു പൊട്ടും ഇട്ട് കണ്ണാടിയില്‍ നോക്കി. കാടന്‍റെ പെണ്ണു കെട്ടു്, അതോര്‍ത്തു് ചിരിച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;സദാശിവന്‍ പിള്ള സാറിന്‍റെ പാരലല്‍ കോളേജില്‍ കണക്കു പഠിപ്പിക്കാന്‍ അവളെ വിളിച്ചിരിക്കയാണു്.&lt;br /&gt;നാരായണന്‍ കുട്ടിയുടെ പാരലല്‍ കോളേജില്‍.&lt;br /&gt;ഇന്നു്. ഇന്നു് ചെല്ലാനാണു് പറഞ്ഞിരിക്കുന്നതു്. അച്ഛന്‍‍ വന്നു പറഞ്ഞതു് ഇന്നലെ ആയിരുന്നു.&lt;br /&gt;നാരായണന്‍ കുട്ടി പഠിപ്പിക്കുന്നതിനാല്‍ ദൂരെയുള്ള കുട്ടികളും അവിടെ വന്നു പഠിക്കുന്നു. ആ കോളേജിന്‍റെ വിജയം തന്നെ അയാളാണെന്നു് സുധയ്ക്കു് തോന്നിയിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;സുധ ഒരുങ്ങി വീണ്ടും ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി.&lt;br /&gt;മുറ്റത്തെ കിളിമരത്തിലെ കുരുവികളുണര്‍ന്നു തുടങ്ങിയതേയുള്ളു.&lt;br /&gt;ഗേറ്റിനടുത്തേക്കു് പേപ്പര്‍ എറിഞ്ഞു് പത്രക്കാരന്‍ കടന്നു പോകുന്നു.&lt;br /&gt;സുധ കതകു തുറന്നു.&lt;br /&gt;പേപ്പറെടുത്തു് നാരായണന്‍ കുട്ടിയുടെ വീട്ടിലേയ്ക്കൊന്നു നോക്കി.&lt;/p&gt;&lt;br /&gt;&lt;p&gt;ഇടവപ്പാതി മഴ .കാറ്റിലാടുന്ന മരങ്ങള്‍, ദിഗന്തങ്ങള്‍ ഗര്‍ജിക്കുന്ന ഇടികൊല്യാന്‍.&lt;br /&gt;നാരായണന്‍ കുട്ടിയുടെ വീടിന്‍റെ വാതുക്കല്‍,  പോലീസ്സെന്നു് എഴുതിയ ജീപ്പു കണ്ടു്, സുധ നിന്നു പോയി.&lt;br /&gt;പാലു പാത്രങ്ങളുമായി വന്ന സോമനോടവള്‍ ചോദിച്ചു. “സോമാ എന്താ അവിടെ.?”&lt;br /&gt;“ചേച്ചി അറിഞ്ഞില്ലേ. നാരായണന്‍ കുട്ടി സാറിനെ അറസ്റ്റു ചെയ്തു കൊണ്ടു പോകുവാ...“&lt;br /&gt;എല്ലാം മനസ്സിലായ സുധ തിരിച്ചു വീട്ടിലേയ്ക്കു നടന്നു.&lt;br /&gt;മുഖം കഴുകി പൊട്ടു മായ്ച്ചു് പഴയ വേഷത്തിലായ സുധ ജനലിനടുത്തു വന്നു നിന്നു.&lt;br /&gt;തലേ ദിവസം എഴുതിയ കഥയുടെ കടലാസ്സു കഷണങ്ങളെ ‍ മുറ്റത്തേയ്ക്കു് പറത്തി.. ...&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;----------------------------------------------------&lt;br /&gt;&lt;p&gt;സാക്ഷകള്‍ക്കു് ബലമില്ലെന്നും സാക്ഷ വെറും സങ്കല്പമാണെന്നും അറിയുന്ന പൊരുളില്‍ അയാളുണര്‍ന്നു പോയി.&lt;br /&gt;ഒരു പാഠം വായിച്ചു. അമ്മ എന്നും കാച്ചിയ പാല്‍ തരും, അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണു് അമ്മ കരയുന്നതു്.?&lt;br /&gt;വായിച്ച പേജുകള്‍ നുള്ളി കീറി ആരും ഒരിക്കലും വായിക്കാതിരിക്കാനതിനെ കീറി പറത്തി.&lt;/p&gt;&lt;br /&gt;&lt;p&gt;സ്വയം ഒരു സാക്ഷയുടെ സാക്ഷാത്ക്കാരം അന്വേഷിക്കുകയയായിരുന്നോ.?&lt;br /&gt;&lt;/p&gt;&lt;p&gt;നാരായണാ....നീ ഒന്നിങ്ങോട്ടു വന്നേ.&lt;/p&gt;&lt;p&gt;എളുപ്പം. അമ്മൂമ്മയുടെ ശബ്ദമാണു്.&lt;/p&gt;&lt;br /&gt;&lt;p&gt;അയാളന്നത്തെ പത്രം ഒന്നോടിക്കുകയായിരുന്നു.&lt;br /&gt;പോലീസ്സു് എങ്കൌണ്ടറില്‍ മരിച്ച ബാലേട്ടന്‍റെ രക്തം പുരണ്ട പടം.&lt;br /&gt;പെട്ടെന്നു് അലറി വിളിച്ചു പോയി.&lt;br /&gt;&lt;/p&gt;&lt;p&gt;ലാല്‍ സലാം സഖാവേ.. മനസ്സിനുള്ളിലെ വിങ്ങലുകള്‍‍ കണ്ണീരായി പേപ്പറിലിറ്റു വീണു.&lt;/p&gt;&lt;br /&gt;&lt;p&gt;നേരം വെളുത്തതോ മനുഷ്യരുണര്‍ന്നതോ അയാള്‍ക്കറിയേണ്ടിയിരുന്നില്ല. &lt;/p&gt;&lt;br /&gt;&lt;p&gt;&lt;br /&gt;പുളി മരത്തിലെ കിളികള്‍ ചിലച്ചില്ല.&lt;br /&gt;അമ്മൂമ്മയൊന്നും പറഞ്ഞില്ല.&lt;br /&gt;കുഞ്ഞമ്മയുടെ ഭാഗവതത്തില്‍ നിന്നും കീര്‍ത്തനങ്ങള്‍ കേട്ടില്ല.&lt;br /&gt;അമ്മ നിഴലായി നില്‍ക്കുന്ന കട്ടിളപ്പടിയിലേയ്ക്കയാള്‍ നോക്കി പോയി.&lt;br /&gt;ഉമ്മറപ്പടിയില്‍‍   ശബ്ദം കേട്ടുണര്‍ന്നു വന്ന  രണ്ടു പെങ്ങന്മാരേയും അയാള്‍ നോക്കി.&lt;br /&gt;അണ്ണനുറങ്ങാതിരുന്ന വീടു്............&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;p&gt;പുറത്തു നിന്ന പോലീസ്സുകാരന്‍ കാണിച്ച കടലാസ്സു നോക്കി അയാള്‍ പകച്ചില്ല.&lt;br /&gt;അറസ്റ്റു വാറണ്ടു്. &lt;/p&gt;&lt;p&gt;നാരായണന്‍ കുട്ടി പോലീസ്സു് ജീപ്പില്‍ കയറുമ്പോള്‍...&lt;br /&gt;അമ്മൂമ്മയോര്‍ത്തു.&lt;br /&gt;പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. നിറവയറുമ്മായി നിന്ന സരോജിനിയെ കാണിച്ചു് ശങ്കരനാരായണനോടു് അപേക്ഷിച്ചു് കിട്ടിയ ആണ്‍ തരി.&lt;br /&gt;അമ്മ ഒരു കരിംചേമ്പു തണ്ടായി കുഴഞ്ഞു്....&lt;br /&gt;കുഞ്ഞമ്മ....കെട്ടിയ ഭാഗവതത്തിലെ ദുഃശ്ശകുനങ്ങളെ ഓര്‍ത്തു്....&lt;br /&gt; പെങ്ങന്മാര്‍  ഒന്നും അറിയാതെ വിതുമ്പി....&lt;br /&gt;ഇടവപ്പാതിയെ തോല്പിച്ചു നിന്ന നാരായണന്‍ കുട്ടിയൂടെ വീടാദ്യമായി തല കുനിച്ചു.&lt;br /&gt;വീട്ടിനുള്ളിലെ കണ്ണുനീരു്‍ വീഴ്ത്തുന്ന പത്തായം വീണ്ടും വലിയ കഥകള്‍  കൂടി ഓര്‍മ്മയിലേയ്ക്കു് കുറിച്ചിട്ടു.&lt;/p&gt;&lt;p&gt;വെളിയില്‍‍ കിടന്ന പോലീസ്സു്  ജീപ്പു് നാരായണന്‍ കുട്ടിയെയും കൊണ്ടു് നീങ്ങി.&lt;br /&gt;&lt;br /&gt;വാര്യത്തെ സുധ ഗേറ്റിനടുത്തു നില്‍ക്കുന്നതു് കണ്ടയാള്‍ നോക്കി.&lt;br /&gt;എന്തോ പറയാനാഗ്രഹിച്ചതു് വേണ്ടെന്നു് ചിന്തിച്ചു് ഗോപുരത്തിനരുവിലെ ഉതിയുടെ ഉച്ചാം ശിഖരം നോക്കി എല്ലാം മറന്നായാള്‍ ഇരുന്നു.&lt;br /&gt;ഒന്നും മറക്കരുതെന്നും എല്ലാം ഓര്‍മ്മിക്കാനുള്ളതാണെന്നും പഠിപ്പിച്ച മനസ്സു്.......&lt;/p&gt;&lt;p&gt;പാവം നാരായണന്‍‍കുട്ടി ഒന്നും ഓര്‍ക്കാതിരുന്നു...&lt;/p&gt;&lt;p&gt;------------------------------------------------------------&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-8062843940853408768?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/8062843940853408768/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=8062843940853408768' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8062843940853408768'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8062843940853408768'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/10/5.html' title='അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു)'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-8548820510005260601</id><published>2007-10-10T22:07:00.000+05:30</published><updated>2007-10-10T09:40:09.890+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='അണ്ണനുറങ്ങാത്ത വീടു്..'/><category scheme='http://www.blogger.com/atom/ns#' term='Short  story'/><title type='text'>അണ്ണനുറങ്ങാത്ത വീടു്.4</title><content type='html'>&lt;a href="http://venuvenu.blogspot.com/2007/09/blog-post.html "&gt;ഇവിടെ ഒന്നാം ഭാഗം&lt;/a&gt;&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/09/1.html "&gt;ഇവിടെ രണ്ടാം ഭാഗം&lt;/a&gt;&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/09/2.html "&gt;ഇവിടെ മൂന്നാം ഭാഗം&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;P&gt;പാരലല്‍ ക്ലാസ്സുകളിലെ പിരീയഡുകളില്‍ വിപ്ലവങ്ങളുടെ വെളിപാടുകള്‍ വിളമ്പുന്നതു നാരായണന്‍ കുട്ടി സാററിഞ്ഞില്ല. പുതിയ തലമുറ ഉണരുന്ന സ്വപ്നവുമായി ക്ലാസ്സുകള്‍ തുടര്‍ന്നു. &lt;br /&gt;വിഷയം വിട്ടു് മേഞ്ഞു നടക്കുന്ന  ആ ഒറ്റയാന്‍റെ  ജല്പനങ്ങളിഷ്ടപ്പെട്ട കുഞ്ഞു കിടാവുകള്‍ പൊലയന്‍റെ കുടിലിലെ മണ്ണെന്ന വിളക്കിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ തുടങ്ങി.&lt;br /&gt;രാത്രിയിലുറങ്ങാതിരുന്ന അണ്ണന്‍ ഓരോ ശബ്ദങ്ങളുടേയും പൊരുളന്വേഷിക്കാന്‍ ടോര്‍ച്ചുമായി ഓരോ സാക്ഷകളും തിരഞ്ഞു.&lt;/p&gt;&lt;br /&gt;&lt;P&gt;നാരായണന്‍ കുട്ടിയുടെ, മൂത്ത പെങ്ങള്ക്കു്   ഒരു ഗള്‍ഫുകാരന്‍റെ ആലോചന വന്നു. പയ്യന്‍റെ  വീട്ടില്‍ ഒരൊച്ഛനായെത്തിയതു് നാരായണന്‍ കുട്ടി ആയിരുന്നു.&lt;/P&gt;&lt;br /&gt;&lt;P&gt;ചെറുക്കന്‍റെ അമ്മാവന്‍ ചോദിച്ചു. “ഇതൊരു കല്യാണമാണു്. പെണ്ണിന്‍റെ അച്ഛന്‍, അമ്മാവന്‍....?”&lt;br /&gt;ചെറുക്കനേക്കാള്‍ പ്രായം കുറഞ്ഞ അണ്ണനായ അയാള്‍ അവിടെ ഉണ്ടായിരുന്നു. &lt;br /&gt;അച്ഛനായും അമ്മാവനായും ഒക്കെ.&lt;br /&gt;“ഓഹോ.... പറയൂ...”&lt;br /&gt;ഞങ്ങളുടെ പയ്യന്‍ അഞ്ചക്ക ശമ്പളം ഗള്‍ഫില്‍......&lt;br /&gt;“നിങ്ങള്‍ക്കെന്തു കൊടുക്കാനൊക്കും.....”&lt;/P&gt;&lt;br /&gt;&lt;P&gt;നാരായണന്‍ കുട്ടി എന്ന അണ്ണന്‍ കണക്കു കൂട്ടുകയായിരുന്നു....&lt;br /&gt;മനസ്സിലൂടെ  കണക്കുകള്‍  കൂട്ടുകയും കുറയ്ക്കുകയും ചെയ്തു കൊണ്ടിരുന്ന നാരായണന്‍ കുട്ടി....&lt;/P&gt;&lt;br /&gt;&lt;P&gt;സ്കൂളിലെ ശ്രീജയെ ഓര്‍ക്കാന്‍‍ തുടങ്ങി..&lt;br /&gt; പാദസരങ്ങളുമായി സുഭദ്ര....&lt;br /&gt; നിശ്ശബ്ദതയുടെ നിര്മ്മാല്യ  പുഷ്പമായ സുധ....&lt;br /&gt;കിണറ്റുകരയില്‍‍ ഇരുന്ന നാരായണന്‍‍ കുട്ടി ഒരു തെള്ളിനു്  തന്‍റെ സ്വപ്നങ്ങളൊക്കെ   കിണറ്റിലേയ്ക്കു് തള്ളിയിട്ടു.&lt;/P&gt;&lt;br /&gt;&lt;br /&gt; &lt;P&gt;വീടും പുരയിടവും തൊടിയും നില്‍ക്കട്ടെ.&lt;br /&gt;ഒരേക്കാര്‍ തെങ്ങും പുരയിടം എഴുതാം....&lt;br /&gt;തൊടിയും പുരയിടവും ഒരു പുഴയായി.&lt;br /&gt; അതിലൊരു കൊച്ചു വള്ളത്തിലിരിക്കുന്ന ഇളയ പെങ്ങന്മാരെ വീണ്ടും അയാള്‍ ഓര്‍ത്തു പോയി.&lt;/P&gt;&lt;P&gt; നിറ വയറുമായി നിന്ന അമ്മയെ പള്ളിവേട്ട എഴുന്നള്ളിപ്പിനു് കാണിച്ചു് പ്രാര്ഥിച്ച അമ്മുമ്മയേയും ഓര്‍ത്തു പോയി.&lt;/P&gt;&lt;br /&gt;&lt;P&gt;അയാള്‍ പറഞ്ഞു. “ഒരേക്കര്‍ തെങ്ങിന്‍ പുരയിടവും പിന്നെ സ്വര്‍ണവും....”&lt;/P&gt;&lt;br /&gt;&lt;P&gt;അപ്പോഴും നാരായണന്‍ കുട്ടി കിണറ്റു കരയിലിരുന്നു കണക്കു കൂട്ടുകയായിരുന്നു....&lt;br /&gt;കിണറ്റില്‍ വീണ സ്വപ്നങ്ങളൊക്കെ  രക്ഷിക്കാനൊക്കാത്ത അഗാധതയിലേയ്ക്കു് പോകുന്നതു്  ദൈന്യമായി നോക്കി നിന്നു.&lt;br /&gt;ചെറുക്കനോടു്  അമ്മാവന്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.&lt;br /&gt;നിന്‍റെ ഒരു മാസത്തെ ശമ്പളം....ഒക്കെ കണക്കു് നോക്കുമ്പോള്‍ ഇതൊരു നഷ്ടക്കച്ചവടമാണു്.. കുമാറേ....&lt;br /&gt; കുമാറിന്‍റെ മനസ്സോ മൂത്ത പെങ്ങളുടെ സൌന്ദര്യമോ....എന്തോ...&lt;br /&gt;ആ കല്യാണം.&lt;/P&gt;&lt;br /&gt;&lt;P&gt;ആ ഗ്രാമത്തിലെ ഏതു കല്യാണത്തിനും നാരായണന്‍ കുട്ടിയുണ്ടായിരുന്നല്ലോ.&lt;br /&gt; ഏതു മരണത്തിനും അയാളുണ്ടായിരുന്നല്ലോ.&lt;br /&gt;എന്തിനു് ജാനുവമ്മയുടെ കാലൊടിഞ്ഞപ്പോഴും സുമതി ചേച്ചിയൂടെ പ്രിയ ഭാസ്ക്കരന്‍ ചേട്ടനെ ആസ്പത്രിയിലെത്തിക്കാനും..&lt;br /&gt;ഒരു കൊലയ്ക്കു്  കാത്തിരുന്ന മുട്ടത്തെ വാസു കലങ്ങില്‍ നിന്നു് താഴെ വീണതു കണ്ടോടിയെത്തിയതും മറ്റാരുമായിരുന്നല്ലോ.&lt;/P&gt;&lt;br /&gt;&lt;P&gt;ഊട്ടു പുരയില്‍ ബഹളങ്ങളായിരുന്നു. തേങ്ങ തിരുമുന്ന ചേച്ചിമാരോടൊക്കെ കുശലം  ചോദിച്ചു് കടക്കണ്ണുകളില്‍‍ നഷ്ടപ്പെട്ട ചിരികളുമായി ചേട്ടന്മാര്‍. കറിക്കരിയുന്നവരുടെ തമാശകള്‍. സാമ്പാറിന്‍റെ മണം നോക്കി ഉപ്പു് നിശ്ച്ഛയിക്കുന്ന വാസു പിള്ള എന്ന പാചകക്കാരന്‍. അയാള്‍ എല്ലാവരേയും സ്നേഹിച്ചു് ആ  ഒച്ചയുടേയും ബഹളത്തിന്‍റേയും സമുദ്രത്തില്‍ നടന്നു.  “ നാരായണാ നീ പോയി ഒറങ്ങിക്കോ. ഇവിടെ എല്ലാം റഡിയായിക്കോളും. ഇയ്യാള്‍ ഒറക്കം ഒഴിയണ്ടാ.” &lt;br /&gt;വെറുതേ ചിരിച്ചു നിന്നയാള്‍.&lt;/P&gt;&lt;br /&gt;&lt;P&gt;സുധയും തന്‍റെ അമ്മയോടൊപ്പം ഊട്ടു പുരയിലുണ്ടെന്നതു് അയാള്‍ കണ്ടു.&lt;br /&gt;മുണ്ടിന്‍റെ കോന്തല ഉയര്‍ത്തി നിന്നു് എന്തൊക്കെയോ ജോലി ചെയ്യുന്നു അവര്‍. അതിനപ്പുറം തന്നെ മാത്രം ശ്രദ്ധിച്ചു നില്‍ക്കുന്ന സുധ.&lt;br /&gt;ഊട്ടുപുരയില്‍ നിന്നു് വെളിയിലിറങ്ങി.&lt;br /&gt;തൊട്ടടുത്ത ഗോപുരം വിജനമായിരുന്നു. ബഞ്ചമിന്‍‍ പഠിപ്പിച്ച സിഗരറ്റൊരെണ്ണം ചുണ്ടില്‍ വച്ചു കത്തിച്ചു.&lt;br /&gt;തൊട്ടടുത്ത ഉതി മരത്തിന്‍റെ ഇരുട്ടു നിറഞ്ഞു നിന്ന കൊമ്പില്‍ നിന്നു് ഒരു കൊച്ചു പക്ഷി ചിലച്ചു പൊങ്ങി പറന്നു.&lt;/P&gt;&lt;br /&gt;&lt;P&gt;ഇരുട്ടിന്‍റെ മറ പിടിച്ചു് തന്‍റെ അടുത്തു വന്ന നിഴല്‍‍ സുധയായിരുന്നു. കണ്ണിലൊളിപ്പിച്ച കുസൃതിയുമായവള്‍ ചോദിച്ചു. “ഒരു ജന്മ സാഫല്യം അല്ലേ.“ എഴുതാനിരിക്കുന്ന അവളുടെ ഒരു കഥയ്ക്കു വേണ്ടി ഒരു മുഖാമുഖമാണോ എന്നയാള്‍ സംശയിച്ചു. അല്ല. അവള്‍ അടുത്തിരുന്നു. പറഞ്ഞതൊക്കെ അവള്‍ക്കു മനസ്സിലായി.അവള്‍ പറഞ്ഞതൊക്കെ അയാള്‍ക്കും. അവളുടെ നെഞ്ചു പല പ്രാവശ്യം ഉയര്‍ന്നു താഴ്ന്നു.  കര്‍പ്പൂരം മണക്കുന്ന അവളുടെ കൈകളെ വിടുവിച്ചു് അയാള്‍ ഓര്‍ത്തു. നാളെ ചെക്കനിടാനുള്ള മോതിരം തട്ടാനെത്തിച്ചോ. അവര്‍ രണ്ടു പേരും ഊട്ടു പുരയിലേയ്ക്കു നടന്നു.&lt;/p&gt; &lt;P&gt;അയാളുടെ ഒത്തിരി സുഹൃത്തുക്കള്‍‍ ദേഹണ്ഡത്തില്‍  മുഴുകിയിരിക്കുന്നു. നേരേ വീട്ടിലേയ്ക്കു നടന്നു. അമ്മയോടനുവാദം വാങ്ങിയ സുധയും അയാളോടൊപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴേ അറിഞ്ഞു. മോതിരം ഒക്കെ എത്തിയിരിക്കുന്നു. അമ്മൂമ്മ പറഞ്ഞു. :നാരായണാ, നീ ഇനി ഇത്തിരി കിടക്കു്. നാളെ നിന്നെയും പലരും കാണുന്നതാ. ഒറക്കം ഒഴിഞ്ഞാല്‍ മുഖം ചീര്ത്തിരിക്കും.”&lt;/P&gt;&lt;br /&gt;&lt;P&gt;പിറ്റേ ദിവസം, കൊട്ടും കുരവയിലും കല്യാണം നടന്നു.  ഒരരുവില്‍ നിന്നു തന്നെ മാത്രം ശ്രദ്ധിക്കുന്ന സുധയെ അയാള്‍ക്കു് നോക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. &lt;/P&gt;&lt;br /&gt;&lt;br /&gt; &lt;P&gt;പൊലയക്കുടിയിലെ സ്റ്റഡി ക്ലാസ്സിനു ശേഷം മടങ്ങുകയായിരുന്നു അയാള്‍.&lt;br /&gt;രാത്രിയുട സംഗീതം ചീവീടുകള്‍ക്കു കൊടുത്ത പ്രകൃതി , ഒളിച്ചു നില്‍ക്കുന്നതു കാണാമായിരുന്നു.&lt;br /&gt;ഗോപുര മതിലിനു താഴെയുള്ള കല്ലു ബഞ്ചില്‍ ഇരിക്കുന്നതു പോറ്റിയാണെന്നും അയാള്ക്കറിയാമായിരുന്നു.&lt;br /&gt;കണ്ണുകള്‍ അടുത്തു നില്‍ക്കുന്ന വയസ്സന്‍ പേരാലിന്‍റെ തുഞ്ചത്തെ കൊമ്പില്‍ അര്‍പ്പിച്ചിരുന്ന പോറ്റി പറഞ്ഞു. “എടാ നാരായണന്‍ കുട്ടീ .... സത്യം ഉണ്ടു്.”  “ ങെ ഇന്നലെയല്ലെ പോറ്റി പറഞ്ഞതു്. എല്ലാം മിഥ്യ ആണെന്നു്. ” “മരണമാണു് സത്യം.” പോറ്റി ചിരിച്ചു. ചിരിക്കുമ്പോള്‍ പോറ്റിയുടെ കണ്ണുകള്‍  വയസ്സന്‍ ആഞ്ഞിലിയുടെ ഉച്ചാം തലയ്ക്കലെ കൊച്ചു കവരത്തിന്‍റെ ഉച്ചാം തലയില്‍  തൂങ്ങിയിരുന്നു.&lt;br /&gt;പിന്നെയും പോറ്റിയുടെ കഥനങ്ങളിലൂടെ അയാള്‍ പടി ഇറങ്ങി. സത്യം  മരണമാണെന്ന പുതിയ അറിവുമായി.&lt;/P&gt;&lt;br /&gt;&lt;P&gt;ഏതോ   പ്രകാശവലയത്തിലെ‍  ഒരു ചെറു കൈത്തിരി  സ്വപ്നം കണ്ടുറങ്ങിപ്പോയി. &lt;/P&gt;&lt;br /&gt;---------------------------------------------------------&lt;br /&gt;&lt;br /&gt;ഉറക്കത്തിലേതോ  ഓര്‍മ്മയിലെ ഒരു  കുട്ടിക്കാലം......&lt;br /&gt;&lt;br /&gt;&lt;P&gt;പട്ടാളത്തില്‍ നിന്നും വന്ന കൊച്ചച്ഛനില്‍  അയാള്‍ അച്ഛനെ  കാണുകയായിരുന്നു.  ആണില്ലാത്ത  വീട്ടിലെ ആണിന്‍റെ മണം അനുഭവിക്കുകയായിരുന്നു അയാള്‍. പട്ടാള കഥകള്‍ കേട്ടു് നാരായണന്‍ കുട്ടി ചിരിച്ചു. ഒരച്ഛനെ അടുത്തറിയുന്ന രണ്ടു മാസങ്ങള്‍. കാശ്മീരില്‍ നിന്നു കൊണ്ടു വന്ന കൊച്ചച്ചന്‍റെ ഒരു പഴയ ഉടുപ്പു് വെട്ടി ചെറുതാക്കി. ക്ലാസ്സിലെ സുഭദ്രയുടെ മുന്നില്‍ ആദ്യമായഭിമാനത്തോടെ നിന്നു. നോക്കു സുഭ്ദ്രേ...എനിക്കും ഒരച്ഛനുണ്ടു്. എന്നു പറയാന്‍.&lt;/P&gt;&lt;br /&gt;&lt;p&gt;സുഭദ്ര തന്‍റെ വെളുത്ത വെള്ളി കൊലുസ്സും കൊലുസ്സിനു മുകളിലെ വെളുത്ത കാലുകളും കാണിച്ചു് ചിരിച്ചു.&lt;/P&gt;&lt;br /&gt;&lt;P&gt;ഗോപുരത്തിലന്നൊക്കെ ഇരുന്നു വെടിയടിച്ചിരുന്ന അണ്ണന്മാര്‍ ചോദിച്ചു. നാരായണൊ.പുത്തന്‍ ഉടുപ്പൊക്കെ. കൊച്ചച്ഛന്‍ പട്ടാളത്തില്‍ നിന്നു കൊണ്ടുവന്നതാ. അങ്ങനെ പറയുമ്പോള്‍ ഗോപുരത്തോളം ഉയരം വച്ചതായി അയാള്‍ക്കു തോന്നി. അപ്പോഴാരോ ചോദിച്ച ചോദ്യം ഓര്‍ക്കുന്നു. നാരായണാ നിന്‍റെ കൊച്ചച്ചന്‍‍ തോക്കു കൊണ്ടുവന്നിട്ടുണ്ടോ.? കൂട്ട ചിരിയിലേയ്ക്കു നോക്കി നാരായണന്‍ പറയും. ഇല്ല ഞാനിതുവരെ കണ്ടില്ല. അഭിമാനത്തോടെ അയാള്‍ ഗോപുരം ഇറങ്ങുമായിരുന്നു. പുറകിലെ അണ്ണന്മാരുടെ കൂട്ട ചിരിയുടെ അര്‍ത്ഥമറിയാതെ പാവം അയാള് നടന്നതു് നോക്കി ശങ്കരനാരായണനും ചിരിച്ചുവോ.?&lt;/P&gt;.&lt;br /&gt;&lt;p&gt;വീട്ടിലെത്തുമ്പോള്‍ അമ്മ കിടന്നു കഴിഞ്ഞിരിക്കും. അമ്മൂമ്മ പറയും നാരായണാ,,,അത്താഴം എടുത്തു വച്ചിരിക്കുന്നു. നീ എന്തേ താമസിച്ചതു്.?&lt;/P&gt;&lt;br /&gt;&lt;p&gt;"കൂട്ടുകാരൊക്കെ ഗോപുരത്തിലുണ്ടായിരുന്നു. സംസാരിച്ചു സമയം പോയതറിഞ്ഞില്ല."&lt;br /&gt;&lt;P&gt; മൂത്ത പെങ്ങള്‍ കൊച്ചു പാവാടയുടുത്തു് കുഞ്ഞമ്മയുടെ അടുത്തു കിടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തവള്‍ അമ്മൂമ്മയുടെ കൂടെയും.&lt;/P&gt;&lt;br /&gt;&lt;P&gt;അത്താഴം കഴിക്കുമ്പോള്‍‍ കണ്ടു, ഒരു ചെറു മുറി മുട്ടയപ്പം. കൊച്ചച്ഛനുണ്ടാക്കിയതാണു്. നാരായണന്‍ കുട്ടി സന്തോഷത്തോടെ അത്താഴം ഉണ്ടു. അമ്മ എപ്പോഴേ അടുത്ത മുറിയില്‍ ഉറങ്ങിയിരുന്നു.കൊച്ചച്ഛനും...&lt;/P&gt;&lt;br /&gt;&lt;P&gt;ഒന്നും ആലോചിക്കാനറിയാത്ത നാരായണന്‍ കുട്ടിയുടെ മടിയിലിരുന്നു കളിക്കാന്‍‍, അമ്മ  മൂന്നാമത്തെ പെങ്ങളെ നല്‍കിയതു് കൊച്ചച്ചന്‍‍  ലീവു് കഴിഞ്ഞു് പോയൊരു വര്‍ഷത്തിനു ശേഷം ആയിരുന്നു. &lt;/p&gt;&lt;br /&gt;നാരായണന്‍‍ കുട്ടിയ്ക്കു് ഓര്‍മ്മകള്‍ക്കൊരു പഞ്ഞവുമില്ല. ഓര്‍മ്മകളുടെ ചെപ്പു കുടങ്ങളിലെ കണ്ണുനീര് മുത്തുകള്‍‍  എന്നും അയാള്‍ക്കൊരു ബോധി വ്റൃക്ഷം നല്‍കി.&lt;br /&gt;------------------------------------------------------&lt;br /&gt;&lt;P&gt;അതിരാവിലെ ആരോ വിളിച്ചുണര്‍ത്തുന്ന പോലെ ഉണരുന്ന അമ്മ.&lt;br /&gt;അതിനു മുന്നെ അമ്പലത്തിലെ പള്ളിയുണര്‍ത്തുന്നതിനു മുന്നേ മുറുക്കാനൊന്നു ചവച്ചു തുപ്പി പിന്നെ ഉറങ്ങാനായി ഉണരുന്ന അമ്മൂമ്മ. നീ ഇതുവരെ ഉറങ്ങിയില്ലേ എന്നു് രാത്രി മൂന്നു മണിക്കു് ദുസ്വപ്നങ്ങള്‍ കണ്ടുണരുന്ന കുഞ്ഞമ്മ.  തനിക്കു മാത്രം വിധിക്കപ്പെട്ട നിര്‍മ്മാല്യങ്ങള്‍.&lt;/P&gt;&lt;br /&gt;&lt;P&gt;നാരായണന്‍ കുട്ടി എന്തൊക്കെയോ  ആവാനായി രാത്രി ഉറങ്ങാതിരുന്നു പോയി. പുസ്തകങ്ങള്‍ അയാളുടെ കട്ടിലിലൊരു കൊച്ചു മെത്തയായിക്കൊണ്ടിരുന്നു.&lt;br /&gt;മനസ്സിലൊരു  നിര്‍മ്മാല്യ വിഗ്രഹം. അഭിഷേക  ശില‍ കണ്ണുനീര്‍  തീര്‍ത്ഥമാകാന്‍‍ തുടങ്ങിയിരിക്കുന്നു.&lt;/p&gt;&lt;br /&gt;&lt;P&gt;പുലയന്‍ കുന്നിലെ ഗിരി പ്രഭാഷണങ്ങളില്‍‍ തള്ര്ന്നു നടന്നു വരുന്ന ഒരു രാത്രി. “ആരാ നാരായണനാ.”  “അതേ. ”&lt;br /&gt;നടു റോഡില്‍‍ ദാസ്സേട്ടന്‍ നില്‍ക്കുന്നു. ആറടി ഉയരവും ശുഷ്ക്കിച്ച ശരീരവും ആ  നെഞ്ചു   നിറയെ ചുമയുമായി ദാസേട്ടനെന്ന പഴയ സഖാവു്.  അടുത്തു കണ്ട കലങ്ങില്‍ അയാളോടിരിക്കാന്‍ പറഞ്ഞു. പിന്നെ ദാസേട്ടന്‍ തന്‍റെ നെഞ്ചു കലങ്ങിയ, കലക്കിയ വിപ്ലവ ചരിത്രങ്ങള്‍ പറഞ്ഞു തന്നു. കുറേ ഉപദേശങ്ങളും. രാത്രി ഒരു മണിയോടെ പിരിയുമ്പോള്‍‍ ദാസേട്ടന്‍‍ കരഞ്ഞിരുന്നോ. അതോ അയാളായിരുന്നോ കരഞ്ഞു പോയതു്.&lt;/P&gt;&lt;br /&gt;&lt;P&gt;റോഡിനു് വീതി കൂടിയതു പോലെ അയാള്‍ക്കു തോന്നി. വിശാലമായ വലിയ ഇടവഴിയില്‍ അമ്മൂമ്മ പറയുന്ന മറുത ഇറങ്ങുന്ന സമയം. സുധയുട വീടിനുള്ളില്‍ ഒരു ചെറു തിരി വെട്ടം ഉണ്ടു്. ഏതോ പുസ്തകം പുകച്ചു കളയുന്ന സുധയെ അയാള്‍ക്കറിയാം. തന്നോടെന്നും സഹതാപവുമായി പിന്നേ നടക്കുന്ന സുധയെ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ജാനുവമ്മയുടെ വളര്‍ത്തു നായ ഗേറ്റിനുള്ളില്‍ നിന്നു് കുരച്ചു. അയാളുടെ കാൽപ്പെരുമാറ്റവും അയാള്‍ക്കു്  അലോസരമായി തോന്നി.&lt;/P&gt;&lt;br /&gt;&lt;p&gt;ഇടവപ്പാതി പുച്ഛിച്ചു നിര്‍ത്തിയിരിക്കുന്ന ആ മണ്‍കൂരയില്‍ തന്‍റെ പത്തായം ഒത്തിരി കഥകളുമായി അയാളെ കാത്തിരുന്നു. ശബ്ദമുണ്ടാക്കാതെ കിടന്ന നാരായണന്‍ കുട്ടി കേള്ക്കുന്നുണ്ടായിരുന്നു...അപ്പുറത്തു് അമ്മൂമ്മ പറയുന്നതു്. നാളെ കേശവനെ വിളിച്ചു് കവടി നിരത്തിയിട്ടു തന്നെ കാര്യം. &lt;br /&gt;ഒന്നുമറിയാതെ തന്‍റെ കൊച്ചു പെങ്ങന്മാരുടെ രാത്രിയുടെ പിച്ചും പറയലില്‍ നാരായണന്‍ കുട്ടി ഉറങ്ങാന്‍ കിടന്നു.&lt;/P&gt;&lt;br /&gt;&lt;P&gt;പറഞ്ഞു തീര്ക്കാന്‍ കഴിയാത്ത ഒരു  കഥയില്ലായ്മയിലെ ഒരു കണികയായി പാവം നാരായണന്‍ കുട്ടി ഓരോ സാക്ഷകളിലേയും പാപ പുണ്യങ്ങളോര്‍ത്തു്....&lt;/P&gt;&lt;br /&gt;-----------------------------------------------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-8548820510005260601?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/8548820510005260601/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=8548820510005260601' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8548820510005260601'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/8548820510005260601'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/10/4.html' title='അണ്ണനുറങ്ങാത്ത വീടു്.4'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-2475071311068288484</id><published>2007-09-28T12:47:00.000+05:30</published><updated>2007-10-09T13:35:50.510+05:30</updated><category scheme='http://www.blogger.com/atom/ns#' term='Short Story..'/><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ.'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അണ്ണനുറങ്ങാത്ത വീടു്.3</title><content type='html'>---------------------------------------------------------------------------------------------------------------&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/09/blog-post.html "&gt;ഇവിടെ ഒന്നാം ഭാഗം&lt;/a&gt;&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/09/1.html "&gt;ഇവിടെ രണ്ടാം ഭാഗം&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;span style="color: rgb(0, 0, 153);"&gt;അണ്ണനുറങ്ങാത്ത വീടു്.3.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;p&gt;മാറ്റങ്ങളുടെ മഹാ സമുദ്രങ്ങളിലൊരു കണികയായി.&lt;br /&gt;എവിടെയോ   അഗസ്ത്യ പര്‍വ്വതം അന്വേഷിച്ച യാത്രയില്‍ വഴികള്‍ നഷ്ടപ്പെടാതെ...&lt;br /&gt;മറ്റൊരു നാരായണത്തു ഭ്രാന്തന്‍റെ പ്രേതമായൊക്കെ അലഞ്ഞു തെരയനായൊരു നിയോഗവും പേറി....... &lt;/p&gt;നീ എവിടെ ആയിരുന്നു. മൂത്ത പെങ്ങള്‍ വലിയ പാവാടയുടുത്തു് തൊടിയുടെ വടക്കേ വശത്തെ വഴിയിലൂടെ വരികയായിരുന്നു. ഞാന്‍ ഗീതയുടെ വീട്ടില്‍ പോയിരുന്നു. പറഞ്ഞു തീരുന്നതിനു മുന്നെ അവള്‍ക്കു് നല്ലൊരു കിഴുക്കു കൊടുത്തു് രൂക്ഷമായി നോക്കി. ചുവന്നു കലങ്ങിയ കണ്ണുമായി നടന്നു നീങ്ങുന്ന പെങ്ങളെ നോക്കി നിന്നപ്പോള്‍ അയാളിലൊരു ദീര്ഘ നിശ്വാസം ഒഴുകി. ഗീതയുടെ ആങ്ങള തന്‍റെ സുഹൃത്തു് രമേശനെ അയാള്‍ക്കിഷ്ടമല്ല. അവന്‍ മോശമാണു്. അയാള്‍ നടന്നു. വായനശാലയിലേയ്ക്കു്.&lt;br /&gt;&lt;p&gt;ചീട്ടുകളിക്കുന്ന കൂട്ടുകാര്‍. കാരംസു് കളിക്കുന്നു ചിലര്‍. ചിലരൊക്കെ രാഷ്ട്രീയമോ സിനിമയോ ഒക്കെ സംസാരിച്ചിരിക്കുന്നു.&lt;br /&gt;ഒന്നും ശ്രദ്ധിച്ചില്ല. സെക്രട്ടറി ചന്ദ്രന്‍ പിള്ള തന്‍റെ താടി തടവിയൊരു ബുദ്ധി ജീവിയായി ഒരു കസേരയിലിരിപ്പുണ്ടായിരുന്നു.&lt;/p&gt;&lt;p&gt; വലിച്ചു കളയുന്ന ബീഡിപ്പുക മുറി മുഴുവന്‍ ചിത്രങ്ങള്‍‍ വരച്ചു്   നൃ്ത്തം ചവുട്ടുന്നു.  തനിക്കു വായിക്കാന്‍‍ പറ്റിയ പുസ്തകങ്ങള്‍ ചൂണ്ടി കാട്ടി.&lt;br /&gt;മെറ്റമോര്‍ഫസിസ് ,ഇ.എം.എസിന്‍റെ,&lt;br /&gt;ലോര്‍ഡ് ഓഫ് ദ് റിങ്ങ്സ്,റഷ്യന്‍,മാവോ, യുളീസിസ് ,ബൊളിവിയന്‍, പിന്നെയും എന്തൊക്കെയോ.&lt;br /&gt;താനിരിക്കാറുള്ള ജനാലയ്ക്കടുത്ത കസേരയില്‍ കിട്ടിയ പുസ്തകവുമായി അയാള്‍ ഇരുന്നു.&lt;br /&gt;വിക്ടര്‍ യൂഗോ തന്നെ നോക്കി ചിരിക്കുന്നു എന്നു മനസ്സിലാക്കിയ നാരായണന്‍ കുട്ടി കവര്‍ പേജിന്‍റെ ഭംഗി നോക്കി മറ്റൊരു പുസ്തകമെടൂത്തു കസേരയിലിരുന്നു.&lt;/p&gt;എപ്പോഴായിരുന്നു അവിടെ നിന്നും പുറപ്പെട്ടതു്. താഴെത്തെ കടയ്ക്കപ്പുറം കലങ്ങിലിരുന്ന നിഴലു്  ‍‍ മുട്ടത്തെ വാസുവാണെന്നു  മനസ്സിലായപ്പോള്‍‍ ഭയം തോന്നി.&lt;br /&gt;&lt;p&gt;പേനാക്കത്തി ഇളിപ്പൂട്ടിലെപ്പഴും ഇരിക്കുന്ന വാസുവിനെ അറിയാം. കുടിച്ചു കുടിച്ചൊരു മഹാ കുടിയനായ അയാളെപ്പോഴും പറയുന്നതു കേട്ടിട്ടുണ്ടു്. എല്ലാം കഴിഞ്ഞിട്ടില്ല.ഒരുത്തനീ പിച്ചാത്തിയ്ക്കു് വേണം. ശബ്ദമുണ്ടാക്കാതെ നടന്നു.&lt;br /&gt;തന്നെക്കണ്ടയാള്‍ മുരടനക്കി. കാര്‍ക്കിച്ചു തുപ്പി. “ആരാടാ..നാരായണനാണോ.”  “ അതേ. ” പിന്നെയും കാര്‍ക്കിക്കുമ്പോഴേയ്ക്കും  അയാള്‍  ഗോപുരം  ഇറങ്ങുകയായിരുന്നു.&lt;/p&gt;പുസ്തകക്കെട്ടുകളുമായി നടന്നു നീങ്ങുന്ന തന്നെ ശങ്കരനാരായണന്‍ ഒന്നു നോക്കിയോ.&lt;br /&gt;&lt;p&gt;ഗോപുര മതിലിനു താഴെയുള്ള തിട്ടയിലിരുന്നു് തന്‍റെ സുഹൃത്തു് പോറ്റി കഞ്ചാവു്  കുടിക്കുന്നുണ്ടായിരുന്നു. ഗോപുരം എന്നോ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കരിങ്കല്‍ കല്ലുകളാണു്. പണി തീരാതെ പോയ ഗോപുരം. ഗോപുരം പണിത ഗന്ധര്‍വന്മാര്‍ നേരം വെളുത്തുപോയതിനാല്‍ പണി നിര്‍ത്തി പോയതാണെന്നു് പഴം കഥകള്‍. ഗന്ധര്‍വ്വന്മാരെ കാത്തു് ഇടിഞ്ഞു പൊളിഞ്ഞ ഗോപുരം അവ്സാന നാളുകളെണ്ണുന്ന ഒരു വൃദ്ധനെ പോലെ അയാള്‍ക്കു് തോന്നിയിരുന്നു.&lt;br /&gt;സത്യവും മിഥ്യയുമായിരുന്നു അന്നത്തെ വിഷയം.&lt;br /&gt;ഒടുവില്‍ പോറ്റി പറഞ്ഞു. സത്യമെന്നൊന്നില്ല. ഗോപുരത്തിനപ്പുറം നില്‍ക്കുന്ന വയസ്സന്‍ പേരാലിന്‍റെ  ചുറ്റും ഇരുട്ടൊളിച്ചു നിന്നു.&lt;br /&gt;ഈ കാണുന്നതും കേള്‍ക്കുന്നതും നീയ്യും ഞാനും ഒക്കെ  മിഥ്യകളാണു്.&lt;br /&gt;അങ്ങനെ മറ്റൊരു പ്രപഞ്ച സത്യമറിഞ്ഞു് അയാള്‍ നടന്നു. അണ്ണനുറങ്ങാത്ത വീട്ടിലേയ്ക്കു്.&lt;/p&gt;&lt;br /&gt;-----------------------------------------------------------------------&lt;br /&gt;&lt;p&gt;രാവേറുന്നവരെ മുനിഞ്ഞ വെട്ടത്തില്‍‍ വായിച്ചിരുന്നു. 12.മണിയ്കു് പോകുന്ന അവസാനത്തെ ബസ്സിലെത്തുന്ന ഭാസ്കരന്‍‍ പിള്ള ചേട്ടന്‍‍ അമ്പലമിറങ്ങി വരുന്ന ശബ്ദങ്ങള്‍‍ രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്നുണ്ടായിരുന്നു. “വഞ്ചി ഭൂപതി തന്‍ സഞ്ചിയില്‍‍.....മമ പുസ്തകം... ??@@@&amp;amp;(*)@@@ മക്കളേ.... വഞ്ചി ഭൂഊഊഊഊഊഊ.....കൂ......ഹാഹാ...ചീത്ത വിളിച്ചും പാട്ടു പാടിയും നീങ്ങുന്ന ഭാസ്ക്കരന്‍ പിള്ള.&lt;br /&gt;വെറുതേ ജനാലയിലൂടെ  നോക്കി നിന്നു.&lt;br /&gt;മുണ്ടു വാരി ഒരു കോണകമായി ചുറ്റി നടന്നു വരുന്ന  ഭാസ്കകരന്‍ ചേട്ടന്‍‍.&lt;br /&gt;കുടിയനായി പോയി. &lt;/p&gt;വഞ്ചി ഭൂപതി..... വലിയിടവഴിയിലെ ആഞ്ഞിലിയുടെ നിഴലില്‍ നിന്നു്   ഭാസ്കരന്‍‍ ചേട്ടന്‍‍ മുണ്ടു  മുറുക്കിയുടുത്തു. തന്‍റെ വീട്ടിലേയ്ക്കു നോക്കി പറഞ്ഞു. അവന്‍ വായിക്കട്ടെ. ഒരു ഐ.എ. എസു് ആകട്ടെ. ഞാന്‍ മിണ്ടില്ല....ഇനി ഞാന്‍ പാടാതെ പോകും. എന്നെക്കൊണ്ടതെങ്കിലും ആകുമല്ലോ.&lt;br /&gt;&lt;p&gt;സത്യത്തില്‍ ഒരുപാടു് വായിക്കുന്നതു കണ്ട നാരായണന്‍ കുട്ടിയുടെ നാട്ടുകാര്‍ അയാള്‍ ഐ.എ.എസിനു് ശ്രമിക്കുന്നു എന്നു കരുതി തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;വലിയ ഇടവഴിയും കഴിഞ്ഞു വാലുതുണ്ടില്‍   വാതുക്കലെ പള്ളിവേട്ട വിളക്കും കഴിഞ്ഞു. പിന്നെ  ആ പാട്ടു കേള്‍ക്കാമായിരുന്നു.....വഞ്ചി....ഭൂപതി....&lt;/p&gt;ഭാസ്ക്കരന്‍‍ പിള്ള ചേട്ടന്‍‍ ,ഒന്നാം തീയതി ശംബളം വാങ്ങുന്ന ദിവസം,  സുമതി ചേച്ചി അവിടെയെത്തും. അല്ലെങ്കില്‍ ഒന്നും കാണില്ല. കടക്കാരുടെ പറ്റു തീര്‍ത്തു്,കുറച്ചു വീട്ടു സാധനങ്ങളുമായി നടന്നു വരുന്ന ദമ്പതികളെ അയാള്‍ക്കറിയാം. ഹല്ലാ ..നാരായണനാ. സുമതി ചേച്ചി കുശലം ചോദിക്കും. ഒരിക്കലും ഭര്‍ത്താവിനെ കുറ്റം പറയാത്ത സുമതിചേച്ചി പറയും. കുറച്ചു സാധനം വാങ്ങണമായിരുന്നു. ചേട്ടന്‍റെ ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ ഞാനും അങ്ങെത്തി. നാരായണാ നീ ശശിയ്കെന്തെങ്കിലും കണക്കൊക്കെ ഒന്നു പറഞ്ഞു കൊടുക്കണം. പാരലിലോട്ടൊന്നും വിടാന്‍ ഇപ്പോള്‍ എനമില്ലെന്നറിയാമല്ലോ. എല്ലാം ഈ മനുഷ്യന്‍റെ ശമ്പളമാ. എളയതു് രണ്ടെണ്ണം ഇനിയുമില്ലേ.&lt;br /&gt;&lt;p&gt;മക്കളെ, ഞങ്ങളങ്ങോട്ടു നടക്കുവാ. &lt;/p&gt;എപ്പോഴോ  ഉറക്കം അയാളെ കിടത്തി.&lt;br /&gt;&lt;p&gt;ഒരു സ്വപ്നം എത്തിയതയാളറിഞ്ഞില്ല.&lt;br /&gt;കിഴക്കു വശത്തെ കതകിന്‍റെ സാക്ഷ ഇട്ടൊ എന്നു്, എന്നും  ശ്രദ്ധിക്കാറുള്ള നാരായണന്‍ കുട്ടി അന്നതു ശ്രദ്ധിച്ചില്ല എന്നതു് സ്വപ്നത്തിലോര്‍ത്തു. തുറന്നു കിടന്ന കതവിലൂടെ കടന്നു വന്ന ചെറുപ്പക്കാരന്‍ തന്‍റെ ഏതോ കൂട്ടുകാരന്‍റെ മുഖ ചായ ഉണ്ടായിരുന്നൊ. മൂത്ത പെങ്ങളായിരുന്നോ കതകു തുറന്നു് തൊടിയിലെ പുളിമര ചുവട്ടില്‍ മയങ്ങി നിന്ന ചന്ദ്രികയില്‍  കെട്ടിപ്പിടിച്ചു് നിന്നതു്. അയാള്‍ അവളെ വാരിയെടുത്തു് അവിടിരുന്നു്  അവളുടെ മുഖത്തേയ്ക്കു കുനിഞ്ഞോ.&lt;br /&gt;നാരായണന്‍ കുട്ടി കൂവി പോയി. അമ്മയുണര്‍ന്നു. കുഞ്ഞമ്മയുണര്‍ന്നു,  അമ്മൂമ്മയുണര്‍ന്നു. പെങ്ങന്മാരെല്ലാവരും ഉണര്‍ന്നു. വിയര്‍ത്തൊലിച്ചു് വിറച്ചു കിടന്ന നാരായണന്‍ കുട്ടിയെ നോക്കി അമ്മൂമ്മ പുലമ്പി. ആവ്ശ്യമില്ലാത്ത പുസ്തകമൊക്കെ വായിച്ചു് ഈ ചെറുക്കന്‍ തല തിരിയുന്നു. നാളെ ആകട്ടെ കേശവനെ വിളിച്ചു് കവടിയൊന്നു നിരത്തിക്കണം.&lt;/p&gt;&lt;br /&gt;--------------------------------------------------------------------------------&lt;br /&gt;&lt;p&gt;കഥ കവിതയായില്ല. അയാളൊരു മഹാ സമുദ്രമായി മാറുകയായിരുന്നു.&lt;br /&gt;ഇന്നലെ വന്ന ഒരു കൊച്ചു  പക്ഷി പോലും ചോദിച്ചു  എന്തേ ഇങ്ങനെ.....&lt;br /&gt;സാവിത്രി, ഹരി, ഉഷ, ഗോപന്‍, സാമുവല്‍, കോളേജിലൊക്കെ പഠിച്ചിരുന്നവരുടെ  കല്യാണ ലെറ്ററിനു മറുപടികളെഴുതി. ആശംസകള്‍.&lt;/p&gt;ഒരിക്കല്‍  ഷഫീക്കു്  സാറിന്‍റെ എഴുത്തു വന്നു.&lt;br /&gt;&lt;p&gt;നീ ഒന്നിവിടം വരെ വരണം.&lt;br /&gt;താന്‍ വലിയവനാകുമെന്നു അന്നെ കണക്കു കൂട്ടി പറഞ്ഞ സാറിനെ കാണാന്‍ അയാള്‍‍ പുറപ്പെട്ടു.&lt;br /&gt;ബോയിസു് ഹൈ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയത സാറു് പത്തു കിലോ മീറ്ററില്‍ കൂടുതല്‍ ദൂരെ എവിടയോ ആയിരൂന്നു താമസം. സാറിനെ കണ്ടു പിടിക്കാന്‍‍ ഒരു ഉച്ച വെയില്‍ കത്തിച്ചയാള്‍‍ നടന്നു. &lt;/p&gt;പെട്ടെന്നൊരു കാറു വന്നു മുന്നില്‍ നിന്നു.&lt;br /&gt;&lt;p&gt;നാരായണന്‍.?&lt;br /&gt;വിയര്‍ത്തു നാറി നിന്ന അയാള്‍ നോക്കി.  തടിച്ചു വീര്‍ത്ത ശരീരവുമായി ചുണ്ടിലൊരു ചെറു ചിരിയുമായി നിന്ന  അതു ബഞ്ചമിനാണെന്നു മനസ്സിലാക്കാന്‍ വിഷമം ഉണ്ടായില്ല.&lt;br /&gt;കൂളിങു ഗ്ലാസ്സു വച്ച ബഞ്ചമിന്‍ കാറില്‍ നിന്നെറങിയപ്പോള്‍ ചന്ദനത്തിന്‍റെ സുഗന്ധം.&lt;br /&gt;പണ്ടു്  പരീക്ഷകളില്‍ കാണിച്ചു കൊടുക്കാന്‍ സിഗററ്റു വലിക്കാത്ത തനിക്കു് സിഗററ്റു വാങി തന്ന ബഞ്ചമിന്‍. വെറുതെ പോക്കറ്റില്‍ തപ്പി നോക്കി. ചര്‍മിനാറിന്‍റെ ഒരു പുതിയ പാക്കറ്റുണ്ടു്.&lt;br /&gt;ഭാര്യയെ പരിചയ പ്പെടുത്തി. ഷി ഈസു വര്‍കിങ്ങു്  ദെയര്‍  ...ഇന്‍ സ്റ്റാട്ടിക്‍സ്.....&lt;br /&gt;നീ....&lt;/p&gt;ചിരിക്കാനല്ലാതെ....അയാള്‍ക്കൊന്നും പറയാനില്ലായിരുന്നല്ലോ.&lt;br /&gt;&lt;p&gt;ഈ  കണക്കു്.....ഈ പിരിയഡിനുള്ളില്‍ തെളിയിക്കുന്നവനു് ഞാനൊരു സമ്മാനം തരും എന്നു്  പറഞ്ഞു്,   ബ്ലാക് ബൊര്‍ഡിലെഴുതി തീര്‍ത്തതിനു മുന്നെ തെളിയിച്ച നാരായണന്‍ കുട്ടി.&lt;/p&gt;ഷഫീക്കു് സാറിനെ ഓര്‍മ്മയില്ലെ ? “ആ വട്ടന്‍‍ സാറോ.“  അദ്ദേഹത്തെ  കാണാന്‍ പോകുന്നു.&lt;br /&gt;&lt;p&gt;ഓ നോണ്‍സെന്സു്  ജീവിക്കാനറിയാത്ത മനുഷ്യന്‍‍ . ബഞ്ചമിന്‍ ചിരിച്ചു. കൂടിയ ഒരു സിഗററ്റു തന്നു .ബൈ പറഞ്ഞു് കാറില്‍ കേറിയ ബഞ്ചമിന്‍റെ ഭാര്യയുടെ മുഖത്തു് പുച്ഛമുണ്ടായിരുന്നോ.&lt;br /&gt;അയാള്‍ നടക്കുകയയായിരുന്നു.&lt;/p&gt;ആരോടൊക്കെയോ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. കള്ളുഷപ്പില്‍ കാണുമെന്നു്.. പിന്നെ സാറിനെ കണ്ടപ്പോള്‍..... കീറി പറിഞ്ഞ വേഷം, കീറി പറിഞ്ഞ മനസ്സു്. തന്നെ മനസ്സിലാക്കിയപ്പോള്‍  കൂടെ നിന്ന സഹ കുടിയന്മാരോടു പറഞ്ഞു. പ്രിയ ശിഷ്യന്‍. പിന്നെ എന്നെ റോഡരുകില്‍ കൊണ്ടു പോയി കരഞ്ഞു. ഒളിച്ചോടി പോയ മകളെ ക്കുറിച്ചു്. പക്ഷാഘാതം  വന്നു` കഴിയുന്ന ഭാര്യെ ക്കുറിച്ചു്.&lt;br /&gt;&lt;p&gt;അപ്പോഴും  അന്നു് ചോക്കില്‍ വരച്ച തിയറം അയാള്‍ ഓര്‍ക്കുകയായിരുന്നു.&lt;br /&gt;എന്തിനോ കാണാനാഗ്രഹിച്ച സാറിന്‍റെ പോക്കറ്റില്‍ കുറച്ചു നോട്ടുകളിട്ടു് വീണ്ടും ഒരു തിയറം തെളിയിച്ച സംതൃപ്തിയില്‍ അയാള്‍ തിരിച്ചു നടന്നു.&lt;/p&gt;വിധിയുടെ പരിലാളനങ്ങളില്‍ പുനര്‍ജനികളുടെ അര്ത്ഥം   തേടിയുള്ള യാത്രയില്‍ നാരായണന്‍ കുട്ടി&lt;br /&gt;&lt;p&gt;മാറ്റങ്ങളുടെ മഹാ സമുദ്രങ്ങളിലൊരു കണികയായി.&lt;br /&gt;എവിടെ ആയിരുന്നു നീ അന്വേഷിച്ച അഗസ്ത്യ പര്‍വ്വതം.&lt;br /&gt;മറ്റൊരു നാരായണത്തു ഭ്രാന്തന്റെ പ്രേതം തിരയുന്ന നാരായണാ നിനക്കിതാ ഒരു പുതു യുഗം തുറന്നു വച്ചിരിക്കുന്നു.&lt;br /&gt;ബാലേട്ടനെ പരിചയപ്പെടുത്തിയ ചന്ദ്രന്‍ പിള്ള പറഞ്ഞു. കഴുവിടാന്‍ കുന്നിലെ പൊലയന്‍ തുളസിയുടെ കൊച്ചു പുരയില്‍ രാത്രി എത്തുക. ബാക്കി അവിടെ സ്റ്റഡി  ക്ലാസ്സില്‍ നിന്നു കിട്ടുന്ന മെഴുകുതിരി അണയാതെ സൂക്ഷിക്കുക.&lt;br /&gt;അണ്ണനുറങ്ങാത്ത വീട്ടിലെ മെഴുകുതിരിയില്‍ പ്രകാശം നഷ്ടപ്പെടാന്‍ ജീവിതങ്ങള്‍ കാത്തു നില്‍ക്കുന്നതറിയാവുന്ന വിധി ചിരിക്കുന്നുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;span style="color: rgb(153, 0, 0);"&gt;കഥയില്ലായ്മ തുടരുമെന്നു തോന്നുന്നു.:)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-2475071311068288484?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/2475071311068288484/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=2475071311068288484' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/2475071311068288484'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/2475071311068288484'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/09/2.html' title='അണ്ണനുറങ്ങാത്ത വീടു്.3'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-6230949800957082167</id><published>2007-09-24T13:00:00.000+05:30</published><updated>2007-10-09T12:16:52.237+05:30</updated><category scheme='http://www.blogger.com/atom/ns#' term='Short Story..'/><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ.'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അണ്ണനുറങ്ങാത്ത വീടു്. 2</title><content type='html'>&lt;a href="http://venuvenu.blogspot.com/2007/09/blog-post.html "&gt;ഒന്നാം ഭാഗം&lt;/a&gt;&lt;br /&gt;&lt;p&gt;അണ്ണന്‍ പാരലല്‍ കോളേജിലെ പഠിപ്പീരിനു ശേഷം , ലൈബ്രറിയില്‍ നിന്നും കിട്ടിയ പുസ്തകങ്ങളുമായി വീട്ടിലേയ്ക്കോടുന്ന രാത്രികള്‍.&lt;br /&gt;അച്ഛനില്ലാത്ത വീട്ടിലെ അച്ഛനായി മാറുന്ന ആങ്ങളയാവാന്‍‍ ആര്‍ക്കും നിയോഗമുണ്ടാകരുതേ എന്നു് പ്രാര്‍ഥിച്ചു നടക്കുന്ന കാലം.&lt;/p&gt;&lt;br /&gt;&lt;p&gt;എവിടെയായിരുന്നു വിധിയുടെ ചിറകുകളൊടിഞ്ഞു പോയതു്. മണിയറയില്‍‍ നിന്നോടിയ സുമംഗലിയെ പോലെ, പൊട്ടിചിതറിയ പളുങ്കു മണിയായ മുഹൂര്‍ത്തങ്ങള്‍  ഒളിപ്പിച്ചു വച്ചിരുന്ന വിധി......&lt;/p&gt;&lt;br /&gt;&lt;p&gt;മെഡിക്കല്‍‍ മിഷന്‍‍  ഹോസ്പിറ്റലില്‍ പ്രസവിച്ച അമ്മയോടു്, ആസ്പത്രിയില്‍ വച്ചു തന്നെ അച്ഛന്‍ പറഞ്ഞു. ഇവനെ കണ്ടാല്‍ ...&lt;br /&gt;സംശയ രോഗിയായിരുന്നു അച്ഛന്‍‍.&lt;br /&gt;അമ്മ സുന്ദരിയായിരുന്നതിലെ അപകര്‍ഷതാ ബോധം.&lt;br /&gt;ഒരിക്കലും അമ്മയെ അച്ഛന്‍‍ എങ്ങും കൊണ്ടു പോയിരുന്നില്ല.&lt;br /&gt;വീട്ടിലിരുന്നു. വെളിയില്‍ നിന്നാല്‍, അമ്പലത്തില്‍ പോയാല്‍ ഒക്കെ ചോദ്യങ്ങള്‍‍.&lt;br /&gt;ഓപ്ഫീസ്സില്‍ നിന്നു വരുമ്പോള്‍ വെളിയില്‍ നില്‍ക്കുന്ന അമ്മയെ കണ്ടാല്‍ മതി. നീ ആരെ കാണാനാ കുളിച്ചൊരുങ്ങി.?&lt;br /&gt;അമ്മ  അമ്പലത്തില്‍ പോകുന്നതും...  ആളുകളുമായി സംസാരിക്കുന്നതും ഇഷ്ടപ്പെടാതെ അച്ഛന്‍ നടന്നു.&lt;br /&gt;എല്ലാമറിയാന്‍‍ നാരായണന്‍ കുട്ടിയുടെ അച്ഛന്‍ ഒരു ഡിക്റ്റടീവിനെ പോലെ ചുറ്റി നടന്നിരുന്നു.&lt;br /&gt;സൌന്ദര്യമൊരു ശാപമാണെന്നും അച്ഛനെക്കാള്‍ അല്പം പഠിപ്പു കൂടിയതു് ഗ്രഹപ്പിഴയായും അമ്മയ്ക്കു് തോന്നി തുടങ്ങിയതു് യാദൃച്ഛികം.&lt;br /&gt;അച്ഛന്‍റെ അനിയന്‍ പട്ടാളത്തില്‍ നിന്നു വന്നതും , ഗൃഹപ്പിഴയ്ക്കൊരു ഏണി ആയി.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അവിടെ നാരായണന്‍‍ കുട്ടിയുടെ ജന്മ ജന്മാന്തര വ്യഥയുടെ തുടക്കം.&lt;/p&gt;&lt;br /&gt;&lt;p&gt;നാരായണന്‍ കുട്ടിക്കു് രണ്ടര വയസ്സുള്ളപ്പോള്‍‍ നിയമത്തിലൂടെ അച്ഛന്‍ അമ്മയുമായി ബന്ധം നിഷേധിച്ചു് വേറെ കല്യാണം കഴിച്ചതു് നാരായണന്‍ കുട്ടി അറിഞ്ഞതു് എട്ടാമത്തെ വയസ്സിലായിരുന്നു.&lt;br /&gt;നാലാം  ക്ലാസ്സില്‍ പഠിക്കുന്ന അയാള്‍ നാലുമണിക്കു് സ്കൂള്‍ വിട്ടു വരുമ്പോള്‍ വീടിനു മുന്നിലെ മുറിയില്‍ ഒത്തിരി സ്ത്രീകളിരിക്കുന്നു. അകത്തെ മുറി അടച്ചിരിക്കുന്നു. അകത്തു നിന്നു് അമ്മയുടെ ചെറിയ ഞരക്കങ്ങള്‍ പോലെയുള്ള ശബ്ദം കേള്‍ക്കാമായിരുന്നു.&lt;br /&gt;കഥകളി അമ്മാവി തന്‍റെ ജന്മനാ സെറ്റു ചെയ്യപ്പെട്ട പുരികം ഉയര്‍ത്തി തന്നൊടു ചോദിച്ചു. നാരായണാ നിനക്കു് ആണ്‍ വാവയെ വേണൊ, പെണ്‍ വാവയെ വേണോ.&lt;br /&gt;ഒന്നുമാലോച്ചിക്കാതെ അയാള്‍ പറഞ്ഞു. ആണ്‍ വാവ.&lt;br /&gt;അകത്തൊരു കുഞ്ഞിന്‍റെ നിലവിളി കേള്‍ക്കാമായിരുന്നു. ഒപ്പം അമ്മയുടെ അമര്‍ത്തിയ നിലവിളിയും.&lt;br /&gt;കതകു തുറന്നു വന്ന പതിച്ചി സരസ്സമ്മ പറഞ്ഞു. പെണ്ണാണു്.&lt;br /&gt;കുരവയിടാനിരുന്നവര്‍ നിരാശരായി. ഒന്നും  മനസ്സിലാവാതിരുന്ന  നാരായണന്‍ കുട്ടിക്കു് ഒരു പെങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നു് മനസ്സിലായി.&lt;/p&gt;&lt;br /&gt;&lt;p&gt;ചുരുട്ടി മടക്കിയ വിരലുകളുമായി അമ്മയുടെ അടുത്തു കിടക്കുന്ന ചോര നിറമുള്ള കുഞ്ഞു് മൂത്ത പെങ്ങളായി.&lt;br /&gt;അമ്മ പിന്നെയും പ്രസവിച്ചു. ഓരോരോ കൊച്ചു പെങ്ങന്മാരെ തനിക്കു് നല്‍കി ചേമ്പിന്‍ തണ്ടു പോലെ വിറങ്ങലിച്ചു കിടന്നു അയാളുടെ  അമ്മ. മൂന്നാമത്തെ പെങ്ങളെ പ്രസവിച്ചു് ആ കുഞ്ഞു കരയുന്നതു വെളിയില്‍ കേട്ടിരുന്ന വല്യ അമ്മാവിയും കൊല്ലത്തെ അപ്പച്ചിയും  കൊച്ചമ്മയും ചുറ്റും നിന്നിരുന്ന മറ്റു പലരും മൂക്കത്തു വിരല്‍ വയ്ക്കുന്നതയാള്‍‍ കണ്ടു. അയാള്‍ കേട്ടു. പതിച്ചി സരസ്സുഅമ്മ, അമ്മയോടു് അകത്തെ മുറിയില്‍ അടക്കം പറയുന്നതു്. സരോജിനി ഇനി വേണ്ട. ഇനി എനിക്കു പറ്റില്ല. നിനക്കും.&lt;br /&gt;അതൊക്കെ മനസ്സിലാക്കി വന്നപ്പോഴേയ്ക്കും നാരായണന്‍ കുട്ടി അണ്ണനായി മാറി കഴിഞ്ഞു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അണ്ണനെന്ന നാരായണന്‍ കുട്ടി 17 വയസ്സിലൊരച്ഛനാവാന്‍ തുടങ്ങി. നോട്ടത്തില്‍ ഭാവത്തില്‍.&lt;br /&gt;ചിരിയില്ലാത്ത  മുഖവുമായി നടക്കുന്ന നാരായണന്‍ കുട്ടിയെ നോക്കി അമ്മൂമ്മ പറഞ്ഞു. അശ്റീകരം. ഒരിക്കലും അവനൊരു സന്തോഷവും ഇല്ല. ഓണം വന്നാലെന്താ, ഉത്സവം വന്നാലെന്താ. സരോജിനിയേ ഇവനെ ഇപ്രാവശ്യത്തെ പള്ളിവേട്ട ഇതിലേ പോകുമ്പോള്‍ ശങ്കരനാരായണനെ വിളിച്ചു് ഇവനെ നിര്‍ത്തി ഞാനൊന്നു പറഞ്ഞു നോക്കും.&lt;/p&gt;&lt;p&gt;നാരായണന്‍ കുട്ടിയുടെ സുഹൃത്തു ബന്ധങ്ങള്‍‍ മുറിഞ്ഞു കൊണ്ടിരുന്നു. ആരും തന്നെ അന്വേഷിച്ചു വീട്ടില്‍ വരുന്നതു് ഇഷ്ടമല്ലാതായി. മൂന്നു പെങ്ങന്മാര്‍. അയാള്‍ രാത്രി ഉറങ്ങാതെ കിടക്കാന്‍ തുടങ്ങി. വല്യിടവഴിയിലൂടെ വല്ലപ്പോഴും പോകുന്ന ,തന്നെ നോക്കുന്ന സുധയെ ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ ശ്രമിച്ചു.&lt;/p&gt; &lt;p&gt; വൈകുന്നേരങ്ങളില്‍ വായന ശാലയില്‍ നിന്നു് എം. റ്റി യും മുകുന്ദനും വിജയനേയും ഒക്കെ ചുമന്നു വീട്ടില വരാറുള്ള നാരായണന്‍ കുട്ടി മാര്‍ക്സിന്‍റെ ചെഗുവേരയുടെ അങ്ങനെ വിപ്ലവവും ചരിത്രവും ആത്മകഥകളുമൊക്കെ ചുമന്നു് വീട്ടിലെത്തി.&lt;/p&gt;&lt;br /&gt;&lt;p&gt;കുന്നിന്‍ ചരുവിലെ ആ വീട്ടില്‍ സന്ധ്യായാകുമ്പോഴേ രാത്രി തന്‍റെ പായയുമായി വരുന്നതു് അയാള്‍ക്കറിയാം.&lt;br /&gt;പെണ്ണുങ്ങളുള്ള വീടു്. കുഴഞ്ഞു വീണ ചേമ്പിന്‍ തണ്ടു പോലെയുള്ള അമ്മ, ചെലപ്പോള്‍ പറയും, ആണില്ലാത്ത വീട്ടില്‍ തൂണും ആണാ.&lt;/p&gt;&lt;br /&gt;&lt;p&gt;അയാള്‍ ഉറങ്ങാതിരുന്നു പോയി. ഒരു കരിയിലയുടെ ശബ്ദവും അയാള്‍ക്കു് സംശയങ്ങളുടെ വെളിപാടുകളായിരുന്നു. ഓരോ രാത്രിയും കാള രാത്രികളായിരുന്നു.&lt;/p&gt;&lt;br /&gt;&lt;span style="font-size:180%;"&gt;അണ്ണനുറങ്ങാതിരുന്നു. (കഥയില്ലായ്മ തുടരാനായി അണ്ണന്‍‍ ഉറങ്ങാതിരുന്നു.)‍&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-6230949800957082167?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/6230949800957082167/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=6230949800957082167' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/6230949800957082167'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/6230949800957082167'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/09/1.html' title='അണ്ണനുറങ്ങാത്ത വീടു്. 2'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-9027276276372123579</id><published>2007-09-19T00:37:00.000+05:30</published><updated>2007-10-09T12:14:42.435+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='അണ്ണനുറങ്ങാത്ത വീടു്'/><category scheme='http://www.blogger.com/atom/ns#' term='Story. Venus stories'/><title type='text'>അണ്ണനുറങ്ങാത്ത വീടു്.1</title><content type='html'>&lt;span style="font-size:180%;"&gt;അണ്ണനുറങ്ങാത്ത വീടു് 1&lt;/span&gt;വായിക്കുന്നതിനു മുന്നെ ഇതൊന്നു വായിച്ചിരുന്നെങ്കില്‍‍ നന്നായിരിക്കുമെന്നും തോന്നുന്നു.&lt;br /&gt;&lt;a href="http://venuvenu.blogspot.com/2007/01/blog-post.html"&gt;നാരായണന്‍ കുട്ടിയുടെ ഒരു ചിത്രംl&lt;/a&gt;&lt;br /&gt;വായിച്ചെങ്കില്‍‍ ഇനി ആ നാരായണന്‍‍കുട്ടിയെ മറക്കുക.&lt;br /&gt;ഇനി മറ്റൊരു കഥ. പഴയ കഥ അവിടെ ഉറങ്ങട്ടെ. പുതിയ കഥ.&lt;br /&gt;കഥയില്ലായ്മയാണു് ജീവിതം എന്നെന്നെ ഇതുവരെ പഠിപ്പിച്ചിരിക്കുന്നു.&lt;br /&gt;അതിനാല്‍‍ ഒരു കഥയില്ലായ്മ തുടരാന്‍‍ ഞാന്‍‍ തുടങ്ങുന്നു.&lt;br /&gt;ശ്രമിക്കാം.&lt;br /&gt;ജീവിതം ഒത്തിരി പഠിപ്പിച്ചതിനാല്‍‍ ചിലപ്പോള്‍‍ വെറും കഥയില്ലായ്കയില്‍‍ ഞാന്‍‍ സന്തോഷിക്കട്ടെ.&lt;br /&gt;എന്തായാലും ഒരു തുടര്‍ കഥയില്ലായ്മ തുടരുന്നു.&lt;br /&gt;തുടര്‍ച്ച എന്നില്‍‍,&lt;br /&gt;നിര്‍ത്തല്‍‍ എന്‍റെ പ്രബുദ്ധരായ വായനക്കാരില്‍‍. കഥയില്ലായ്മ .അതെ .കഥയില്ലായ്മ തന്നെ.&lt;br /&gt;രണ്ടു മൂന്നു ഭാഗങ്ങളേ എഴുതിയുള്ളു. ബാക്കി എഴുതുന്നതു് .....‍.:)&lt;br /&gt;സ്നേഹ ബഹുമാനങ്ങളോടെ.........‍&lt;br /&gt;-----------------------------------------------------------------------------------------&lt;br /&gt;&lt;br /&gt;&lt;p&gt;നാരായണന്‍ കുട്ടി നാട്ടിലെത്തിയപ്പോള്‍ നേരം വെളുക്കുന്നു.&lt;br /&gt;റയില്‍വേ സ്റ്റേഷനു തൊട്ടടുത്തുള്ള തട്ടു കടയില്‍‍ ചായ പാത്രത്തില്‍‍ വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളു.&lt;br /&gt;കിട്ടിയ മലയാളപത്രവുമായി വെളിയിലാടുന്ന ബഞ്ചില്‍‍ ഇരുന്നു് പറഞ്ഞു. ഒരു ചായ. “സാറെ ഒരു പത്തു മിനിറ്റു് താമസമുണ്ടു്.”&lt;br /&gt;മലയാള പത്രത്തിന്‍റെ മണം വായിക്കുന്തോറും ‍‍ കൂടുന്നതയാളറിഞ്ഞു.&lt;/p&gt;&lt;br /&gt;&lt;p&gt;എങ്ങു നിന്നോ ഓടി വന്ന ഒരു ഓട്ടോ അവിടെ നിര്‍ത്തി, ചായ കുടിക്കാന്‍‍ തന്‍റെ ബന്‍ച്ചിലു് വന്നിരുന്ന ഡ്രൈവര്‍‍ അത്ര രസിക്കാതെ തന്നെ നോക്കി ഒരു ബീഡി കത്തിച്ചു.&lt;br /&gt;ഗ്ലാസ്സുകളൊക്കെ കഴുകി , ഒരു മൂലയിലെ ദൈവത്തിന്‍റെ പടത്തിനു മുന്നില്‍ ഒരു തിരി കത്തിച്ചു് പ്രാര്‍‍‍ഥിക്കുന്ന ചായക്കടക്കാരന്‍‍. ചൂടു ചായ ഗ്ലാസ്സു നിറഞ്ഞ പതയുമായി കൊണ്ടു വച്ചപ്പഴേ പകുതി നിറഞ്ഞു.&lt;/p&gt;&lt;br /&gt;&lt;p&gt;വീട്ടിലേയ്ക്കു് പോകുന്ന ആട്ടോയ്യിലും അയാള്‍ക്കു് സ്വപ്നങ്ങള്‍ക്കു് ഒരു കുറവും ഇല്ലായിരുന്നു.....&lt;br /&gt;താന്‍ പഠിച്ച കോളേജിന്‍റെ മുഖത്തെഴുതിയിരിക്കുന്ന വാചകം വായിക്കാന്‍‍ ശ്രമിച്ചു. ആട്ടോ ഡ്രൈവറോടു് പറഞ്ഞു. ഒന്നു നിര്‍ത്തൂ. പിന്നെ വായിച്ചു. PER MATRAM PRO PETRIA. മതി. സന്മനസ്സുള്ളവര്‍ക്കുള്ള സമാധാനവുമായി അയാള്‍‍ ആട്ടോയില്‍ കയറി. പേരു മാത്രം പോര പാതിരി എന്നു് തര്‍ജ്ജമ നല്‍കിയ കൂട്ടുകാരെ ഒക്കെ ഓര്‍ക്കാതെ  അയാള്‍‍ വെളിയിലേയ്ക്കു നോക്കിയിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ആട്ടൊ നിര്‍ത്തിയ കൊച്ചു ഗ്രാമത്തില്‍‍ അയാളിറങ്ങി.&lt;br /&gt;നടന്നു. കാലുകള്‍ക്കു് ഭാരം അനുഭവപ്പെടുന്നു. കണ്‍പോളകള്‍‍ക്കു് ഉറക്കത്തിന്‍റെ ചടവുകള്‍.&lt;br /&gt;കൈയ്യില്‍ തൂക്കിയ പെട്ടിയുമായി ആകാശത്തുദിച്ചു നില്‍ക്കുന്ന പൊട്ടനെ നോക്കി അയാള്‍ കാലുകള്‍ക്കു വേഗത കൂട്ടി.&lt;br /&gt;ഇനിയൊരുപാടു ദൂരം നടക്കാനുണ്ടെന്നു് വിധി മാത്രം രഹസ്യം പറയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;p&gt;അയാള്‍ നടന്നു.&lt;br /&gt;അമ്പല കൊട്ടിലില്‍,&lt;br /&gt;കറുത്ത കുപ്പായമൂരി വച്ച രാത്രി ഒരു കഥ പറഞ്ഞു കഴിഞ്ഞിരുന്നു.&lt;br /&gt;ആട്ടൊ റിക്ഷ നിന്നപ്പോള്‍‍ ആ കഥയൊഴിഞ്ഞ കൊട്ടില്‍ നിശ്ശബ്ദതയുടെ പുതപ്പില്ലാതെ നഗ്നമായിരുന്നു..&lt;/p&gt;&lt;br /&gt;&lt;p&gt;അമ്പലം തൂപ്പുകാരി ഗോമതി എന്തോ ചോദിച്ചതയാള്‍ കേള്‍ക്കാതെ ആനക്കോട്ടിലിനും സമീപം കൊടി മരത്തിനു മുകളിലെ ശങ്കരനാരായണനെ ഒന്നു നോക്കി.&lt;br /&gt;ശങ്കര നാരായണന്‍റെ നിഴലായി, മറ്റൊരു കൊച്ചു കൊടിമരം ആയി അയാള്‍ നടന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;പുള്ളോട്ടു മഠത്തിലെ പാട്ടിയമ്മ വീടിനു മുന്നില്‍ വീണ പത്രം എടുത്തു് , നടന്നു വരുന്ന നാരായണന്‍ കുട്ടിയെ നോക്കി ചോദിച്ചു. വരുന്ന വഴിയാ. എത്ര ദിവസം ലീവുണ്ടു്. പാട്ടിയമ്മയുടെ കണ്ണുകള്‍‍ പൊന്‍‍ കണ്ണുകള്‍‍ തന്നെ. അയാളെ മനസ്സിലാക്കിയ ആ അമ്മൂമ്മയുടെ മുന്നില്‍ തൊഴു കൈയ്യുമായി നിന്നു പോയി.&lt;br /&gt;കുറച്ചു ദിവസം കാണും. അയാള്‍ നടന്നു. എന്നു പോകുന്നു എന്ന ചോദ്യത്തിനു മുന്നെ അയാള്‍ വളവു തിരിഞ്ഞു.&lt;/p&gt;&lt;br /&gt;&lt;p&gt;ജാനു അമ്മയുടെ വീടു്, വാര്‍ത്ത രണ്ടു നില കെട്ടിടമായി മാറിയിരിക്കുന്നു.&lt;br /&gt;വെളിയില്‍ ആരേയും കണ്ടില്ല. വെട്ടു വഴിയുടെ ഇരു വശവും വലിയ വലിയ സൌധങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഗേറ്റുകളും മതിലുകളും ഒക്കെ ആ ഇടവഴിയെ തന്നെ മാറ്റിയിരിക്കുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;അയാള്‍ക്കു് അല്പം ഉയരം വച്ചതു പോലെ.&lt;br /&gt;അഭിമാനത്തോടെ അയാള്‍ നടന്നു. എന്നും അഭിമാനം അയാള്‍ക്കൊരു പ്രശ്നമായിരുന്നല്ലോ.&lt;br /&gt;നീണ്ടു നിവര്‍ന്നു് നടന്ന അയാള്‍, ദൂരെ കഴിഞ്ഞ ഇടവപ്പാതിയേയും തോല്പിച്ചു നില്‍ക്കുന്ന തന്‍റെ വീടു കണ്ടു് നമ്ര ശിരസ്ക്കനായി പോയി.&lt;br /&gt;അഭിമാനമൊരു സങ്കല്പമാണെന്നും, അസത്യങ്ങള്‍‍ ,ആത്മാവിനേല്പിക്കുന്ന നൊമ്പരങ്ങള്‍‍ ‍ മാത്രമാണു് അഭിമാനം ,എന്നൊക്കെ അറിയാനയാള്‍ അശ്ശക്തനായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;എങ്കിലും നാരായണന്‍ കുട്ടിയുടെ കണ്ണുകള്‍ സജലങ്ങളാകുന്നതു കണ്ട ഇടവപ്പാതിയെ അതിജീവിച്ച ആ അസ്തി കൂടം ചിരിച്ചു.&lt;br /&gt;വരൂ നാരായണാ. നിനക്കു തല ചായ്ക്കാന്‍‍, നിന്നെ ഉറക്കാന്‍, നിനക്കു പഴയ കഥകള്‍ പറഞ്ഞു തരാന്‍, പഴയ കഥകളോര്‍മ്മിപ്പിച്ചു് നിന്നെ കരയിക്കാന്‍‍ നിന്‍റെ അമ്മൂമ്മ ഇന്നില്ല. മറ്റൊരു പള്ളിവേട്ട എഴുന്നള്ളിപ്പിനു മുന്നില്‍ നിറവയറുമായി നില്‍ക്കുന്ന നിന്റ്റെ അമ്മയെ ചൂണ്ടി പ്രാര്‍ഥിച്ച കഥ പറയാന്‍‍ ‍‍ ഇനി ഞങ്ങളുണ്ടു്. ഓര്‍മ്മകളിലെ നൊമ്പരങ്ങളുടെ എഞ്ചുവടി ഞങ്ങള്‍‍ ‍‍ ഓര്ത്തു വച്ചിരിക്കുന്നു. ഞങ്ങള്‍ മരിക്കാതിരിക്കുന്നതു് നിന്നെ കാത്തിരിക്കാനായിരുന്നു. നിനക്കുള്ള കഥകളുമായി ഞങ്ങള്‍ നിനക്കു് വേണ്ടി ജീവിച്ചിരിക്കുന്നു. നീ വരുമെന്നു് ഞങ്ങള്‍ക്കറിയാമായിരുന്നു. നിനക്കിനി കഥകളുടെ നൊമ്പരങ്ങളും വിധിയുടെ ബലഹീനമായ ദിര്‍ഘ നിശ്വാസങ്ങളും ഞങ്ങള്‍‍ കരുതി വച്ചിരിക്കുന്നു.&lt;/p&gt;&lt;br /&gt;അപ്പോഴും വിധിയുടെ ദീര്ഗ്ഘ നിശ്വാസത്തില്‍ മലമ്പാമ്പുകള്‍ ഇഴഞ്ഞു. ചീവീടുകള്‍ക്കു ശബ്ദമില്ലാതെ കരയാമെന്നാദ്യമായാള്‍ അറിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;p&gt;കിഴക്കോട്ടുള്ള വാതലിനു മുന്നില്‍ ഒരു ചൂലുമായി നില്‍ക്കുന്ന അമ്മ അയാളെ കണ്ടു് , ചൂലു താഴെയ്ട്ടു് ഓടിയെത്തി. ഒരു മുന്നറിയിപ്പുമില്ലാതെ നീ.?.&lt;br /&gt;ലീവു് കിട്ടി. പിന്നെ അമ്മ എഴുതിയ ഏഴാമത്തെ കത്തും. അതു പറഞ്ഞില്ല.&lt;br /&gt;അകത്തു് തന്‍റെ പത്തായത്തിനിപ്പുറം കിടന്ന ചാരു കസേരയിലിരുന്നു. അമ്മ തന്നെ നഖ ശിഖാന്തം ശ്രദ്ധിക്കുന്നതറിഞ്ഞു. “നീ ഒത്തിരി ക്ഷീണിച്ചിരിക്കുന്നു.” &lt;/p&gt;&lt;p&gt;ഉണര്‍‍‍ന്നെത്തിയ കുഞ്ഞമ്മ അയാളെ നോക്കി. മുഖം കഴുകി വന്നു് പടത്തിനു മുന്നില്‍ നിന്നു് പ്രാര്ഥിച്ചുകൊണ്ടു ചോദിച്ചു, നാരായണന്‍ കുട്ടിയേ...?&lt;br /&gt;എന്തോ...&lt;br /&gt;ജന്മജന്മാന്തരങ്ങളുടെ ശബ്ദം കട്ടളപ്പടിയുടെ താഴെ തൊടിയില്‍ നിന്നു വന്ന ഒരു കാറ്റേറ്റു വാങ്ങി.&lt;br /&gt;പാണക്കാട്ടു വീട്ടുകാരുടെ പുളിമരത്തിലെ പക്ഷികള്‍ ഉണരുന്നതും കലപില ശബ്ദങ്ങളുമായി പറന്നു പോകുന്നതും അയാള്‍ക്കറിയാമായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;അമ്മ കൊണ്ടു വന്ന ചൂടു കാപ്പി കുടിച്ചൊന്നുറങ്ങാന്‍ കിടന്നു.&lt;br /&gt;അകത്തു് കുഞ്ഞമ്മയുടെ ശബ്ദം കേള്‍ക്കാമായിരുന്നു. രമണിയും ഭര്‍ത്താവും വരുമ്പോള്‍ അവന്‍ വന്നതു് നന്നായി. ഒരു നിമിത്തം പോലെ അവനിന്നെത്താന്‍... “എല്ലാം ശങ്കരനാരായണന്‍റെ വിലാസങ്ങള്‍ തന്നെ. ചുമ്മാതാണോ അമ്മ അന്നു് പ്രാര്‍ഥിച്ചതു്...നിറവയറുമായി നിന്ന നിന്നെ നോക്കി” അയാള്‍ ഉറക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;സ്വപ്നത്തില്‍ ഹിമാലയത്തിലെ പെരും പാമ്പിനെ കാണാന്‍ അയാളും ആ മാജിക്കുകാരന്‍റെ മുന്നില്‍ നില്‍ക്കുകയായിരുന്നു.&lt;br /&gt;കൊട്ടയില്‍ നിന്നും പുറത്തെടുത്ത പാമ്പിനു് തന്‍റെ മുഖ സാദൃശ്യമുണ്ടെന്നു തോന്നിയ അയാള്‍ ഉറങ്ങി പോയി. &lt;/p&gt;&lt;p&gt;മീനച്ചൂടില്‍ പഴുത്തു കിടന്ന തളക്കല്ലുകള്‍ക്കും പുല്ലാഞ്ഞി മലയില്‍നിന്നും ആര്‍ത്തിരമ്പി അടിച്ച ചൂടു കാറ്റിനും ജന്മാന്തരങ്ങളുടെ  ഗന്ധമുണ്ടായിരുന്നു. അഞ്ചു മണിക്കു വന്ന സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ സുധയുടെ വിയര്‍പ്പിലും അയാള്‍ മണത്തിരുന്നു അതേ ഗന്ധം.&lt;br /&gt;ഒരു കുടയുടെ നിഴലില്‍‍ ഒളിച്ചു നടന്നു നീങ്ങിയ സുധയെ ഓര്‍ക്കാതെ മറ്റൊരു സ്വപ്നത്തിലൂടെ നാരായണന്‍ കുട്ടി ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;രമണിയുടെ ശബ്ദം തിരിച്ചറിയാന്‍ അയാള്‍ക്കു് വിഷമമില്ലായിരുന്നു.“അണ്ണന്‍ വന്നതു് നന്നായി”&lt;br /&gt;അണ്ണനുറങ്ങാത്ത വീട്ടിലെ അണ്ണനായിരുന്നല്ലോ അയാള്‍.&lt;br /&gt;&lt;span style="color: rgb(153, 0, 0);font-size:180%;" &gt;അണ്ണനുറങ്ങാത്ത വീടു്.&lt;/span&gt; ആ കഥയിലേയ്ക്കയാള്‍ വഴുതി വീഴുകയായിരുന്നു.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-9027276276372123579?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/9027276276372123579/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=9027276276372123579' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/9027276276372123579'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/9027276276372123579'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/09/blog-post.html' title='അണ്ണനുറങ്ങാത്ത വീടു്.1'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-1709128390767910980</id><published>2007-07-23T00:02:00.000+05:30</published><updated>2007-07-28T13:22:35.791+05:30</updated><category scheme='http://www.blogger.com/atom/ns#' term='Short Story..'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാദസരങ്ങള്‍‍</title><content type='html'>&lt;p&gt;ഉഷ.&lt;br /&gt;ഉഷയെ ഓര്‍ക്കാതിരുന്നതല്ല.&lt;br /&gt;ഇത്രനാളും.&lt;br /&gt;വിവാഹത്തിനു് തലേ ദിവസവും ഉഷയെ ഓര്‍ത്തിരുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;അമ്മയായിരുന്നു പറഞ്ഞതു്.&lt;br /&gt;നിനക്കോര്‍മ്മയില്ലെ, നിന്നോടൊപ്പം ആറിലും ഏഴിലുമൊക്കെ പഠിച്ച ഉഷയെ. ഇപ്പോള്‍‍  ഇവിടെ കഴിയുന്നു.. ഭര്ത്താവു മരിച്ചു് ജോലിയുപേക്ഷിച്ചു് വീണ്ടും ഇവിടെ കഴിയാന്‍‍ വിധിക്കപ്പെട്ടിരിക്കുന്നു.&lt;br /&gt;ഒക്കെ ഓരോ തലയിലെഴുത്തു്.&lt;br /&gt;അയാളെന്നും ചോദിക്കുമായിരുന്നു. ഓരോ ലീവിനും വരുമ്പോഴും. വെറുതെ.&lt;br /&gt;ഉഷയുടെ വല്യമ്മൂമ്മ മരിച്ചപ്പോള്‍ എല്ലാവരും വന്നിരുന്നു എന്നു് പറഞ്ഞതു് ജ്യോതി ആയിരുന്നു.&lt;br /&gt;ആ ചേച്ചി പോകുന്നതിനു മുന്‍പു് വീട്ടില്‍ വന്നെന്നും അമ്മയോടു് അണ്ണന്‍റെ കാര്യങ്ങളൊക്കെ തെരക്കിയെന്നും പറഞ്ഞതും അയാളോര്‍ത്തു വച്ചിരിക്കുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;മോന്‍റെ ചോറൂണിനു് അച്ഛന്‍റെ മടിയിലിരുന്നവന്‍ ചിരിച്ചപ്പോഴും മനസ്സിലൂറി. ഉഷ.&lt;br /&gt;അച്ഛന്‍ മരിച്ചതറിഞ്ഞെത്തിയ ദിവസവും ആള്‍ക്കൂട്ടത്തില്‍‍ തെരയുന്നുണ്ടായിരുന്നു.....ഉഷയെ....&lt;br /&gt;എന്തിനു്.?  ആ, അറിഞ്ഞു കൂടാ.......&lt;br /&gt;പിന്നീടു് മറവിയുടെ കുത്തൊഴുക്കില്‍‍ മൂടപ്പെടാതിരിക്കാനായി, വല്ലപ്പോഴും ഭാര്യയെ പ്രകോപിപ്പിക്കാനായി അയാള്‍‍ പറഞ്ഞിരുന്നു.&lt;br /&gt;ഉഷ. ഉഷ.&lt;/p&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_1ttXa8mUEPc/RqJWPn1JEMI/AAAAAAAAAgI/NA7EaG7rvbI/s1600-h/usha2.jpg"&gt;&lt;img style="cursor: pointer;" src="http://4.bp.blogspot.com/_1ttXa8mUEPc/RqJWPn1JEMI/AAAAAAAAAgI/NA7EaG7rvbI/s400/usha2.jpg" alt="" id="BLOGGER_PHOTO_ID_5089725355271983298" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p&gt;ഉഷ...ഉഷ..എന്ന പറച്ചില്‍‍  തുടങ്ങിയതും യാദൃശ്ച്ചികമായി ഒരു ദിവസമായിരുന്നു.&lt;br /&gt;ഒരു ഞായറാഴ്ച. ടെറസ്സിലിരിക്കയായിരുന്നു.&lt;br /&gt;മോനവന്‍റെ പുതിയ മൂന്നു വീല്‍ സൈക്കിള്‍‍ ചവിട്ടുന്നു.&lt;br /&gt;ഒഴിവു ദിവസത്തിന്‍റെ അലസതയുമായി അടുത്ത ചായ പ്രതീക്ഷിച്ചു് പേപ്പര്‍‍ വായിക്കുകയായിരുന്നു അയാള്‍..&lt;br /&gt;അപ്പോഴാണവള്‍‍ ചോദിച്ചതു്. ഡെയ്സി ജോസഫിനെ മനസ്സിലായി.&lt;br /&gt;ആരാണീ ഉഷ.???....&lt;br /&gt;ചിരിച്ചു കൊണ്ടു ചായ തിളപ്പിക്കാന്‍ പോയ ഭാര്യയെ അയാള്‍ ഒളിച്ചു നോക്കി.&lt;/p&gt;&lt;br /&gt;&lt;p&gt;തന്‍റേതായി ഒരു രഹസ്യമെങ്കിലും മനസ്സില്‍‍ താലോലിക്കാന്‍ സുക്ഷിച്ചു വച്ചിരുന്നതായിരുന്നു.&lt;br /&gt;അതെങ്ങനെ....ഇവള്‍ കണ്ടുപിടിച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;അയാള്‍ മുറിയിലെ തന്‍റെ പുസ്തക അലമാരയെ നിര്‍ന്നിമേഷനായി നോക്കി നിന്നു.&lt;br /&gt;അവള്‍ പുറകില്‍ നിന്നു വന്നൊരു ഡയറി തുറന്നു ചോദിച്ചു. ഈ ഉഷ......&lt;br /&gt;അയാള്‍ വായിച്ചു..................&lt;br /&gt;ഡായറിയിലെഴുതിയിരുന്നതിങ്ങനെ.........&lt;/p&gt;&lt;br /&gt;24.11...........,&lt;br /&gt;&lt;p&gt;ഇന്നു് നാട്ടില്‍ നിന്നു വരികയായിരുന്നു.&lt;br /&gt;എറണാകുളത്തു നിന്നും ഒരു ചെറിയ ഫാമിലി എന്‍റെ സഹയാത്രികരായി.&lt;br /&gt;ഒരു ചേച്ചിയും 4 വയസ്സു തോന്നുന്ന ഒരു മിടുക്കന്‍ മോനും. ചേച്ചിയുടെ അനിയത്തിയും. പരിചയപ്പെട്ടു.&lt;br /&gt;മോനെന്‍റെ സൈഡു സീറ്റിലിരുന്നു കാഴ്ചകള്‍ കണ്ടു. ചേച്ചി അമേരിക്കയ്ക്കു പോകുകയാണെന്നും അനിയത്തി ഡല്‍ഹിയില്‍ പഠിക്കുകയാണെന്നും മനസ്സിലാക്കി.&lt;br /&gt;എപ്പോഴും ഉറങ്ങുന്ന ചേച്ചിയും ഉണര്‍ന്നിരിക്കുന്ന അനിയത്തിയും സംശയ കുടുക്കയായ കുസൃതിക്കുട്ടനും.&lt;br /&gt;യാത്ര മനോഹരമായിരുന്നു. പുസ്തകങ്ങള്‍ കൈമാറിയ ഞങ്ങള്‍,(അതെ എപ്പോഴും ഉണര്‍ന്നിരിക്കുന്ന അനിയത്തി തന്നെ.)&lt;/p&gt;&lt;br /&gt;&lt;p&gt;വായനയുടെ ലോകത്തൂടെ, ഭാവനകളുടെ മുല്ല വള്ളികളിലൂടെ പലപ്പോഴും ഒരേ വൃക്ഷത്തിന്‍റെ ഉച്ചാം കോണിലിരുന്നു.&lt;br /&gt;പറഞ്ഞതും കേട്ടതുമെല്ലാം ഞങ്ങള്‍ക്കറിയാവുന്നതായിരുന്നു എന്നതു് ഞങ്ങളെ അമ്പരപ്പിച്ചു.&lt;br /&gt;യുഗ യുഗങ്ങളായി പരിചയമുള്ള രണ്ടു പേരുടെ ചിരികള്‍ ആരും കേള്‍ക്കാതെ ഞങ്ങള്‍ ചിരിച്ചു.&lt;br /&gt;മുകള്‍ ബര്‍ത്തില്‍ ഉറങ്ങാതിരുന്നു ഞങ്ങള്‍ അടക്കം പറഞ്ഞു.&lt;br /&gt;ഞങ്ങളുടെ ചിരി, വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ട്രയിനിന്‍റെ സംഗീതം പുതിയ രാഗങ്ങള്‍ ആലപിച്ചു.&lt;br /&gt;ഡെയ്സി ജോസഫെന്നാണു് പേരു് എന്നതു് ഒത്തിരി പ്രാവശ്യം പറഞ്ഞപ്പോഴാണു് കേള്‍ക്കാന്‍ പറ്റിയതു്.&lt;br /&gt;പേരു പറയുമ്പോഴെല്ലാം ട്രയിന്‍റെ കൂവല്‍ അതിനെ മായ്ച്ചു കളഞ്ഞു. ഞങ്ങള്‍ പൊട്ടി പൊട്ടി ചിരിച്ചു.&lt;br /&gt;ഓരോ സ്റ്റേഷനെത്തുമ്പോഴും രാത്രിയുടെ നിശ്ശബ്ദതയില്‍ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു ഞങ്ങള്‍ മാത്രം ഉറങ്ങിയിട്ടില്ലാ എന്നു്.&lt;br /&gt;ഓരോ പാലങ്ങളുടേയും സംഗീതം, രാത്രിയുടെ നിശബ്ദതയുടെ ആത്മാവുകള്‍ കേള്‍പ്പിച്ചു. എതിരേ കൂകി വരുന്ന വണ്ടികളുടെ മിന്നല്‍ പിണരുകളിലൂടെ ഞങ്ങള്‍ക്കു് മുഖം കാണാമായിരുന്നു. ശബ്ദവിചികളിലെ സംഗീതം നുകര്‍ന്നു് ഞങ്ങള്‍ എന്തൊക്കെയോ പറയാന്‍‍ ശ്രമിക്കുന്നുണ്ടായിരുന്നു. അറിയാതടഞ്ഞു പോകുന്ന കണ്‍പോളകളേ  തട്ടിയുണര്‍ത്തുന്ന ചൂളം വിളികള്‍. പരസ്പരം നോക്കിയിരിക്കുന്നതു കണ്ടു പിടിക്കുന്ന വെളിയിലെ ഒളിച്ചു കളിക്കാരന്‍‍ ലൈറ്റുകള്‍. ഉറങ്ങിയതെപ്പോഴെന്നു പോലും അറിഞ്ഞില്ല.&lt;br /&gt;നേരത്തേ എത്തിയ സ്റ്റേഷനിലെ കൊച്ചു ചട്ടിയില്‍ കിട്ടിയ ചായ കുടിച്ചു് ഞങ്ങള്‍ വിണ്ടും ചിരിച്ചു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;മറ്റൊരു പകലു കൂടി വളരെ വേഗം കടന്നു പോകുന്നു. കൊച്ചു മോനു് സിംഹത്തിന്‍റെ കള്ള കഥ പറഞ്ഞു കേള്‍പ്പിച്ചു. ചേച്ചിയും ഡെയ്സിയും കേട്ടിരുന്നു. അവനുറങ്ങിയപ്പോള്‍ ചേച്ചിയെന്നോടു പറഞ്ഞു. അമേരിക്കയിലെ ഭര്‍ത്താവിന്‍റെ ജോലിയെ പറ്റിയും അവിടുത്തെ ജീവിതത്തെ പറ്റിയും ഒക്കെ. എന്നെ പുകഴ്ത്തിയതും എന്നെ പോലെ ഒരു  സഹോദരന്‍ നാട്ടിലുണ്ടെന്നും, എന്നെ പോലെ ചിരിപ്പിക്കുന്ന വര്‍ത്തമാനം പറയുന്ന ദുഃഖം തൂങ്ങുന്ന കണ്ണുകളാണു്   അമേരിക്കയിലെ ഭര്ത്താവിനും എന്നുമൊക്കെ പറഞ്ഞു.&lt;br /&gt;എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വെളുപ്പിനെ 4മണിയ്ക്കെത്തുന്ന ഝാന്‍സിയാണു്. പിന്നെയും ഇവര്‍ക്കു് യാത്ര ചെയ്യണമല്ലോ. ചേച്ചി പലതും സംസാരിച്ചു.&lt;br /&gt;അന്നു് ഡേയ്സിയും പലതും സംസാരിച്ചു.&lt;br /&gt;രാത്രിയില്‍ അടക്കം പറയാന്‍‍ ഡേയ്സിയും ഞാനും പലതും മാറ്റിവച്ചു.&lt;/p&gt;&lt;br /&gt;&lt;p&gt;പുറത്തു് നാട്ടു വെളിച്ചം നോക്കി കിടന്ന എനിക്കൊരു തുണ്ടു കടലാസ്സു തന്നു് ഡേയ്സി പൊട്ടിചിരിച്ചു.&lt;br /&gt;ഡല്‍ഹിയിലെ അഡ്രെസ്സാണെന്നു് പത്തു പ്രാവശ്യം പറഞ്ഞു പൊട്ടിചിരിച്ചു.&lt;br /&gt;പത്താമതു പറഞ്ഞതു കേട്ടു് ,ഒന്നും പറയാനില്ലാതെ മുഖത്തോടു മുഖം നോക്കി ഞങ്ങള്‍ കിടന്നു.&lt;br /&gt;ഭോപ്പാല്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. അടുത്തു വരുന്നു എനിക്കിറങ്ങേണ്ട സ്റ്റേഷന്‍. കാണാം. എഴുതാം.&lt;br /&gt;ചെറിയ ജന്നലിലൂടെ കൂടെ കൂടെ വരുന്ന ചെറിയ വെളിച്ചത്തില്‍ ഡെയ്സിയുടെ ചിരിക്കാതിരിക്കുന്ന മുഖം എനിക്കു കാണാമായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നോടൊപ്പം വാതില്‍ വരെ വന്ന ഡെയ്സിയോടു ഞാന്‍ പറ്ഞ്ഞു.&lt;br /&gt;ഈ യാത്ര ഒരിക്കലും ഞാന്‍ മറക്കില്ല. ചേച്ചിയോടും മോനോടും പറയുക. ഞാനെഴുതാം.&lt;br /&gt;വാതുക്കലൊരു പ്രതിമ പോലെ നിന്ന ഡെയ്സിയോടു പറഞ്ഞു. നമുക്കൊന്നു ചിരിക്കാം.&lt;/p&gt;&lt;br /&gt;&lt;p&gt;ട്രയിന്‍ അനങ്ങി തുടങ്ങി കഴിഞ്ഞിരുന്നു. വാതുക്കല്‍ നിന്നു കൈ വീശിയ ഡയിസുടെ കണ്ണുകളില്‍ നിന്നു്, പ്ലാറ്റു് ഫാമിലെ ചെറിയ ലൈറ്റുകളുടെ പ്രകാശം മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ഈ ഡയറിയില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഞാനറിയുന്നു ഇനി ഒരു പക്ഷേ ഡെയ്സിജോസഫും ആചേച്ചിയും ആ കൊച്ചു മോനും എന്‍റെ ഓര്‍മ്മകളില്‍ മാത്രം.&lt;br /&gt;പ്രിയപ്പെട്ട ഡെയിസി, നിന്‍റെ മനസ്സില്‍ എന്‍റെ ചിത്രം എനിക്കു സങ്കല്പിക്കാനാകുന്നു.&lt;br /&gt;ഈ വരികള്‍ നിങ്ങള്‍ക്കു് വായിക്കാനൊരിക്കലും ഒക്കില്ലാ എന്നറിയാം.&lt;br /&gt;എങ്കിലും ഞാനിതു കൂട്ടി ചേര്ക്കുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;ഝാന്‍സിയില്‍ നിന്നുള്ള എന്‍റെ അടുത്ത 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഡെയ്സി തന്ന അഡ്രെസ്സ് എന്നന്നേത്തേയ്ക്കു മായി നഷ്ടപ്പെട്ടു.&lt;/p&gt; ഒരിക്കലും കാണാന്‍ കഴിയാനിടയില്ലാത്ത എന്‍റെ ഡെയ്സി ജോസഫു് ഞനീ വരികള്‍ ഇവിടെ നിര്‍ത്തുന്നു.&lt;br /&gt;എന്‍റെ ഈ ഓര്‍മ്മയുടെ മര്‍മ്മരം ഈ ഡയറിയില്‍ ആലേഖനം ചെയ്തു് ഞാനൊന്നാശ്വസിക്കട്ടെ.&lt;br /&gt;NB.&lt;br /&gt;( ഡെയ്സി ജോസഫു് സുന്ദരി ആയിരുന്നു എങ്കിലും ഉഷയുമായി താരതമ്യം ചെയ്യാനൊക്കില്ല.)&lt;br /&gt;-------------------------------&lt;br /&gt;ഈ പേജാണു് ശ്രീമതി വായിച്ചതു്.&lt;br /&gt;-------------------------------------------------------------------------------------&lt;br /&gt;&lt;p&gt;ഞാനെന്‍റെ സ്വത്വം വീണ്ടെടുത്തു്  അവളോടു പറഞ്ഞു.&lt;br /&gt;നിനക്കു് ഉഷ ആരായിരുന്നു എന്നു് ഡെയ്സി ജോസഫിനെ മനസ്സിലാക്കിയതിനാല്‍‍ മനസ്സിലായിക്കാണും.&lt;br /&gt;സാരമില്ല മാഷെ. ആരോ ആയിക്കോട്ടെ. ഉഷയും, ഡെയ്സിയും എല്ലാം ഇന്നു ഞാന്‍ തന്നെ അല്ലെ.&lt;br /&gt;എന്നിട്ടവള്‍ പൊട്ടി ചിരിച്ചു.&lt;br /&gt;എന്തോ എനിക്കാ ചിരിയില്‍ ഡെയ്സിയെയോ ഉഷയെയോ കാണാന്‍‍ സാധിച്ചില്ല.&lt;br /&gt;പത്രതാളുകളിലെ ഓരോ വിശേഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍‍ ഓര്‍ക്കുകയായിരുന്നു. ഈയിടെ ആയി താനിഷ്ടപ്പെടുന്നതെല്ലാം അവളില്‍‍ കാണാന്‍‍ ശ്രമിക്കുന്നില്ലേ. ഒരു ചിത്രകാരന്‍‍ വരച്ച ചിത്രം മനോഹരമാക്കാന്‍‍ ശ്രമിക്കുന്നതു പോലെ. കോടിയ മൂക്കിനെ നേരെ ആക്കുന്നു. ചിരിച്ച മുഖം മനോഹരമാക്കുന്നു. അതെ തനിക്കു വേണ്ടുന്നതു് ഇല്ലാത്തയിടത്തു നിന്നു കണ്ടെത്തുന്ന തന്‍റെ മനസ്സിനു് ആയിരം പ്രണാമം നല്‍കി. അവള്‍‍ കൊണ്ടു വന്ന ചായ കുടിച്ചിട്ടു് വെറുതേ പറഞ്ഞു.. ഉഷയെ മനസ്സിലായോ.?&lt;br /&gt;ഉഷ. ഉഷ......&lt;br /&gt;അങ്ങനെ ഉഷ വല്ലപ്പോഴും ഉള്ള ഞങ്ങളുടെ അലോസരത്തിലൂടെ ജീവിക്കുകയായിരുന്നു.&lt;br /&gt;ഓര്‍മ്മകളുടെ കുഞ്ഞോളങ്ങളില്‍‍ ഞാനൊരു വള്ളം തുഴയുകയായിരുന്നു. എന്‍റെ ഭാര്യയെ ഞാന്‍‍ അനസൂയയായി സങ്കല്പിച്ചു. ഉഷയുടെ ഓര്‍മ്മകള്‍‍ മറന്നു പോയ പുസ്തക താളുകളിലെ മയില്‍ പീലി മാറ്റി ഞാന്‍ വായിക്കാന്‍ ശ്രമിച്ചു.........&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;ആറാം ക്ലാസ്സില്‍ പുത്തനുടുപ്പും ബാഗുമായി ചെല്ലുമ്പോള്‍ മുന്‍‍ ബഞ്ചിലെ പുതിയ കൂട്ടുകാരി പറഞ്ഞു.&lt;br /&gt;ഞാന്‍‍ ഉഷ. അച്ഛനു് സ്ഥലം മാറി വന്നു. നിന്‍റെ പേരെന്താ.?&lt;br /&gt;നല്ല പൂക്കളുള്ള പാവാട. റിബണ്‍ കെട്ടി രണ്ടുവശത്തേയ്ക്കും പിന്നിയിട്ടിരീക്കുന്ന മുടി.&lt;br /&gt;പുസ്തകങ്ങള്‍ വച്ചിരിക്കുന്ന ബാഗിനും എന്തൊരു ചന്തം. ചന്തനത്തിന്‍റെ സുഗന്ധം.&lt;br /&gt;മുഖത്തു് ചോര മായുന്നതറിഞ്ഞ രാജനെന്ന അയാള്‍ വിളറി വെളുത്ത മുഖത്തോടെ വിക്കി പറഞ്ഞു രാജന്‍.&lt;br /&gt;അപ്പുറത്തും ഇപ്പുറത്തും ഇരുന്ന ശാന്ത, വിജയ കുമാരി, സരള, വര്‍ഗ്ഗീസു് , ഐഷാബീവി ഒക്കെ ചിരിക്കുന്നതു കണ്ടു.&lt;br /&gt;കടന്നു പോയ വര്‍ഷങ്ങളില്‍ ക്ലാസ്സു പരീക്ഷകളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പട്ടണക്കാരിയുടെ പുറകില്‍‍ രണ്ടാം സ്ഥാനത്തു വരുമ്പോള്‍, തന്നെ നോക്കുന്ന ഉഷയുടെ കണ്ണുകളില്‍ സഹതാപമായിരുന്നോ. അനുമോദനങ്ങളായിരുന്നോ.‍‍.?&lt;/p&gt;&lt;br /&gt;&lt;p&gt;എന്നോ ഒരിക്കല്‍‍ ദീപാരാധനയുടെ മഞ്ഞ പ്രകാശത്തില്‍ തന്നെ ശ്രദ്ധിക്കുന്ന കണ്ണുകള്‍ ഉഷയുടെ ആയിരുന്നു എന്നറിയുമ്പോള്‍, ഉഷ അടുത്തു നില്പുണ്ടായിരുന്നു. ഉഷ സംസാരിച്ചു. കൂടെ നിന്ന അവളുടെ അമ്മ സംസാരിച്ചു..&lt;br /&gt;ഉഷയുടെ അച്ഛന്‍‍ രാജന്‍റെ സ്ഥലത്തു് ജനിച്ചു വളര്‍ന്നു് ഉയര്‍ന്ന പരീക്ഷ പാസ്സായി വലിയ ഉദ്യോഗം കിട്ടിയ ആദ്യ കേമന്മാരിലൊരാളായിരുന്നു. തിരുവനന്ത പുരത്തു് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റമാണു്, സ്വന്തം നാട്ടിലേയ്ക്കു് താല്‍ക്കാലികമായി കുടുംബത്തെ മാറ്റി താമസിക്കാന്‍‍ ഇടയാക്കിയതു്.&lt;/p&gt;&lt;br /&gt;&lt;p&gt;വീടിനടുത്തു് താമസിച്ചിരുന്ന ഉഷ സ്കൂള്‍ വിട്ടാല്‍‍ കളിക്കാന്‍‍ തങ്ങളോടൊപ്പം കൂടിയിരുന്നു.&lt;br /&gt;സാറ്റു കളി. ഒളിച്ചിരിക്കാന്‍ പുതിയ സങ്കേതം കണ്ടെത്താന്‍ പ്രഗത്ഭനായിരുന്നു രാജന്. കളിയില്‍‍ ജയിക്കുന്ന രാജനോടൊപ്പം എന്നും ഒളിച്ചിരിക്കാന്‍‍ ഉഷയും ഉണ്ടായിരുന്നു. കണ്ടുപിടിക്കാനൊക്കാത്ത സ്ഥലങ്ങളില്‍ ചേര്‍ന്നിരുന്നു് അവര്‍ കാര്യം പറഞ്ഞു.&lt;br /&gt;അവളുടെ ശബ്ദത്തിനു് മാധുര്യമുണ്ടെന്നും അവളുടെ സംഭാഷണങ്ങളിലും സൌന്ദര്യമുണ്ടെന്നും രാജനറിയാന്‍ തുടങ്ങി.&lt;br /&gt;ഒരിക്കലൊളിച്ചിരുന്നു .കൂട്ടുകാരന്‍‍ ശശി, തൂണില്‍ മുഖം മറച്ചു് എണ്ണാന്‍ തുടങ്ങി. ഒന്നു്..രണ്ടു്...മൂന്നു്...സാറ്റു കളിയാണു്...&lt;br /&gt;പൊളിഞ്ഞു കിടന്ന നടപ്പന്തലിനും താഴെയുള്ള നന്ത്യാര്‍ വനത്തിലെ കൊച്ചുകൊട്ടിലില്‍ എത്തി രാജന്‍ ‍ ഒളിച്ചിരുന്നു.&lt;br /&gt;അതേ കയ്യാല ചാടി എഴുപതെണ്ണുന്നതിനു മുന്‍പു് എത്തിയ ഉഷയുടെ കാല്‍ വണ്ണയില്‍ തൊട്ടാവാടി കൊണ്ടു മുറിഞ്ഞിരുന്നു.&lt;br /&gt;വെളുത്ത കൈയില്ലാത്ത പെറ്റിക്കോട്ടിട്ട ഉഷ . കമ്മ്യൂണിസ്റ്റു പച്ചില പിഴിഞ്ഞൊഴിക്കുമ്പോള്‍ ആദ്യമായി ഉഷയുടെ ചന്ദന നിറമുള്ള തുട കണ്ടു.&lt;br /&gt;എന്തൊക്കെയൊ പറഞ്ഞിരുന്നപ്പോഴായിരുന്നു ഇടവപ്പാതി അലറി വിളിച്ചതു്.&lt;br /&gt;ഇടിയും മിന്നലും .വടക്കു ഭാഗത്താകാശത്തു് കല്ലിപ്പനങ്ങാട്ടെ ആഞ്ഞിലി മരം ഉറഞ്ഞു തുള്ളുന്നതു കാണാം.&lt;br /&gt;സാറ്റു കളി നിര്‍ത്തി ഓടുന്ന കൂട്ടുകാരുടെ പാദ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.&lt;br /&gt;മഴ തോരരുതേ എന്നാശിച്ചു. എന്തൊക്കെയോ പറഞ്ഞു ചിരിച്ചിരുന്നു.&lt;br /&gt;മഴ തോര്‍ന്നതിനു ശേഷം കയ്യാലയ്ക്കു മുകളില്‍ വലിഞ്ഞു കയറി ഉഷയെ പിടിച്ചു കേറ്റി. കുതിര്‍ന്ന കൈയാല ഇടിഞ്ഞു വീണു് വീണ്ടും ചിരിച്ചതും ഇന്നലെ ആയിരുന്നോ.... ഉടഞ്ഞു വീണ ചുമന്ന കുപ്പി വളകള്‍ ചിതറിയ കുഴഞ്ഞ മണ്ണു ചവുട്ടി നടന്നതും.....ഇന്നലെ തന്നെ.&lt;/p&gt;&lt;br /&gt;&lt;p&gt;പിന്നീടുഷയെ കണ്ടിരുന്നില്ല.&lt;br /&gt;ഉഷയില്ലാത്ത സാറ്റുകളിയില്‍ എന്നും രാജന്‍ ആദ്യം തന്നെ കണ്ടുപിടിക്കപ്പെട്ടു.&lt;br /&gt;അമ്പലത്തില്‍ വച്ചൊരു ദിവസം അമ്മയോടൊപ്പം വന്ന വലിയ പാവാടയുടുത്തു് ധാവണി ചുറ്റിയ ഉഷയെ അയാള്‍ കണ്ടു.&lt;br /&gt;മുഖത്തു് നാണം കൂടുതലായിരുന്നു എന്നും ഒരു കള്ള ചിരി കണ്ണിലൊളിപ്പിച്ചിരുന്നു എന്നുമൊക്കെ മനസ്സിലാക്കാന്‍ രാജനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;പത്താം ക്ലാസ്സില്‍‍ പഠിക്കുമ്പോഴായിരുന്നു.വൈകുന്നെരം അമ്പലത്തില്‍ വച്ചു് ഉഷ പറഞ്ഞു. നാളെ റ്റി.സി. വാങ്ങി ഞങ്ങള്‍ പോകുകയാണു്. അച്ഛനു് വീണ്ടും തിരുവനന്തപുരത്തേയ്ക്കു് സ്ഥലം മാറ്റം. പ്രൊമോഷനോടുകൂടി.&lt;br /&gt;മനസ്സില്‍ കൊള്ളിയാന്‍ മിന്നി. രാജനു് അഡ്രെസ്സു തരാം. എഴുതാമല്ലൊ. അവള്‍ ചിരിച്ചു. രാജന്‍ ചിരിക്കാന്‍‍ ശ്രമിച്ചു.&lt;br /&gt;നന്ത്യാര്‍ വട്ടം പൂക്കള്‍ വിതറുന്ന വെട്ടു പാതയിലൂടെ അവള്‍ നീങ്ങി.&lt;/p&gt;&lt;br /&gt;&lt;p&gt;അന്നു് രാജനുറങ്ങിയില്ല. പിറ്റേ ദിവസം അവരുടെ വീട്ടിലേയ്ക്കോടിച്ചു പോയ ടാക്സിക്കു പുറകേ രാജനും നടന്നു. വഴിയരുകിലേ അയണി മരത്തിനടുത്തായൊളിഞ്ഞു നിന്നു.&lt;br /&gt;വലിയ വലിയ പെട്ടികളും ബാഗുകളും ഒക്കെ കാറിനു മുകളില്‍ കെട്ടി വച്ചു.&lt;br /&gt;മറ്റു സാധനങ്ങളൊക്കെ ഒരു ലോറിയില്‍ പൊയ്ക്കഴിഞ്ഞു.&lt;br /&gt;ഉഷയുടെ അച്ഛന്‍ അമ്മ ഇളയ അനിയന്‍ ഒക്കെ വണ്ടിയില്‍ കയറുന്നു. ഉഷ സൈഡിലാണിരിക്കുന്നതു്. തന്നെ കാണാനായി കൈയാലയുടെ സൈഡിലേയ്ക്കു് മാറി നിന്നു.&lt;br /&gt;ഒന്നു കൈയെങ്കിലും വീശാമല്ലോ. ഓടി വരുന്ന വണ്ടിയുടെ സൈഡു സീറ്റില്‍ കണ്ണും നട്ടു് അയാള്‍ നിന്നു.&lt;br /&gt;കാറ്റത്തു് പറന്നു പാറുന്ന ഉഷയുടെ തലമുടിയുടെ നിഴലില്‍ ഒരു ജന്മ സായൂജ്യം നഷ്ടപ്പെടുന്നതറിഞ്ഞു് രാജന്‍ തിരിച്ചു പോയി.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വര്‍ഷങ്ങളുടെ മറവില്‍ നീരാഴിയിലെ മാവു് പല പ്രാവശ്യം പൂക്കുടകള്‍ നിവര്‍ത്തി.&lt;br /&gt;രാജന്‍റെ ജീവിതവും ....&lt;br /&gt;ശ്രീമതിയെ അലോസരപ്പെടുത്താന്‍ മാത്രം ഉഷ..ഉഷ...എന്ന ശബ്ദം വല്ലപ്പോഴും ഉരുവിട്ടിരുന്നു.&lt;br /&gt;ഒരു പക്ഷേ മറക്കാന്‍‍ മടികാണിക്കുന്ന മനസ്സിന്‍റെ വിഹ്വലതകളായിരുന്നോ അതു്.&lt;/p&gt;&lt;br /&gt;..............&lt;br /&gt;&lt;p&gt;വേരുകള്‍ തേടി എത്തുന്ന വര്‍ഷാവര്‍ഷ സന്ദര്‍ശനം തന്നെ ആയിരുന്നല്ലോ അതും.&lt;br /&gt;ഓര്‍മ്മകളുടെ അപ്പൂപ്പന്‍‍ താടികളില്‍, മനസ്സിന്‍റെ വിങ്ങലുകള്‍ക്കു് , ശബ്ദമുണ്ടാകുന്ന ദിവസങ്ങള്‍.&lt;br /&gt;മക്കള്‍ ഓടി നടന്നു. കാണാത്ത കാഴ്ച്ചകള്‍ കണ്ടു് , ഒരു കെട്ടു സംശയങ്ങളുമായി അമ്മൂമ്മയുടെ പിന്നാലെ..&lt;br /&gt;നാളെ ഞങ്ങള്‍ തിരിച്ചു പോകുകയാണു്. അന്നു് അമ്പലത്തില്‍ ദിപാരാധന കണ്ടു തൊഴുതു.&lt;br /&gt;ജനിച്ചു വളരുന്നതു കണ്ട ശിലാവിഗ്രഹങ്ങളോടയാള്‍ എന്നത്തേയ്മ് പോലെ യാത്ര ചോദിച്ചു.&lt;br /&gt;പുറത്തു് പൂത്തു നിന്ന അരളിമരത്തിനടുത്തു് ,മോനെയും മോളെയും കെട്ടി പിടിച്ചു നില്‍ക്കുന്ന സ്ത്രീരൂപത്തിനടുത്തു അയാളെത്തി. അതേ...ഉഷ....വര്‍ഷങ്ങളിലൂടെ ...മാറ്റങ്ങളുടെ പേമാരിയില്‍, മെലിഞ്ഞൊരു നിഴല്‍ രൂപമായിമാറിയ ഉഷ അയാളെത്തിയപ്പോഴേയ്ക്കും ഇരുട്ടിലേയ്ക്കു മാഞ്ഞു കഴിഞ്ഞിരുന്നു. ആരാണതു് എന്ന ഭാര്യയുടെ ചോദ്യത്തിനു് ഒരു ത്തരം നല്‍കാതെ അയാള്‍ മിണ്ടാതെ നിന്നു.&lt;/p&gt;&lt;br /&gt;ഭാര്യയെ അലോസരപ്പെടുത്താനായി അയാള്‍ പിന്നീടു് ഉഷ എന്നൊരിക്കലും പറഞ്ഞിട്ടില്ല...&lt;br /&gt;__________________________________________________________________________________&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 51, 255); font-weight: bold;font-size:180%;" &gt;ചിത്രം വരച്ചതു്.- വേണു&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-1709128390767910980?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/1709128390767910980/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=1709128390767910980' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1709128390767910980'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/1709128390767910980'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/07/blog-post.html' title='പാദസരങ്ങള്‍‍'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_1ttXa8mUEPc/RqJWPn1JEMI/AAAAAAAAAgI/NA7EaG7rvbI/s72-c/usha2.jpg' height='72' width='72'/><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-117004425032546887</id><published>2007-01-29T09:17:00.000+05:30</published><updated>2007-01-29T16:21:27.640+05:30</updated><title type='text'>നാരായണന്‍ കുട്ടി</title><content type='html'>നാരായണന്‍ കുട്ടി അന്നും രാവിലെ എഴുന്നേറ്റു. തട്ടു കടയില്‍ നിന്നും ബ്രെഡും ചായയും കഴിക്കുമ്പോള്‍(വെറുതെ നാട്ടിലെ മുരിയങ്കുന്നു രാഘവന്‍ പിള്ള ചേട്ടന്‍റെ കടയിലെ ദോശ ഓര്‍മ്മിച്ചു) നേരേ ഓഫീസ്സിലേയ്ക്കു് നടന്നു. ഒന്നര കിലോമീറ്റര്‍‍ ദൂരമേയുള്ളു. രണ്ടു രൂപാ കൊടുത്താല്‍ റിക്ഷയില്‍ പോകാവുന്നതേയുള്ളു. നടന്നു പോകാനാണു് നാരായണന്‍ കുട്ടിയ്ക്കിഷ്ടം. വഴിയോര കാഴ്ചകള്‍ കണ്ടു് ഒരു സ്വപ്നജീവിയായി നടന്നു പോകുന്നതിലെ സുഖം ഒന്നു വേറെയാണു്. നടക്കുമ്പോള്‍&lt;br /&gt;&lt;br /&gt;നാരായണന്‍ കുട്ടിയുടെ മനസ്സില്‍, മൂന്നാമത്തെ പെങ്ങള്‍ക്കു് കൊടുക്കാനുള്ള ബാക്കി തുകയുടെ കാര്യമെഴുതിയ അമ്മയുടെ ഏഴാമത്തെ&lt;br /&gt;&lt;br /&gt;കത്തു് നിവര്‍ന്നിരുന്നു. ഓരോരോ വരി കൂട്ടി വായിച്ചു നടന്ന നാരായണന്‍ കുട്ടിയുടെ ചുറ്റും കാറും ബസ്സും ഹിന്ദി സംസാരിക്കുന്ന&lt;br /&gt;&lt;br /&gt;ആളുകളും ഒഴുകിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;‍--------------&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനി നാരായണന്‍ കുട്ടിയെ ഒന്നു പരിചയപ്പെടാം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമം.ഒന്നോ രണ്ടോ ട്രാന്‍‍സ്പോര്‍ട്ടു ബസ്സു് ആ ഗ്രാമത്തിലൂടെ പോകും. ഒരു ചെറുകഥ നെറ്റിയിലൊട്ടിച്ചു വച്ചിട്ടുള്ള ആ ബസ്സുകളുടെ ബോര്‍ഡു വായിക്കാന്‍ തന്നെ സമയമെടുക്കും. ഒരു പോസ്റ്റാഫീസ്സും ഒരു ബ്ലോക്കാഫീസ്സും ഒരു സ്ക്കൂളുമുള്ള ഒരു ഗ്രാമം. അമ്പലവും ചിറയും ചിറക്കരയിലായി വലിയൊരു കുട നിവര്‍ത്തി നില്‍ക്കുന്ന ഒരു നാട്ടു മാവു്. ആ നാട്ടുമാവിന്‍ ചുവട്ടിലെ നിഴലായിരുന്നു ബസ് സ്റ്റാന്‍റു്.&lt;br /&gt;&lt;br /&gt;നാരായണന്‍ കുട്ടി ഈ ഗ്രാമത്തിലെ ഒരു യുവാവാണു്. നാരായണന്‍ കുട്ടിയ്ക്കു് സ്വന്തമായി മൂന്നമ്മമാരും മൂന്നു പെങ്ങന്‍‍മാരും&lt;br /&gt;&lt;br /&gt;കല്യാണം മരണം തുടങ്ങിയ സമയങ്ങളില്‍ മാത്രം അച്ഛന്‍റെ ഭാഗം അഭിനയിക്കാനായി എത്തുന്ന വകയില്‍ രണ്ടച്ഛന്മാരും , അടുത്ത&lt;br /&gt;ഇടവപ്പാതിയ്ക്കുരുണ്ടു വീഴാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വീടും ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എല്ലാം കൊണ്ടും സമ്പന്നമായ കുടുംബത്തില്‍ പിറന്നതുകൊണ്ടു്, നിര്‍മ്മാല്യം തൊഴാന്‍ പോകാറുള്ള നാരായണന്‍ കുട്ടി, ആളൊഴിഞ്ഞ നേരം നോക്കി നടയ്ക്കു മുന്നില്‍ നിന്നു് ശങ്കര നാരായണനുമായി തര്‍ക്കിക്കുകയും പലപ്പോഴും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുമായിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ നാരായണന്‍ കുട്ടി എവിടെയും ആ ഗ്രാമത്തിലെ ഒരു സാന്നിധ്യമായിരുന്നു. ജാനുവമ്മയുടെ പുര മേയുന്നതു കണ്ടാല്‍ അവിടെ&lt;br /&gt;ചെന്നും നാലോല പറക്കിയിട്ടു കൊടുക്കും. ഏതു മരണം നടന്നാലും ആരു സുഖമില്ലാതെ കിടന്നാലും ഏതു കല്യാണങ്ങള്‍ നടന്നാലും&lt;br /&gt;നാരായണങ്കുട്ടി അവിടെയുണ്ടു്. വായനശലയിലായാലും യുവജനമേളകള്‍ക്കായാലും ഉത്സവകമ്മിറ്റിയിലായാലും നാരായണന്‍ കുട്ടിയുടെ സാന്നിധ്യം ഉണ്ടു്.&lt;br /&gt;&lt;br /&gt;അവസാന ദിവസങ്ങളില്‍ ഉത്സവകമ്മറ്റിയാഫീസ്സു് വീടാക്കി മാറ്റിയ,ആരോരുമില്ലാതിരുന്ന കുഞ്ഞന്‍ പിള്ള ചേട്ടനെ&lt;br /&gt;ആശുപത്രിയിലാക്കിയപ്പോഴും കൂടെ നിന്നു് രണ്ടു മൂന്നു ദിവസം ശുശ്രൂഷിക്കാനും നാരായണന്‍ കുട്ടിയുണ്ടായിരുന്നു.&lt;a href="http://venuvenu.blogspot.com/2006/07/blog-post.html"&gt;ഇവിടെ&lt;/a&gt;&lt;br /&gt;ആ ചുറ്റുവട്ടമുള്ള അമ്മമാര്‍ പറ്ഞ്ഞു. സരോജിനിയുടെ ഭാഗ്യം.&lt;br /&gt;&lt;br /&gt;പ്രീഡിഗ്രി കഴിഞ്ഞ നാരായണന്‍ കുട്ടി പിന്നെ പഠിക്കാനൊക്കാതെ വന്നപ്പോള്‍, ഒരച്ഛനില്ലാത്ത ദഃഖം ശരിക്കറിഞ്ഞു്, നട്ടുച്ച&lt;br /&gt;സമയങ്ങളില്‍ അമ്പലമുറ്റത്തു് ശങ്കരനാരായണനുമായി വിഷമങ്ങള്‍ പങ്കുവച്ചു് കഴിഞ്ഞു കൂടി.&lt;br /&gt;&lt;br /&gt;ഇനി നാരായണന്‍ കുട്ടിയ്ക്കെങ്ങനെ മൂന്നമ്മമാര്‍.?&lt;br /&gt;&lt;br /&gt;അമ്മ നമ്പര്‍ 1&lt;br /&gt;&lt;br /&gt;അതു് അമ്മൂമ്മയാണു്. അയാളെ കണ്‍ വെട്ടത്തു കാണുമ്പോഴൊക്കെ ഓര്‍മ്മിപ്പിക്കും. നിനക്കറിയാമോ നാരായണാ..പള്ളിവേട്ട ,&lt;br /&gt;&lt;br /&gt;തെക്കു നിന്നെഴുന്നള്ളിച്ചു വരുന്നു. നിശബ്ദ്മായി ആനപ്പുറത്തിരുന്നു നടവാതിലില്‍ വന്ന ശങ്കരനാരായണനെ, നിറവയറുമായിട്ടു&lt;br /&gt;ഉമ്മറപ്പടിയില്‍ നിന്ന നിന്‍റെ അമ്മയെ കാണിച്ചു് , ഞാന്‍ വാവിട്ടപേക്ഷിച്ചു. ഇതൊരാണായിരിക്കേണമേ. അങ്ങനാടാ നാരായണന്‍ കുട്ടീ&lt;br /&gt;ആണ്‍ വേരറ്റ ഈ വീട്ടില്‍ ഒരാണൊണ്ടായതു്. ഓര്‍മ്മയുണ്ടോ,?&lt;br /&gt;&lt;br /&gt;ഒത്തിരി തവണ കേട്ടതാണെങ്കിലും നാരായണന്‍ കുട്ടി അമ്മൂമ്മയോടു പറയും. അതിനെന്താ, ഈ വയസ്സുകാലതു് ഒന്നാംതരം ഒരു വീട്ടില്‍ അല്ലലൊന്നും ഇല്ലാതെ വല്യമ്മയ്ക്കു് കണ്ണടയ്ക്കാന്‍ വല്യ ഒരു വീടു വക്കുമല്ലോ. ഈ നാരായണന്‍ കുട്ടി വല്യ കാശുകാരനാവില്യോ. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി അമ്മൂമ്മ ചിരിക്കുമ്പോള്‍ നാരായണന്‍ കുട്ടി സന്തോഷിക്കും.&lt;br /&gt;അമ്മ നമ്പര്‍ 2&lt;br /&gt;അടുത്തതു് കുഞ്ഞമ്മയാണു്.കല്യാണം കഴിക്കാന്‍ മറന്നു പോയതാണോ.? ഓര്‍ത്തു വന്നപ്പോഴേയ്ക്കും കാലം മറന്നു കടന്നു കളഞ്ഞതാണോ. എന്തോ. അവിവാഹിതയായ, സകല സമയവും അമ്പലവും പൂക്കളും രാമായണം വായനയും ഒക്കെയായി കഴിയുന്ന അവര്‍ പറയും. നാരായണന്‍ കുട്ടീ, നിനക്കും നിന്‍റെ ഇളയതുങ്ങള്‍ക്കും വേണ്ടി തന്നെ ഞാന്‍ ജീവിച്ചു. ഒക്കെ അറിയാം കുഞ്ഞേ മുകളിലിരിക്കുന്ന ഒരാളിനു്. ഹാ.. ഏച്ചു കെട്ടിയാല്‍ മുഴച്ചല്ലാഇരിക്കൂ. ഇനി ഞാന്‍ ഈ വയസ്സുകാലത്തെങ്ങോട്ടു പോകാനാ.? അതിനു് കുഞ്ഞമ്മ എവിടേം പോകണ്ടാ. ഞാനില്ലെ കുഞ്ഞമ്മയ്ക്കു്, നാരായണന്‍ കുട്ടി പറയും.&lt;br /&gt;അമ്മ നമ്പര്‍ 3&lt;br /&gt;&lt;br /&gt;അതാണു് അമ്മ. സുന്ദരി ആയിരുന്നു എന്നു് ഇന്നും ആ കണ്ണുകളില്‍ നോക്കിയാല്‍ അറിയാം. ചെയ്ത തെറ്റുകളോര്‍ത്തു് ഒരു ജീവശ്ശവമായി കഴിയുന്നു. വളര്‍ന്നു വരുന്ന മൂന്നു പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടാനും മറക്കില്ല.&lt;br /&gt;&lt;br /&gt;നാരായണന്‍ കുട്ടി ആ ഗ്രാമത്തിന്‍റെ നിഴലും ഗാനവും നിറവും പ്രതിഭയും ആത്മാവും ഒക്കെ ആയി കഴിയുകയായിരുന്നു.അങ്ങനെ,&lt;br /&gt;&lt;br /&gt;അപ്രതീക്ഷിതമായി ഒരു ദിവസം പാരലല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സദാശിവന്‍ പിള്ള ,വീട്ടില്‍ വന്നു വിളിക്കുകയും, അങ്ങനെ നാരായണന്‍ കുട്ടി അവിടെ അദ്ധ്യാപകനാകുകയും ചെയ്തു.&lt;br /&gt;&lt;br /&gt;നാരായണന്‍ കുട്ടിയുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കുട്ടികള്‍ക്കിഷ്ടമാവുകയും നാരായണന്‍ കുട്ടി പ്രൈവറ്റായി BA പാസ്സാവുകയും ചെയ്തു. കൂടെ പഠിച്ചവര്‍ക്കൊക്കെ നല്ല നല്ല ജോലിയായപ്പൊഴും ഇംഗ്ലീഷില്‍ ബിരുദമുള്ള നാരായണന്‍ കുട്ടി ടെസ്റ്റുകള്‍ എഴുതിക്കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;കാലമാരെയും കാത്തു നില്‍ക്കുന്നില്ലല്ലോ. അഭിഷേക തീര്‍ഥ ശിലയിലരുകില്‍ ശ്രീദേവിയെ കാണുന്നതും , കാണുമ്പോഴുള്ള നക്ഷത്ര തിളക്കത്തിനു് പ്രേമമെന്നു പേരു കൊടുക്കാനൊക്കാതെ വിഷമിച്ചതും നാരായണന്‍ കുട്ടി ഓര്‍ക്കുന്നു. ശ്രീദേവിയുടെ കല്യാണ എഴുത്തച്ചടിച്ചു് നാരായണന്‍ കുട്ടിയും വീടു വീടാന്തരം കൊടുത്തതും ...പിന്നെ....ശ്രീദേവിയുടെ കല്യാണത്തിനു് തലേ ദിവസം ഊട്ടു പുരയില്‍ ദേഹണ്ണക്കാരോടൊപ്പം ഉറക്കമൊഴിക്കാന്‍ നാരായണങ്കുട്ടിയുമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;നാരയണന്‍ കുട്ടി മിന്നാമിനുങ്ങുകളുടെ നിഴലിനു പിന്നിലെ സ്വപ്നങ്ങളില്‍ കാണാന്‍ ശ്രമിച്ചിരുന്ന ശ്രീദേവി,കല്യാണ ശേഷം കാറില്‍&lt;br /&gt;&lt;br /&gt;കേറി പോകുന്നതു് ശ്രീ ദേവി കാണാതെ നീരാഴി മാവിന്‍റെ അപ്പുറത്തുള്ള വളവില്‍ നിന്നു് കണ്ടു നാരായണന്‍ കുട്ടി തിരിച്ചു പോന്നു.&lt;br /&gt;&lt;br /&gt;വീട്ടില്‍ വന്നു് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന നാരായണന്‍ കുട്ടി, അടുത്ത മുറിയില്‍ ഉറങ്ങുന്ന മൂന്നു പെങ്ങന്മാരെ ഓര്‍ത്തു് ,&lt;br /&gt;&lt;br /&gt;ശ്രീദേവിയെ മറക്കാന്‍ ശ്രമിച്ചുറങ്ങാന്‍ കിടന്ന തലയിണ നനഞ്ഞു കുതിര്‍ന്നതു് വടക്കെകരയിലെ കൊന്നതെങ്ങിന്‍റെ തുഞ്ചത്തു നിന്ന നക്ഷത്രങ്ങള്‍ കാണുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ആദ്യ പെങ്ങള്‍ക്കൊരാലോചന വന്നപ്പോള്‍ അമ്മ പറഞ്ഞു. വീടിനടുത്ത ഒരേക്കറില്‍ പകുതി എഴുതാം. നാരായണന്‍ കുട്ടി എന്ന ആങ്ങള ഒരച്ഛനായി നിന്നു ആ കല്യാണം കെങ്കേമമായി നടന്നു.കല്യാണം കഴിച്ചു് കുട്ടികളുമായ സുഹൃത്തുക്കള്‍ ചോദിച്ചു.?&lt;br /&gt;&lt;br /&gt;ഇനി എന്നാടോ തന്‍റെ സദ്യക്കു വരേണ്ടതു്.? ഭങ്ങിയായി ചിരിച്ച നാരായണന്‍ കുട്ടി, അടുത്ത വര്‍ഷം അമ്മ പറഞ്ഞതനുസരിച്ചു് ബാക്കി അമ്പതു സെന്‍റു് എഴുതി രണ്ടാമത്തെ പെങ്ങളെ ഒരു ഗള്‍ഫുകാരന്‍റെ ഭാര്യ ആക്കി.&lt;br /&gt;&lt;br /&gt;പിന്നെയും നീരാഴിക്കരയിലെ നാട്ടു മാവു പൂത്തു.ആകാശത്തൊരു വലിയ പൂക്കുടയുമായി നിന്നു.&lt;br /&gt;&lt;br /&gt;അമ്പലത്തിലെ തളക്കല്ലുകള്‍ പഴുത്തു കിടക്കുന്ന ഉച്ച സമയങ്ങളില്‍ ,നാരായണന്‍ കുട്ടി അവിടെ ഒക്കെ ശങ്കര നാരായണനെ&lt;br /&gt;&lt;br /&gt;തെരയുകയും സങ്കല്പങ്ങളില്‍ നിന്നു് ചെല വാഗ്വാദങ്ങള്‍ നടത്തി കരഞ്ഞു തിരിച്ചു വീട്ടില്‍ പോരുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ആയിടയ്ക്കൊരു ദിവസമായിരുന്നു, വടക്കെ ഇന്‍ഡ്യയിലൊരു പട്ടണത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തു് അങ്ങോട്ടു വിളിച്ചതു്. ഒരു നല്ല ജോലി കിട്ടിയ നാരായണന്‍ കുട്ടി പോകുമ്പോള്‍ ജാനുവമ്മ പറഞ്ഞു. സരോജിനിയുടെ ഭാഗ്യം.&lt;br /&gt;&lt;br /&gt;താറുടുത്തു നിന്ന് കിഴക്കോട്ടു നിന്നമ്മൂമ്മ പറഞ്ഞു നാരായാണാ...പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ആണ്‍ തരി തീര്‍ന്ന ഈ വീട്ടില്‍.&lt;br /&gt;മോനെ നീ പോയി വാ.&lt;br /&gt;&lt;br /&gt;മാല കെട്ടി ക്കൊണ്ടിരുന്ന കുഞ്ഞമ്മയെ നോക്കി, അമ്മയുടെ കണ്ണുകളിലെ നിസ്സാഹയതയെ നോക്കി വളരുന്ന കുഞ്ഞു പെങ്ങന്മാരെ നോക്കി, അടുത്ത ഇടവപ്പാതിയ്ക്കു് നിലം പതിച്ചേക്കാവുന്ന തന്‍റെ വീടിനെ നോക്കി നാരായണന്‍ കുട്ടി പടി ഇറങ്ങി.&lt;br /&gt;&lt;br /&gt;-----------------&lt;br /&gt;&lt;br /&gt;നാരായണന്‍ കുട്ടി നടന്നു നടന്നു പോകുകയായിരുന്നു. വഴി വക്കത്തു പാമ്പുകളെ ക്കാണിച്ചു മാജിക്കിലൂടെ ഉപജീവനം നടത്തുന്ന പ്രഗത്ഭന്‍റെ മുന്നില്‍ നിന്നു അല്പസമയം ആ വാചക കസര്‍ത്തില്‍ ലയിച്ചു നിന്നു. “അമ്മ പെങന്മാരേ അച്ഛന്മാരേ... ഇതു പെരും വിഷമുള്ള ഹിമാലയന്‍ കരിം പാമ്പു്.ഇതിനപ്പുറ്മുള്ള..ഈ.. അങ്ങനെ ഓരോരൊ പാമ്പുകളെ കാണിച്ചു് സമയം പോക്കി ...അവസാനം ഒരു പ്ലാസ്റ്റിക്‍ ബക്കറ്റു കാണിച്ചു പറഞ്ഞു. ഇതിലാണു് വിഷം ചീറ്റും പെരു നാഗം. പിന്നെയും കാത്തു നിന്നു നാരായണന്‍‍ കുട്ടി. ഈ നാഗം ചീറ്റുന്ന കാറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ചെടികള്‍ കരിഞ്ഞു വീഴും. പക്ഷേ പേടിക്കേണ്ട. ഇതിന്‍റെ പല്ലുകള്‍ പോയതിനാല്‍ ഒരു കാറ്റു മാത്രമേ വീശൂ. ഈ ബക്കെറ്റ് അതിനാല്‍ തുറക്കുന്നതു അവസാനമായിരിക്കും.&lt;br /&gt;നാരായണന്‍ കുട്ടിയുടെ തല വിയര്‍ക്കാന്‍ തുടങ്ങി. നെറ്റിയ്ക്കു മുകളില്‍ തന്‍റെ കൈകള്‍ പോയപ്പോള് കഷണ്ടി ബാധിക്കുന്ന തല തടവി ഓര്‍ത്തു പോയി.&lt;br /&gt;ആദ്യമായി നാരായണന്‍ കുട്ടിയെ കാണാന്‍ മോഹന്‍ലാലിനെ പോലെയാണെന്നു് പറഞ്ഞതു് ശ്രീദേവിയായിരുന്നു.ആ വിവരം ആരോ&lt;br /&gt;പറഞ്ഞറിഞ്ഞ ആമ്മൂമ്മ ചന്തയ്ക്കു മുമ്പിലുള്ള സിനിമാ പരസ്യം ഒട്ടിച്ച ബോറ്ഡു പോയി നോക്കി വന്നു പറഞ്ഞു പോല്‍.&lt;br /&gt;&lt;br /&gt;നാരായണന്‍ കുട്ടീടെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ ഇവനെ.&lt;br /&gt;&lt;br /&gt;രണ്ടു വര്‍ഷം മുന്‍പു് നാട്ടില്‍ ചെന്നതു്, അമ്മൂമ്മയുടെ മരണ വിവരമറിഞ്ഞു് പത്താം ദിവസമായിരുന്നു.&lt;br /&gt;&lt;br /&gt;അടുത്ത ഇടവപ്പാതിയില്‍ ഉരുണ്ടു വീഴാന്‍ നിന്ന ആ വീട്ടില്‍ തന്നെ അമ്മൂമ്മ, അന്ത്യശ്വാസം വലിച്ചതും ഒരുനോക്കു കാണാനൊക്കാതെ ദൂരെ മഹാനഗരത്തിലെ കാനേഷുമാരിയിലെ അറിയെപ്പെടാത്ത ഒരക്കമായി മാറിയതും നാരായണന്‍ കുട്ടി അന്നു് ദുഃഖത്തോടെ ഓര്‍ത്തിരുന്നു.&lt;br /&gt;&lt;br /&gt;ഗള്‍ഫില്‍ നിന്നു വന്ന രണ്ടാമത്തെ പെങ്ങള്‍ അഭിമാനത്തോടെ പറയുന്നതു കേട്ടു. നരേന്ദ്രപ്രസാദിനെ സിനിമയിലൊക്കെ കാണുമ്പോള്‍&lt;br /&gt;&lt;br /&gt;ചേട്ടന്‍ പറയുമെന്നു്, അളിയന്‍റെ കട്ടാണു് എന്നു്. ഒന്നും മിണ്ടാതെ നടന്നു പോകുന്ന അമ്മയെ നോക്കാതെ ,നാരായണന്‍ കുട്ടി&lt;br /&gt;അമ്പലത്തിലെ പോച്ചപ്പുറത്തിനുമപ്പുറം താന്‍ പണ്ടൂ സാറ്റു കളിക്കുമ്പോള്‍ ഒളിച്ചിരിക്കാറുള്ള (ശ്രീദേവിയുമായി) ഭിത്തിക്കുമിപ്പിറം ജനിമൃതികളുടെ നിഴലുകളെ നോക്കിയിരുന്നു.&lt;br /&gt;----------------------&lt;br /&gt;&lt;br /&gt;ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി , മാനേജര്‍ എന്നെഴുതിയ ചെറിയ ബോര്‍ഡുള്ള,  മേശയ്ക്കു പുറകിലെ കസേരയിലിരുന്നു. എക്സ്പോര്ട് ഇമ്പോര്ട് കണക്കുകളിലും മറ്റു ഫയലുകളിലും വ്യാപൃതനായി. അല്പ സമയത്തിനു ശേഷം വന്ന ബോസ്സു് നാരായണന്‍ കുട്ടിയെ അകത്തേയ്ക്കു വിളിച്ചു.&lt;br /&gt;&lt;br /&gt;മാനേജര്‍ പദവിയൊക്കെ ഉണ്ടെങ്കിലും പ്യൂണിന്‍റെ ജോലി വരെ ചെയ്യെണ്ടി വരുന്ന ഈ ഓഫീസ്സില്‍ പലപ്പോഴും, പല ഓഫീസ്സുകളിലും പല കത്തിടപാടുകളും പ്രധാന കടലാസ്സുകളും മോട്ടര്‍ ബൈക്കില്‍ കൊണ്ടെത്തിക്കെണ്ടതും നാരായണന്‍ കുട്ടിയുടെ ജോലിയായി ഭവിക്കാറുണ്ടു്.&lt;br /&gt;&lt;br /&gt;അന്നും അങ്ങനെ ഒന്നു വന്നു ഭവിച്ചു. മിസ്റ്റര്‍.കുട്ടി ഈ പേപ്പര്‍ വളരെ അത്യാവശ്യമായി സബ്മിട്ടു ചെയ്യണം. ബിഫോര്‍ 2 pm.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ഒരു മണിക്കു മുന്‍പു് പൊയ്യ്ക്കൊള്ളൂ. ശരി സര്‍. നാരായണന്‍ കുട്ടി ഒരു മണിക്കു തന്നെ പേപ്പറുമായി മോട്ടര്‍ ബൈക്കില്‍ എക്സുപോര്ട്ടു് ഇന്‍സ്പെക്ഷന്‍ ഓഫീസ്സിലേയ്ക്കു് പോയി.&lt;br /&gt;&lt;br /&gt;പേപ്പറുകള്‍ വാങ്ങി ബാഗില്‍ വച്ചു്, മോട്ടോര്‍ ബൈക്കിന്‍റെ ചാവിയുമായി നാരായണന്‍ കുട്ടി താഴേയ്ക്കു് നടന്നു.&lt;br /&gt;&lt;br /&gt;മനസ്സിലോര്‍ത്തു. ഇന്നുച്ചയ്ക്കു് ഭക്ഷണം എക്സ്പോര്‍ടു് ഓഫീസ്സിനടുത്തുള്ള മലയാളിയുടെ ഹോട്ടലില്‍ നിന്നാകാം.&lt;br /&gt;--------------------------------------&lt;br /&gt;നാരായണന്‍ കുട്ടി ബൈക്കില്‍ ,ആള്‍ ബഹളത്തിനുള്ളിലൂടെ ഒരു പൊട്ടായി ഓഫീസ്സിലേയ്ക്കു തിരിച്ചു.&lt;br /&gt;&lt;br /&gt;ആള്‍ക്കൂട്ടം, ബസ്സുകള്‍, കാറുകള്‍, റിക്ഷകള്‍, ഭ്രാന്തമായ നഗരത്തിന്‍റെ മരണ പാച്ചിലില്‍ നാരായണന്‍ കുട്ടി ഒരു ബിന്ദുവായി.&lt;br /&gt;&lt;br /&gt;ഉച്ചയ്ക്കു് ബോസ്സിനോടു ചോദിക്കേണ്ട അഡ്വാന്‍സു് തുകയ്ക്കായുള്ള റിക്വസ്റ്റ് എഴുതുന്നതും, അതു കിട്ടിയാല്‍ നാളെ ഡ്രാഫ്റ്റാക്കി അമ്മയുടെ ഏഴാമത്തെ കത്തിനുള്ള പരിഹാരമായി അയയ്ക്കുന്നതും സങ്കല്പിച്ചു് പോകുകയായിരുന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്നാണതു കണ്ടതു്. തന്‍റെ മുന്‍പിലൂടെ പോയിരുന്ന ഒരു റിക്ഷയെ ഇടിച്ചു തെറുപ്പിച്ചൊരു കാര്‍ വലിയ വേഗതയില്‍ പാഞ്ഞു പോയി.&lt;br /&gt;റിക്ഷയില്‍ നിന്നു തെറിച്ചു വീണ ഒരു കൊച്ചു പയ്യന്‍ റോഡു സൈഡില്‍ കിടന്നു പിടയ്ക്കുന്നു. വലിയ കുഴപ്പമില്ലാത്ത റിക്ഷാക്കാരന്‍&lt;br /&gt;എഴുന്നേല്‍ക്കുന്നു. ചുറ്റും നഗരം ഇതൊന്നും ശ്രദ്ധിക്കാതെ ഓടുന്നു. നാരായണന്‍ കുട്ടി വണ്ടി നിര്‍ത്തി ഒന്നു നോക്കി. ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്നതു കണ്ടു് നാരായണന്‍ കുട്ടിയും വണ്ടി സ്റ്റാര്‍ടാക്കി.&lt;br /&gt;&lt;br /&gt;അല്പ ദൂരം പോകുന്നതിനു മുന്‍പു് നാരായണന്‍ കുട്ടി തിരിഞ്ഞു നോക്കി. മനസ്സിലൊരു ശബ്ദം.....തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ....&lt;br /&gt;&lt;br /&gt;ബൈക്കു് തിരിച്ചു വിട്ടു. നിരത്തില്‍ കിടന്ന ചെക്കനെ സ്കൂള്‍ ബാഗോടെ തോളിലെടുത്തിട്ടു. ആ റിക്ഷയില്‍ അടുത്ത ആശുപത്രിയിലെത്തി അവരെ വിവരം ധരിപ്പിച്ചു. റിക്ഷയില്‍ നിന്നു വീണതാണു്. കേസ്സില്ലാതെ ചികിത്സ കിട്ടട്ടെ.&lt;br /&gt;&lt;br /&gt;രക്തം വേണമെന്നു പറഞ്ഞ നഴ്സ്സിനോടൊപ്പം നടന്നു. ശരീരത്തില്‍ നിന്നും വാര്‍ന്നു പോകുന്ന രക്തം കണ്ടു കിടന്ന നാരായണന്‍ കുട്ടി ഓര്‍മ്മയിലെ ശങ്കര നാരായണനുമായി വീണ്ടും സംസാരിച്ചു. വാദ പ്രദിവാദം കണ്ണീരിലെത്തിയപ്പൊള്‍ സിസ്റ്റര്‍ ഊരിയ സൂചിയുടെ വേദന അറിയാതെ,തന്‍റെ സ്വപ്നങ്ങള്‍ കാണാനുള്ള കഴിവുകളൊന്നും നഷ്ടപ്പെടാത്തതില്‍ നാരായണന്‍ കുട്ടി സന്തോഷിച്ചു.&lt;br /&gt;&lt;br /&gt;പെട്ടെന്നാണു് നാരായണന്‍ കുട്ടിയ്ക്കു് സ്ഥല കാല ബോധം ഉണ്ടാകുന്നതു്. ഉടനെ കൌണ്ടറില്‍ ചെന്നു് ബാഗൊക്കെ വാങ്ങി.&lt;br /&gt;&lt;br /&gt;പയ്യനൊരു കുഴപ്പവുമില്ലെന്നും അവന്‍റെ അമ്മയും അച്ഛനുമൊക്കെ എത്തിയിട്ടുണ്ടെന്നും അവര്‍ക്കു തന്നെ കാണന്നമെന്നുമൊക്കെ റിസപ്ഷനിസ്റ്റു് പറയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ചിരിച്ചു കൊണ്ടു് നാരായണന്‍ കുട്ടി തന്‍റെ ബാഗുമായി നേരെ എക്സു്പോര്‍ട്ടിന്‍സ്പക്ഷന്‍ ഓഫീസ്സ്സിലേയ്ക്കു് വീണ്ടും നഗരത്തിന്‍റെ വേഗതയുമായി പാഞ്ഞു.&lt;br /&gt;&lt;br /&gt;അവിടെ എത്തിയ നാരായണന്‍ കുട്ടി അറിഞ്ഞു , സമയം നാലു കഴിഞ്ഞിരിക്കുന്നു. 2 മണിക്കു കൊടുക്കേണ്ടിയിരുന്ന പേപ്പറുമായി... നഗരത്തിലൂടെ ആള്‍ക്കൂട്ടത്തിലൂടെ വേഗതകളുടെ ഭ്രാന്തിലൂടെ, ഒരു പേ പിടിച്ച പട്ടിയെ പോലെ, തന്‍റെ ഓഫീസ്സില്‍ നാരായണന്‍ കുട്ടി തിരിച്ചു ചെന്നു......ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി, അസിസ്റ്റന്‍റു മാനേജര്‍ ശര്‍മ്മ നല്‍കിയ ബോസ്സിന്‍റെ കത്തു വായിച്ചു. തനിക്കിനി ജോലിയില്ലെന്നെഴുതിയിരിക്കുന്ന ബോസ്സിന്‍റെ കത്തു്.&lt;br /&gt;&lt;br /&gt;-------------------&lt;br /&gt;&lt;br /&gt;നാരായണന്‍ കുട്ടി...നേരേ... മുറിയിലേയ്ക്കു പോയി.വഴിയിലെ മാജിക്കുകാരന്‍ ഹിമാലയത്തിലെ പാമ്പിനെ ഇനിയും കാണിച്ചിട്ടീല്ല. ..വീട്ടിലെത്തിയ നാരായണന്‍ കുട്ടി ,അല്പ സമയത്തിനു ശേഷം റയില്‍വേ സ്റ്റേഷനിലേയ്ക്കു നടന്നു.... കയ്യില്‍ തൂക്കിയ ഒരു സൂടു് കേയ്സുമായി റയില്‍വേസ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ നാരായണന്‍ കുട്ടി , ശങ്കര നാരായണനുമായി&lt;br /&gt;വാക്കു തര്‍‍ക്കങ്ങളില്‍ മുഴുകി...മുഴുകി...........ആള്‍ക്കൂട്ടത്തില്‍ ആരുമറിയാതൊരു ബിന്ദുവായി...............&lt;br /&gt;&lt;br /&gt;-------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-117004425032546887?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/117004425032546887/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=117004425032546887' title='67 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/117004425032546887'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/117004425032546887'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2007/01/blog-post.html' title='നാരായണന്‍ കുട്ടി'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>67</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-116033548872951596</id><published>2006-10-08T23:44:00.000+05:30</published><updated>2006-10-09T01:03:34.253+05:30</updated><title type='text'>ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )</title><content type='html'>&lt;a href="http://venuvenu.blogspot.com/2006/07/blog-post_22.html"&gt;ഇതു വായിക്കുന്നതിനു മുന്‍പു് ഇതു് ഒന്നു കൂടി വായിച്ചിരുന്നെങ്കില്‍&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വിശാലമായ റോഡില്‍ നിന്നും,വെട്ടു റോഡുകളും ഇടവഴികളൂം ഉള്ള ചെറിയ വഴിയിലൂടെ വണ്ടി ഓടുകയായിരുന്നു.&lt;br /&gt;&lt;br /&gt;പുതു പ്പെണ്ണിനെ ചിരിപ്പിക്കാനായി പുതിയ പുതിയ തമാശകള്‍ പറഞ്ഞു കഥകളി അമ്മാവി അരങ്ങു തകര്‍ക്കുന്നു. വാലിട്ടു&lt;br /&gt;കണ്ണെഴുതി പൗഡറിട്ട സുന്ദരി അമ്മാവിയെ ഈ പ്രായത്തിലും കണ്ടാല്‍ ഏതോ കഥകളി നടിയാണെന്നു തോന്നും.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വണ്ടി ഓടിക്കൊണ്ടിരുന്നു. ഇരുവശവുമുള്ള വയലുകളില്‍ നിന്നു വൃശ്ഛിക കാറ്റു വീശുന്നുണ്ടായിരുന്നു. മുന്നിലെ&lt;br /&gt;കണ്ണാടിയിലൂടെ ഡ്രൈവര്‍ കൃഷ്ണന്‍ കുട്ടി തങ്ങളെ ശ്രദ്ധിക്കുന്നതു കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;തലമുടി കുറഞ്ഞ മെലിഞ്ഞമ്പരന്നിരിക്കുന്ന പെണ്‍കുട്ടി തന്റെ കളഗാത്രമാണെന്നും അയാള്‍ക്കു് അറിയാമായിരുന്നു. ഇരു വശവും&lt;br /&gt;തിളച്ച വെയില്‍ തീ നാളങ്ങളായി പറന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വടക്കേ ഇന്‍ഡ്യയില്‍ ഗംഗയുടെ തീരത്തുള്ള നഗരത്തില്‍ ജോലി കിട്ടുമ്പോള്‍ ആശ്വസിച്ചു.&lt;br /&gt;തനിക്കും പാപ മോക്ഷത്തിനായി ഒരു ഗംഗ ലഭിച്ചിരിക്കുന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;മനസ്സില്‍ വിരിയുന്ന മാതള പ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു.ഓരോ ചിത്രങ്ങളിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..&lt;br /&gt;പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും ,വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;വെറുതേ ഓര്‍ത്തുനോക്കി.&lt;br /&gt;എന്നായിരുന്നു തന്റെ ആദ്യത്തെ സ്വപ്നം ഉടഞ്ഞു തകര്‍ന്നതു്.പത്താം ക്ലാസ്സിലെ പ്രശസ്ത വിജയം. അമ്മയുടെ നീറുന്ന ചിന്തകളുടേയും ആള്‍ക്കാരുടെ ചോദ്യ വര്‍ഷങ്ങള്‍ക്കും നടുവില്‍ ഉറക്കമില്ലാതെ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;നെടുവീര്‍പ്പുകളുമായി ആകാശത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍, പ്ലാവിന്‍ ചുവട്ടില്‍ കളിക്കുന്ന കുഞ്ഞു പെങ്ങ്ന്മാര്‍ വളന്നു സുന്ദരികളാവുന്നതും അയാള്‍ അറിഞ്ഞു.&lt;br /&gt;&lt;br /&gt;ആളയച്ചു വരുത്തപ്പെട്ട അമ്മാവന്‍ വന്നു."ഭാനുമതീ".തോര്‍ത്തു കൊണ്ടു് മാറു മറച്ചു് അമ്മ ഉമ്മറ പ്പടി വാതുക്കല്‍ നിന്നു.രണ്ടു&lt;br /&gt;പ്രാവശ്യം മുറുക്കി തുപ്പിയതിനു ശേഷം അമ്മാവന്‍ പറഞ്ഞു.അവന്‍ കോമ്മേര്‍സെടുത്തു പഠിക്കട്ടെ.സയന്‍സൊക്കെ ആകുമ്പോള്‍&lt;br /&gt;ഒത്തിരി പണ ചിലവു വരും.ഇതിനാവുമ്പൊള്‍ ആദ്യം കുറച്ചു പണം വേണം.അതിനിപോഴു്.അമ്മാവന്‍ ഒന്നു നിര്‍ത്തി.പിന്നെ&lt;br /&gt;പുരയ്ക്കു ചുറ്റും ഒന്നു കണ്ണോടിച്ചു.എന്നിട്ടു പറഞ്ഞു.ആ കിഴക്കു വശത്തു നില്‍ക്കുന്ന രണ്ടു് ആഞ്ഞിലിയും അങ്ങു&lt;br /&gt;വില്‍ക്കാം.ഒരോ കാര്യങ്ങള്‍ നടക്കട്ടെ.&lt;br /&gt;&lt;br /&gt;അയാള്‍ ഒരിക്കല്‍ വലിയ ആളാകുമ്പോള്‍ വലിയ വീടു് വയ്ക്കാന്‍ അമ്മൂമ്മ നിര്‍ത്തിയിരിക്കുന്ന ആഞ്ഞിലി കട പുഴുകി മറിഞ്ഞു&lt;br /&gt;വീഴുന്നതു ദ്‌:ഖത്തോടെ നോക്കിയിരുന്നു.ഒപ്പം തന്റെ മനസ്സിലെ ആല്‍ബര്‍ടയിന്‍സ്റ്റയിനും മരിച്ചു വീഴുന്നതയാള്‍ അറിഞ്ഞു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;മാര്‍ക്കു കുറവായതിനാല്‍ മറ്റൊരു ഗ്രൂപും കിട്ടാത്തവരുടെ ആലയമായിരുന്നു അന്നു്.കോമ്മെര്‍സ്‌ ഗ്രൂപ്‌.&lt;br /&gt;&lt;br /&gt;ആ കോളേജിലെ ഒരു അല്‍ഭുതമായിരുന്നു തന്റെ അഡ്മിഷന്‍.ആദ്യത്തെ ക്ലാസ്സില്‍ തന്നെ പ്രൊഫ്ഫെസ്സര്‍ വര്‍ക്കി സാര്‍ വാചാലനായി.കോമ്മേര്‍സിന്റെ ഭാവി.മിടുക്കന്മാര്‍ കടന്നു വരുന്ന വളരെ അധികം ഭാവിയുള്ള കോമ്മ്മ്മെര്‍സ്‌.തന്റെ തോളില്‍ തട്ടി അനുമോദനങ്ങള്‍ പറയുമ്പോള്‍ നന്നേ പണിപ്പെട്ടു.അടര്‍ന്നു വീഴുന്ന കണ്ണീര്‍ ആരും കാണാതിരിക്കാന്‍.&lt;br /&gt;ഡെബിറ്റ്‌ വാട്‌ കംസ്‌ ഇന്‍ ആന്‍ഡ്‌ ക്രെടിറ്റ്‌ വാട്‌ ഗോസ്‌ ഔട്‌ . ഒരു സ്വപ്നം കരിഞ്ഞു ചാമ്പലാവുന്നതയാള്‍ അറിഞ്ഞു.&lt;/p&gt;&lt;br /&gt;&lt;p&gt;ജീവിതം ഒരു ചെസ്സുകളി പോലെയാണെന്നു അയാള്‍ക്കു് തോന്നി ത്തുടങ്ങി.എതിരാളിയുടെ ഓരോചലനങ്ങളിലും തന്റെ ജീവിതം എഴുതപ്പെട്ടിരിക്കുന്നു.മറു നീക്കങ്ങളില്ലാതെ ഓരോരോ തീരുമാനമെടുക്കുമ്പോഴും അയാളറിഞ്ഞു.ഇവിടെ താന്‍ കരു മാത്രമാണല്ലോ.എതിരാളി വിധിയാണല്ലോ.&lt;/p&gt;&lt;br /&gt;****************************************************************************************&lt;br /&gt;&lt;p&gt;&lt;b&gt;അമ്മയുടെ &lt;/b&gt;കത്തു വരുമ്പോള്‍ ബാങ്കില്‍ നല്ല തിരക്കായിരുന്നു.ലന്‍ജ്ജു കഴിഞ്ഞു് എഴുത്തു വായിച്ചു.ഒറ്റയെഴുത്തു&lt;br /&gt;മതി അപ്ഡേറ്റ്‌ ആകാന്‍. വാസുക്കുട്ടന്‍ തെങ്ങില്‍ നിന്നു വീണതു്, മഠത്തിലെ ശ്രീദേവി പ്രായമായതു്. പറമ്പില്‍ രാമന്‍ പിള്ളയുടെ ചിട്ടി കമ്പനി പൊട്ടിപ്പോയതു്,വാര്യത്തെ ശാന്ത പട്ടാളക്കാരനോടൊപ്പം ഒളിച്ചോടിയതു്.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;പക്ഷെ ഈ കത്തു് വളരെ ചെറുതായിരുന്നു....... നീ ഓര്‍ക്കുന്നില്ലേ കടമ്പാട്ടെ വേലായുധന്‍ പിള്ള ച്ചേട്ടനെ. അങ്ങേരു്&lt;br /&gt;&lt;br /&gt;നിനക്കരാലോചന കൊണ്ടു വന്നിരിക്കുന്നു.പറഞ്ഞു കേട്ടിടത്തോളം നല്ല ആള്‍ക്കാര്‍. ഒരേ ഒരു മോളു്. ആവശ്യത്തിനു്&lt;br /&gt;വിദ്യാഭ്യാസമുണ്ടു്.കാഴ്ച്ചയിലും വലിയ തെറ്റില്ല.ഞങ്ങള്‍ കണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ പ‍റഞ്ഞു  വന്നതു്,നിന്റെ കല്യാണം നടന്നാല്‍ പിന്നെ സുധയുടെ കല്യാണത്തിനു് പ്രശ്നമില്ല. വീടും പറമ്പും സുധക്കെഴുതി&lt;br /&gt;&lt;br /&gt;വയ്ക്കാം. നിന്റെ കല്യാണത്തിനു ശേഷം വിടും പറമ്പും നിങ്ങളുടെ പേരിലെഴുതി സുധയുടെ ഇടപാടു തീര്‍ക്കാം.&lt;br /&gt;&lt;br /&gt;പിന്നെ ഇവിടെ വിശേഷങ്ങളൊന്നുമില്ല.നിന്റെ പക്ക നാളിനു് ഭഗവതി ഹോമം നടത്തി. പാട്ടു പാടാന്‍ വരുന്ന പുള്ളുവന്‍ നിന്റെ&lt;br /&gt;കാര്യം ചോദിച്ചു. പാവം നടക്കാന്‍ വയ്യാതായി,വയസ്സായില്ലേ?. നിന്റെ കുടെ പഠിച്ച ശ്യാമള, ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ഇതു&lt;br /&gt;വഴി പോയപ്പോള്‍ കാറു് നിര്‍ത്തി നിന്റെ കാര്യമൊക്കെ ചോദിച്ചു പോയി. ആ കുട്ടിയ്ക്കു് ഒരു തലക്കനവും ഇപ്പോഴും ഇല്ല.&lt;br /&gt;&lt;br /&gt;*****************************************************************************************&lt;br /&gt;&lt;p&gt;അമ്പലത്തിനു മുമ്പില്‍ വണ്ടി നിന്നു.മറ്റൊരു വെപ്രാളം അമ്മാവനും ചുരുക്കം ബന്ധുക്കളും നില്‍പുണ്ടായിരുന്നു.വധൂവരന്മാര്‍&lt;br /&gt;ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടെ വീടു കയറാകൂ.വെപ്രാളം മാമന്‍ വീഡിയോക്കാരന്റെ പുറകേ വെറുതേ ഓടുന്നതു&lt;br /&gt;കാണാമായിരിന്നു.&lt;/p&gt;&lt;br /&gt;&lt;p&gt;തളക്കല്ലിലൂടെ ഞങ്ങള്‍ നടന്നു.ഇടതു വശം ചേര്‍ന്നു നട്ക്കുന്ന പെണ്‍കുട്ടിയെ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒടുവില്‍&lt;br /&gt;എപ്പോഴോ മനസ്സു പറഞ്ഞു.പാടാനുള്ള കഴിവു കാണുമോ? ഒരു പക്ഷേ കവിതകളൊക്കെ ഈഷ്ടപ്പെടുന്ന കുട്ടിയാകുമോ.ഒന്നും&lt;br /&gt;സാരമാക്കരുതെന്നു പഠിപ്പിച്ച മനസ്സു് വെറുതേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;പ്രദക്ഷിണം കഴിഞ്ഞു് വീട്ടിലേയ്ക്കു നടന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;തളക്കല്ലുക്കള്‍ക്കു ശേഷം ചരല്‍ക്കല്ലു വിതറിയ തിരുമുറ്റത്തൂടെ, ഗോപുരം കടന്നു്, വെട്ടു റോഡിലേയ്ക്കു്.&lt;br /&gt;&lt;br /&gt;സൈഡുകളിലുള്ള വീടുകളിലെ ജന്നാലകള്‍ തുറന്നിടുന്നതു കാണാമായിരുന്നു.പുള്ളവീട്ടു മഠ്ത്തിലെ പാട്ടിയമ്മ ഉരുണ്ടു വീഴാതെ കൈയാലയ്ക്കലേയ്ക്കു് ഓടുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു.വേളികഴിഞ്ഞു പോകുന്ന വരനെക്കാള്‍ വധുവിനേ കാണാന്‍ വഴിയരുകില്‍ മൂക്കത്തുവിരല്‍ വയ്ക്കുന്ന വരുടെ കൂട്ടത്തില്‍ തന്റെ ശ്രീദേവി ഉണ്ടായിരിക്കരുതേ എന്നയാള്‍ പ്രാര്‍ഥിച്ചു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;മുറ്റത്തു നിന്ന ബന്ധുക്കളുടൊപ്പം രാഘവന്‍ പിള്ള ചേട്ടന്‍ ആരൊടൊക്കെയോ എന്തൊക്കെയോ പറയുന്നതു പോലെ തോന്നി.&lt;br /&gt;&lt;br /&gt;സമൃദ്ധമായ കാര്‍കൂന്തല്‍ക്കാരായ സുന്ദരി പെങ്ങന്‍‍മാര്‍ വധുവിനെക്കാളും അണ്ണനെയാണു ശ്രദ്ധിക്കുന്നതു് എന്നു തോന്നി.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;b&gt;നിലവിളക്കുമായി അമ്മ അവളെ കൈക്കുപിടിച്ചു പടി വാതില്‍ കയറ്റുമ്പോള്‍,കൈയില്‍ പൂത്താലവുമായി നില്‍ക്കുന്ന&lt;br /&gt;വിധിയുടെ മുന്നില്‍ നിന്നു കൊണ്ടയാള്‍ പറഞ്ഞുപോയി."വലതുകാല്‍ വച്ചു്".&lt;br /&gt;&lt;br /&gt;-------------------"വലതുകാല്‍ വച്ചു്". .............&lt;/b&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;-------------------------------------------------------------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-116033548872951596?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/116033548872951596/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=116033548872951596' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/116033548872951596'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/116033548872951596'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/10/blog-post.html' title='ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-115852226201152213</id><published>2006-09-18T00:38:00.000+05:30</published><updated>2006-09-19T00:17:57.560+05:30</updated><title type='text'>എന്‍‍റ്റെ  ഒരു പത്തായം</title><content type='html'>&lt;p&gt;ജോണ്‍ സാമുവല്‍.എന്റെ സുഹ്രുത്ത്‌ പറഞ്ഞു പിള്ളേച്ചോ പേരു കൊടുത്തു. ഞാന്‍ അന്നപൂര്‍ണേശ്വരി ഹോട്ടലില്‍ എന്റെ അത്താഴം കഴിക്കുകയായിരുന്നു. ദോശയും ചമ്മന്തിയും.. &lt;/p&gt;&lt;p&gt;ഞാന്‍ ചിരിച്ചു.പിന്നെ പറഞ്ഞു.എന്നെ കിട്ടില്ലാ.കഥ പോയിട്ടെനിക്കൊന്നു ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണു സാമുവല്‍.ഫാദര്‍ ഡൊമിനിക്‌ നോട്ടു ചെയ്തു എങ്കില്‍ നോട്ടു ചെയ്തോട്ടേ, എനിക്കൊന്നും അറിഞ്ഞൂടാ. സാമുവല്‍ പറഞ്ഞു.ശനിയാഴ്ചയാണു്, ചെറുകഥാ മല്‍സരം.ഞാന്‍ രാജന്റെ പേരു കൊടുത്തു പോയി.ഞാന്‍ പറഞ്ഞു,എനിക്കെഴുതാന്‍ അറിയില്ല.നല്ല രീതിയില്‍ പറയാന്‍ പോലും അറിയില്ല.പറയുന്നതു പരിപൂര്‍ണമാക്കാന്‍ പോലും പറ്റുന്നില്ല.&lt;/p&gt;&lt;p&gt;കരുനാഗപ്പള്ളി ബസ്സ്‌ വന്നപ്പോള്‍ സാമുവല്‍ പോയി.ചിന്നക്കട, ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നു ചുറ്റ്‌പാടും നോക്കിയപ്പോള്‍ തോന്നി. എത്ര ഉയരത്തിലാണു താന്‍. താന്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല.രാത്രി പത്തുമണി ആകുന്നു.നഗരം ഉറങ്ങാന്‍ തുടങ്ങുന്നു.&lt;/p&gt;&lt;p&gt;സാമുവല്‍ ഈവനിംഗ്‌ കോളേജില്‍ പഠിക്കുന്നതു് അഛനെ ബിസിനെസ്സില്‍ സഹായിക്കാനാണു്.അങ്ങനെ തന്നെ തന്‍റെ ഈവെനിംഗ്‌ ക്ലാസ്സിലെ എല്ലാവരും. &lt;/p&gt;&lt;p&gt;താനോ?. പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു വഴിയരുകില്‍ സ്ലേറ്റും പുസ്തകവും ഉപേക്ഷിക്കാന്‍ വിധിക്കപ്പെട്ട താന്‍, പകല്‍ ഒരു കമ്പനിയില്‍ പണിചെയ്തു് ആറു മണിക്കു് ഓടി കിതച്ചു് വിയര്‍ത്തു നാറി ക്ലാസ്സില്‍ എത്തുമ്പോള്‍ റാവു സാറു ചോദിക്കും,"പിള്ളേച്ചോ ഇന്നും താമസിച്ചുവല്ലോ?" പിള്ള. പേരിന്റെ പിന്നിലെ ഒരു ദു:ശകുനം. പുറകിലെ ബഞ്ചില്‍ ഒരു വാഴ പിണ്ടിയായിരിക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു.പകല്‍ പഠിച്ചു് പോയ, കോള്ളേജ്‌ കാമ്പസ്സില്‍ ഉല്ലസിച്ചു പഠിച്ചാഹ്ലാദിച്ചു പോയ ഭാഗ്യവാന്മാരേ.നീണ്ടു പോകുന്ന ഇടനാഴികകള്‍ പറയുന്ന കഥകള്‍.മൗനം തളം കെട്ടികിടക്കുന്ന ലൈബ്രറി ഹാളുകള്‍, ഉല്ലാസമായ മറ്റൊരു പകലിനെ കാത്തു മയങ്ങുന്നു.അഭിമാനം തോന്നി, പകല്‍ പഠിക്കുന്ന മിടുക്കന്മാരേയും മിടുക്കികളേയും ഓര്‍ത്തു്.&lt;/p&gt;&lt;p&gt;ശനിയാഴ്ച തോറും വീട്ടില്‍ പോകും.വണ്ടി ക്കൂലി കഴിഞ്ഞ്‌ രണ്ടോ മൂന്നോ രൂപാ അമ്മയ്ക്കു കൊടുക്കുമ്പോള്‍ മൂത്ത പെങ്ങള്‍ അഭിമാനത്തോടെ നോക്കുന്നു. കാശുകാരനായ അണ്ണന്‍.&lt;/p&gt;&lt;p&gt;ഓവര്‍ ബ്രിഡ്ജ്‌ കഴിഞ്ഞു് റയില്‍വെ പാളത്തിലൂടെ,ഒന്നു് രണ്ടു പാളങ്ങള്‍ .എതിരേ വരുന്ന ട്രെയിന്‍ കണ്ടു.ഡെല്‍ഹിക്കു പോകുന്ന ട്രെയിന്‍ നോക്കി അമ്പരന്നു നിന്നു.ഒരു പെരുമഴക്കാലം കഴിഞ്ഞതു പോലെ തോന്നി.ട്രെയിന്‍ പോയി കഴി‍ഞ്ഞപ്പോള്‍.തന്‍റെ കോര്‍ടേഴ്സ്സിലേയ്ക്കു നടന്നു. ഭാഗ്യവാന്‍.നാട്ടിലെ ട്രെയിന്‍ ഡ്രൈവര്‍ ഭാസ്കരന്‍ പിള്ള ച്ചേട്ടന്‍റെ മഹാമനസ്സുകൊണ്ടു കിട്ടിയതാണു്.വല്ലപ്പോഴും ഒരു പാണ്ടി ഡ്രൈവര്‍ ഉറങ്ങാന്‍ കാണൂം. ഒരു ശല്യവുമില്ല.&lt;/p&gt;&lt;p&gt;നടന്നു.മുറിയില്‍ എത്തുമ്പോള്‍ പാണ്ടി ഉണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നതേയുള്ളു. തുറന്നു വച്ച ഒരു കുപ്പിയുമായി അത്താഴം കഴിക്കുന്ന അദ്ധേഹത്തിനു് ഒരു ചിരി സമ്മാനിച്ചു് തന്റെ ലാവണത്തില്‍ ഉറങ്ങാന്‍ കിടന്നു.ഊണു് കഴിഞ്ഞ പാണ്ടി ഏതൊക്കെയോ പഴയ തമിഴ്‌ ഭക്തി ഗാനങ്ങള്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.ശീര്‍കാഴി ഗോവിന്ദരാജന്‍റെ കീര്‍ത്തനം മുഴുമിപ്പിക്കാതെ, മധുരയിലുള്ള ഭാര്യയെ രാത്രി മുഴുവന്‍ ചീത്ത വിളിക്കുന്നതും കേട്ടു് അയാള്‍ ഉറങ്ങാതെ കിടന്നു പോയി.&lt;/p&gt;&lt;p&gt;അതിരാവിലെ ഉണര്‍ന്നു.അടുത്ത ദേവി ക്ഷേത്രത്തില്‍ തൊഴുതു് അന്നപൂര്‍ണേശ്വരിയിലെ ദോശയും കഴിച്ചു് ഒരുമണിക്കൂര്‍ ഓവര്‍ടൈം ചെയ്തുള്ള ചില്ലറ വാങ്ങുമ്പോള്‍ മൂത്ത പെങ്ങളുടെ മുഖം മനപ്പൂര്‍വം കണ്ട്‌ ചിരിച്ചു.അന്നു് ശനിയാഴ്ച ആയിരുന്നു. വിയര്‍പ്പു നാറി,പിള്ളേച്ചോ എന്ന വിളിക്കു തയാറായി ഓടിയെത്തുമ്പോള്‍ ഡൊമിനിക്‌ അച്ചന്‍ പറഞ്ഞു.വേഗം ചെല്ലൂ.ചെറുകഥാമല്‍സരം തുട്ങ്ങി.&lt;/p&gt;&lt;p&gt;തനിക്കു കിട്ടിയ പേപ്പറുമായി വെളിയിലേക്കു നോക്കി ഇരിക്കുമ്പോള്‍ ചുറ്റുമിരുന്ന കഥാകൃത്തുക്കള്‍ കഥ എഴുതി തുടങ്ങിയിരുന്നു.അയാളെഴുതി.നാട്ടിലുള്ള തന്റെ പത്തായത്തെക്കുറിച്ചു്.കുറെ വരികള്‍.പിന്നെ മുഖത്തോട്ടു മാത്രം പുക പരത്തുന്ന ഒരു മണ്ണെണ്ണ വിളക്കു്..പിന്നെയും എഴുതി....ഒടുവില്‍ ഒരു തുള്ളി കണ്ണുനീരു വീണു് ആ മണ്ണെണ്ണ വിളക്കു് അണഞ്ഞു.താനെഴുതിയതു കൊടുത്തു മടങ്ങുമ്പോള്‍ സാമുവല്‍ ചോദിച്ചു."ഇത്ര പെട്ടെന്നു്" ചിരിക്കാന്‍ സാധിക്കാതെ നടന്നു. തന്റെ താവളത്തിലേക്കു്.&lt;/p&gt;&lt;p&gt;പിറ്റേന്നു് അമ്മയ്ക്കു് കൊടുത്ത ഒത്തിരി ചില്ലറ നാണയങ്ങള്‍ കണ്ടു് മൂന്നു പെങ്ങന്മാരും മൂഖത്തു വിരലുവയ്ക്കുന്നതു കണ്ടു സന്തോഷിച്ചു.ഞായറഴ്ചയായിരുന്നു.നാട്ടിലെ ലൈബ്രറിയില്‍ പോയി കുറേ നേരം ഇരുന്നു് പുതിയ പുസ്തകങ്ങളുടെ മണം ആസ്വദിച്ചു.തിരിച്ചു വരുന്ന വഴി തിരുവനന്തപുരത്തു പഠിക്കുന്ന വിജയനേയും കണ്ടു.കോളേജു ലൈഫിനേക്കുറിച്ചും ഹോസ്റ്റല്‍ ജീവിതത്തെ ക്കുറിച്ചുമൊക്കെ വാചാലനായി വിജയന്‍ യാത്ര പറഞ്ഞു.പോകാന്‍ നേരം വിജയന്‍ പറയാന്‍ മറന്നില്ല..രാജാ നീ ഭാഗ്യവാനാണു്.&lt;/p&gt;&lt;p&gt;ദീപാരാധന കഴിഞ്ഞു് അമ്മയുമായി മടങ്ങുന്ന ശ്രീദേവിയും കുശലം ചോദിക്കാന്‍ മറന്നില്ല.തന്നോടൊപ്പം മാര്‍ക്കു വങ്ങി ജയിച്ച സുരേഷും ശ്രീദെവിയുടെ കോളേജില്‍ ആണത്രേ.&lt;/p&gt;&lt;p&gt;പിറ്റേ ദിവസം ,ജോലി കഴിഞ്ഞു് വിയര്‍തു നാറി കോളേജിലെത്തിയപ്പോള്‍ സാമുവലിനോടൊപ്പം ഡൊമിനിക്‌ ഫാതറും നില്‍പ്പുണ്ടായിരുന്നു.തന്റെ ചെറുകഥയ്ക്കു് ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞു.&lt;/p&gt;&lt;p&gt;കൊളേജ്‌ കവാടത്തിനു നെറുകയില്‍ എഴുതി വച്ചിരുന്ന പ്രമാണം അയാള്‍ പുതിയ അര്‍ഥവ്യാപ്തിയോടെ ആദ്യമായി അന്നു വായിച്ചു. "പെര്‍ മാട്രം പ്രൊ പേട്രിയ".&lt;/P&gt;&lt;P&gt;കണ്ണുനീര്‍ വീണണഞ്ഞുപോയ  തന്‍റെ  മണ്ണെണ്ണ വിളക്കിനെ വെറുതേ അയാള്‍ പരതുകയായിരുന്നു.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-115852226201152213?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/115852226201152213/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=115852226201152213' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115852226201152213'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115852226201152213'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/09/blog-post.html' title='എന്‍‍റ്റെ  ഒരു പത്തായം'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-115355581735285193</id><published>2006-07-22T13:06:00.000+05:30</published><updated>2006-08-01T00:29:52.156+05:30</updated><title type='text'>വീണ്ടും ഓര്‍മ്മയ്ക്കായി.</title><content type='html'>&lt;b&gt;സദ്യവട്ടങ്ങള്‍ നടക്കുകയായിരുന്നു.&lt;/b&gt;&lt;br /&gt;മൂന്നാമത്തെ പന്തിയ്ക്കു് ആളുകള്‍ കയറിക്ക്ഴിഞ്ഞു.&lt;br /&gt;സുഹ്രുത്തുക്കളോടൊപ്പം ബന്ധുക്കളോടൊപ്പം ഫോട്ടോ&lt;br /&gt;സെഷനും കഴിഞ്ഞു.എങ്ങോട്ടോ മാറിയപ്പോള്‍,ബന്ധുവായ &lt;b&gt;രാഘവന്‍ പിള്ള&lt;/b&gt;&lt;br /&gt;ച്ചേട്ടന്‍ ആരോടൊ പറയുന്നതു കേട്ടു. ദു:ഖത്തോടെ.“അവനു് ചേരുന്നില്ലെടോ.......ജീവിതകാലം മുഴുവന്‍...........” .അത് മുഴുവിപ്പിക്കുന്നതു് കേള്‍ക്കുന്നതിനു മുമ്പ് അമ്മാവന്‍ തന്നെ വിളിച്ചു പറഞ്ഞു.&lt;br /&gt;കുടി വെപ്പു് നാലരയ്ക്കാണു്.ഇപ്പൊള്‍ പുറപ്പെട്ടാലേ സമയത്തു് ചെന്നെത്താന്‍ ഒക്കൂ. ഭാനുമതിയും(അമ്മ) കുറച്ചു പേരും ആദ്യം ഒരു കാറില്‍ പോകട്ടെ.ചെറുക്കനും പെണ്ണും മറ്റൊരു കാറില്‍.അതല്ലെ അതിന്റെ ശരി.? അമ്മാവന്‍ ആരോടെന്നില്ലതെ ചോദിച്ചു.&lt;br /&gt;സുഹ്രുത്തുക്കളോടു വിട പറയുമ്പോള്‍ .......എല്ലാവരിലും ഒരു സന്തോഷം ഇല്ലായ്മ അയാള്‍ ശ്രദ്ധിച്ചിരിന്നു.&lt;br /&gt;കാറില്‍ തന്റെ വലതു ഭാഗത്തിരിക്കുന്ന പെണ്‍കുട്ടി&lt;br /&gt;തന്റെ ഭാര്യയാണു് എന്ന ബോധം . അയാള്‍ വെറുതേ നോക്കി.&lt;br /&gt;ഇല്ല. വലിയ കുഴപ്പമൊന്നുമില്ല. മെലിഞ്ഞിട്ടു്... തന്റെ പെങ്ങന്മാരോടൊന്നും&lt;br /&gt;താര്‍തമ്യം പറ്റില്ല. മുടി വളരെ കുറവാണ്.സാരമില്ല.അമ്മ എപ്പൊഴും പറയാറുള്ളതോര്ത്തു.”നിനക്കൊന്നും സാരമില്ലല്ലോ.&lt;br /&gt;ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്‍റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്‍റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു.&lt;br /&gt;______________&lt;br /&gt;&lt;b&gt;തുടരും. &lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-115355581735285193?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/115355581735285193/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=115355581735285193' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115355581735285193'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115355581735285193'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/07/blog-post_22.html' title='വീണ്ടും ഓര്‍മ്മയ്ക്കായി.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-115264633570239461</id><published>2006-07-11T23:44:00.000+05:30</published><updated>2006-07-12T01:02:15.736+05:30</updated><title type='text'>ഓര്മ്മയ്ക്കായി</title><content type='html'>വര്‍ഷങള്‍ക്കു ശേഷം താങ്കളുടെ ശബ്ദം കേട്ടപ്പോള്‍ , ഒരു നിമിഷത്തേയ്ക്കു് ഞാന്‍&lt;br /&gt;&lt;br /&gt;നമ്മുടെ പഴയ വായനശാലയുടെ മുടന്തന്‍ കസേരയില്‍ ഇരിക്കുന്ന പ്രതീതി തോന്നി.മുന്നില്‍ മരിച്ചവരും മരിക്കാത്ത്വരുമായ&lt;br /&gt;&lt;br /&gt;സുഹ്രുത്തുക്കള്‍.&lt;br /&gt;&lt;br /&gt;20 വറ്ഷങ്ങള്‍ക്കു മുന്‍പു് താങ്കള്‍ എഴുതിയ ഒരു കത്തു് എന്റെയ് ഒരു കൊച്ചു ഫയലില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.അതിന്റെ ഒരു ഫോടോ കോപ്പി കൂടി അയയ്ക്കുന്നു.ആ എഴുത്തിലെ പല കഥാപത്രങ്ങളും ഇന്നു ജീവിച്ചിരിപ്പില്ല.ആ നല്ല സുഹ്രുത്തുക്കളുടെ ഓര്മ്മയ്ക്കു മുന്‍പില്‍ ഞാന്‍ ഈ നിലവിളക്കു കത്തിക്കട്ടെ.&lt;br /&gt;&lt;br /&gt;ആ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും കൂടി ഒരു നാടകത്തിനു വേണ്ടി എഴുതിച്ച ഒരു സ്രുഷ്ടിയുടെ ഒരു കോപ്പി കൂടി വെറുതേ ഒരു നിറ്വ്രുതിക്കായി അയക്കുന്നു.&lt;br /&gt;&lt;br /&gt;“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ....&lt;br /&gt;നിന്നെ ഞാന്‍ കാത്തു നിന്നു......&lt;br /&gt;നിര്‍മ്മാല്യയാമത്തിന്‍ തുള‍സി പ്പൂക്കളുമായ്....&lt;br /&gt;പാര്‍വണചന്ദ്രന്‍ ചിരിച്ചു നിന്നു.&lt;br /&gt;&lt;br /&gt;ആതിരാക്കാറ്റൊരു പാട്ടു പാടി....&lt;br /&gt;ആകാശത്താരകള്‍ കുണുങ്ങി നിന്നു..&lt;br /&gt;ആരോരും കാണാതെ...&lt;br /&gt;ആരോരും അറിയാതെ...&lt;br /&gt;ആരോമലേ....നിന്നെ കാത്തു നിന്നു..&lt;br /&gt;&lt;br /&gt;അങ്ങനെ ഒക്കെ ആയിരിന്നല്ലോ വരികള്‍..&lt;br /&gt;&lt;br /&gt;&lt;br /&gt;പലപ്പോഴും ഞാന്‍ ഒരു ഗ്രഹാതുരതിനു് ആ വരികള്‍ ഓര്‍ക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;ഈ അടുത്ത കാലത്തു് ഞാന്‍ നാട്ടില്‍ വന്നിരുന്നു.അന്വേഷിച്ചിരുന്നു. കാണാന്‍ പറ്റിയില്ല.&lt;br /&gt;&lt;br /&gt;നാട്ടില്‍ അന്ന്യന്‍ ആയി നടന്നു. അറിയാത്ത പുതിയ തലമുറ ശ്രദ്ധിക്കാതെ നടന്നു പോകുന്‍പോള്‍ വെറുതെ മനസ്സില്‍ പറഞ്ഞു.... ഈ മണ്ണും ഈ കാറ്റും....എന്നെ അറിയുന്നു....&lt;br /&gt;ഈ അമ്പലവും ...ഈ തളക്കല്ലുകളും....ഈ വലിയ കൈപ്പടയും ....എന്നെ അറിയുന്നു...&lt;br /&gt;&lt;br /&gt;സുഹ്രുത്തേ....&lt;br /&gt;&lt;br /&gt;എപ്പോഴോ....ആ വരികള്‍...എന്റെ ഓര്‍മകലിലെക്കു് കടന്നു വന്നു.......&lt;br /&gt;തീര്‍ഥശിലയ്ക്കും ...പാര്‍വണചന്ദ്രനും ....മാറ്റമില്ല...&lt;br /&gt;.................................&lt;br /&gt;“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ നിന്നെ ഞാന്‍ കാത്തു നിന്നു..&lt;br /&gt;......&lt;br /&gt;......&lt;br /&gt;..........&lt;br /&gt;&lt;br /&gt;ആരോരും കാണാതെ..&lt;br /&gt;ആരോരും അറിയാതെ...&lt;br /&gt;ആരെയോ ഇന്നും ഞാന്‍ കാത്തു നിന്നു.&lt;br /&gt;...................................&lt;br /&gt;തിരിഞ്ഞു നടന്ന ഞാന്‍ ഒരു തേങ്ങല്‍ കേട്ടുവൊ...&lt;br /&gt;ശിലയായിരുന്നോ.&lt;br /&gt;അതോ ഞാനോ.....&lt;br /&gt;സുഹ്രുത്തേ..&lt;br /&gt;ഈ കുറിമാനം ഇവിടെ നിര്‍ത്തുന്നു.&lt;br /&gt;മറുപടി എഴുതണം.&lt;br /&gt;വേണു.&lt;br /&gt;‍‍‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-115264633570239461?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/115264633570239461/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=115264633570239461' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115264633570239461'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115264633570239461'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/07/blog-post_11.html' title='ഓര്മ്മയ്ക്കായി'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-115238270507046572</id><published>2006-07-08T23:11:00.000+05:30</published><updated>2006-07-08T23:51:00.270+05:30</updated><title type='text'>കൊച്ചുകുട്ടന്‍ പിള്ള സ്വാമി</title><content type='html'>&lt;strong&gt;&lt;strong&gt;&lt;ol&gt;&lt;br /&gt;&lt;li&gt;&lt;strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;കൊച്ചുകുട്ടന്‍ പിള്ള സ്വാമി&lt;/strong&gt;.&lt;br /&gt;___________________&lt;br /&gt;വര്‍ഷങ്ങള്‍ക്കു മുന്‍പ്‌&lt;br /&gt;&lt;br /&gt;ഞങ്ങളുടെ ഗ്രാമത്തില്‍ ഇദ്ദേഹം ജീവിച്ചിരുന്നു.ആറര അടി ഉയരം . രവീന്ദ്ര നാഥ ടാഗോറിന്റെ താടിയേക്കാള്‍&lt;br /&gt;&lt;br /&gt;മനോഹരമായ സമൃധമായ താടി.ഒറ്റയാനായി കഴിഞ്ഞ അദ്ദേഹം ആരെയും വകവച്ചിരുന്നില്ല. ഞങ്ങള്‍ ഭയത്തോടെ&lt;br /&gt;&lt;br /&gt;നോക്കിയിരുന്ന അദ്ദേഹം അംബല പരിസരത്തും ഉത്സവ കമ്മ്മിറ്റി ഓഫീസിന്റെ തിണ്ണയിലും ആയി&lt;br /&gt;&lt;br /&gt;കഴിഞ്ഞുകൂടിയിരുന്നു. നോക്കിലും വാക്കിലും പ്രൊഢഗംഭീരന്‍ ആയിരുന്നു.&lt;br /&gt;&lt;br /&gt;വാക്‌ ചാതുരി ആയിരുന്നു ഏറ്റവും വലിയ സമ്പത്ത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരുത്സവം&lt;br /&gt;&lt;br /&gt;രാത്രി ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു.അടുത്ത പരിപാടി ബാലെയാണു്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;പല സംഘാടകരും അനൌണ്‍സെമെന്റിലൂടെ ഷയിന്‍ ചെയ്യുന്നു. അല്‍പം മൂടില്‍ നിന്ന സ്വാമി മൈക്കു വാങ്ങുന്നു. ഇങ്ങനെ തുടങ്ങുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കയറു കെട്ടിയിരിക്കുന്നതിന്റെ തെക്കു വശത്തിരിക്കുന്ന പുരുഷന്മാര്‍ .....&lt;br /&gt;&lt;br /&gt;കയറിനു വലതു ഭാഗത്തുള്ള പുരുഷന്മരുടെ ഭാഗത്തേയ്കു ദയവായി മാറുക.&lt;br /&gt;എടാ നിന്നോടാ പറഞ്ഞതു്‌.സ്ത്രീകളുടെ ഭാഗത്തു് ....അതായതു്.....കയറിന്റെ വലതുഭാഗത്തു്....നിന്റെ അമ്മച്ചീടെ.....&lt;br /&gt;&lt;br /&gt;മാറെടാ നായിന്റെ മോനേ.....(നിശ്ശബ്ദത)&lt;br /&gt;എടാ പട്ടി കഴു........മോനേ...മാറിനെടാ അവിടെ നിന്നു്‌.(ആ പച്ച്‌&lt;br /&gt;&lt;br /&gt;തെറികള്‍ എഴുതുന്നില്ല.)&lt;br /&gt;ഒടുവില്‍ ചീത്ത വിളിയുടെ ഘോഷ യാത്രയില്‍ എത്തുമ്പോള്‍ ഒരു സംഘാടകന്‍&lt;br /&gt;&lt;br /&gt;&lt;br /&gt;എത്തുന്നു... സ്വാമീ...ഡാന്‍സ്‌ തുടങ്ങറായി. ഭ പട്ടീ നീ എന്നെ പഠിപ്പിക്കാന്‍ വരുന്നോ...&lt;br /&gt;വല്ല വിധവും മൈയ്കു്‌&lt;br /&gt;&lt;br /&gt;&lt;br /&gt;വാങ്ങി ...ഉത്സവം തുടരുന്ന രംഗങ്ങള്‍.....&lt;br /&gt;സ്വാമിയും ആ ശെയിലികളും&lt;br /&gt;മണ്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;n.b&lt;br /&gt;ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പൊള്‍ ചോദിച്ചു പോയി അമ്മയോടു്...... അമ്മ പറഞ്ഞു....&lt;br /&gt;&lt;br /&gt;&lt;br /&gt;ഉത്സവകമ്മിറ്റി ഓഫീസ്സില്‍ ആരോരും തിരിഞു നോക്കാതെ അനാഥനായി.....&lt;br /&gt;&lt;br /&gt;അമ്മ മുഴുമിപ്പിച്ചില്ല........&lt;br /&gt;&lt;br /&gt;&lt;br /&gt;എനിക്കേറ്റവും ഇഷ്ടമായ മുരിങ്ങയിലത്തോരന്‍ പോലും കൂട്ടാതെ ഞാന്‍&lt;br /&gt;&lt;br /&gt;എണീറ്റു പോയി.അമ്മ പറയുന്നതു&lt;br /&gt;&lt;br /&gt;കേള്‍ക്കാമായിരുന്നു....എന്നും അവന്‍ ഇങ്ങിനെയായിരുന്നു.....&lt;br /&gt;&lt;br /&gt;________________&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/strong&gt;&lt;/li&gt;&lt;/ol&gt;&lt;/strong&gt;&lt;strong&gt;&lt;/strong&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-115238270507046572?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/115238270507046572/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=115238270507046572' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115238270507046572'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/115238270507046572'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/07/blog-post.html' title='കൊച്ചുകുട്ടന്‍ പിള്ള സ്വാമി'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-114892913126012175</id><published>2006-05-30T00:10:00.000+05:30</published><updated>2006-07-06T12:19:40.886+05:30</updated><title type='text'>.ഒരു കരീയര് കൌണ്സിലിംഗ്.</title><content type='html'>&lt;em&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഒരു കരീയര് കൌണ്സിലിംഗ്.&lt;br /&gt;_____________________&lt;br /&gt;&lt;br /&gt;അഞ്ഞൂറു രൂപാ വേണം.കൌണ്സിലിംഗ് ആണു്.&lt;br /&gt;മകന് പറഞ്ഞു.&lt;br /&gt;&lt;br /&gt;തന്റെ കഴിവും കഴിവു കേടും ലക്ഷ്യവും മാര്ഗ്ഗവും എല്ലാം അറിയാനായി അഞ്ഞൂറു രൂപയുമായി അവന് കൂട്ടുകാരനോടൊപ്പം&lt;br /&gt;പോകുന്നതു് രാജഗോപാലന് നോക്കി ഇരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;വര്ഷങ്ങള്ക്കു മുമ്പു് ...........&lt;br /&gt;&lt;br /&gt;ഇടവപ്പാതിയാണു് ...ആകാശം മൂടി കെട്ടിയിരിക്കുന്നു.......പടിഞ്ഞാറന് കാറ്റില് മരങ്ങളുടെ സ്വകാര്യ ദു:ഖങ്ങള്&lt;br /&gt;&lt;br /&gt;കേള്ക്കാമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;തുള്ളി മുറിഞ്ഞ നേരം, വെറുതെ വായനശാലയിലേക്കു നടന്നു.....&lt;br /&gt;&lt;br /&gt;വെട്ടു റോഡിലൊന്നും ആളുകള് ഇല്ലായിരുന്നു.&lt;br /&gt;&lt;br /&gt;കടകളൊക്കെ ആളൊഴിഞ്ഞു കിടക്കുന്നു...കുട പിടിച്ചു പോകുന്ന അത്യാവശ്യക്കാരല്ലാതെ ...&lt;br /&gt;&lt;br /&gt;&lt;br /&gt;വായനശാലയില് വെറുതേ ചീട്ട് കളിച്ചുകൊണ്ടിരുന്നു. സമയം പോയതു് അറിഞ്ഞില്ല...&lt;br /&gt;&lt;br /&gt;വെളിയില് മഴ അല്പം ശാന്തമായിട്ടുണ്ടു. അപ്പോഴാണു് ആരോ വന്നു പറഞ്ഞതു്..&lt;br /&gt;&lt;br /&gt;രാജ ഗോപാലാ നീ ഫസ്റ്റു് ക്ലാസ്സില് പാസ്സായിരിക്കുന്നു.&lt;br /&gt;&lt;br /&gt;നാട്ടില് പുതിയതായി തുടങ്ങിയ പാരലല് കോളേജുകാര് തന്റെ പേരും മയ്ക്കിലൂടെ വിളിച്ചു പറയുന്നതു് കേട്ടു.&lt;br /&gt;&lt;br /&gt;ഓടുകയായിരുന്നു.&lt;br /&gt;&lt;br /&gt;അമ്പല മുറ്റത്തൂടെ .... തളക്കല്ലിലൂടെ....മുറ്റത്ത് കെട്ടികിടന്ന വെള്ളം തട്ടി തെറിപ്പിച്ചുകൊണ്ടു് രാജഗോപാലന് ഓടുകയായിരുന്നു......&lt;br /&gt;&lt;br /&gt;പടിക്കല്ലു് കയറുമ്പോള് കേള്ക്കാമായിരുന്നു അമ്മൂമ്മയുടെ പാഴാങ്ങം പറയല്..ഒരു നുള്ളു പൊകയില ഇല്ലല്ലൊ എന്റെയ്&lt;br /&gt;&lt;br /&gt;ദെയ്വമേ....അമ്മൂമ്മെ ഞാന് ഫാസ്റ്റ് ക്ലാസ്സില് പാസ്സായിരിക്കുന്നു.&lt;br /&gt;പുകയിലക്കറ പിടിച്ച പല്ലുകള് കാട്ടി,&lt;br /&gt;മുഷിഞ്ഞ റവുക്കയിട്ട അമ്മൂമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു..&lt;br /&gt;ജയിച്ചല്ലൊ...അതു മതി...&lt;br /&gt;രാജഗോപാലന് അമ്മയെ നോക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;പുകഞ്ഞു കത്തുന്ന അടുപ്പില് തീ ഊതുന്ന അമ്മ അയാളെ കണ്ടില്ല. പ്ലാവിന് ചുവട്ടില് കളിച്ചു കൊണ്ടിരുന്ന കുഞ്ഞു പെങ്ങന്മാര് ഒന്നും അറിഞ്ഞില്ല.&lt;br /&gt;..............................ഒരു സന്ധ്യ...&lt;br /&gt;&lt;br /&gt;അരയാല്തറയില് ഇരുന്ന രാജഗോപാലന്. ദീപാരാധന തൊഴുതിട്ടു് അമ്മയുടെ കൂടെ നടന്നുവരുന്ന ശ്യാമളയെ ദൂരെ നിന്നെ കണ്ടു.&lt;br /&gt;&lt;br /&gt;അടുത്ത് വന്നപ്പോള് ശ്യാമള പറഞ്ഞു. ........ നാളെ തിരുവനന്തപുരത്തു് പോകയാണു്. അവിടെ കോളേജില് ചേരുന്നു. ഹോസ്റ്റലില് ..........&lt;br /&gt;&lt;br /&gt;തന്നോടെന്നും ഒരു പ്രത്യേകതയുണ്ടായിരുന്ന ശ്യാമളയ്ക്കു് മനസ്സില് മംഗളങ്ങള് നേര്ന്നുകൊണ്ടു ചിരിച്ചു....&lt;br /&gt;&lt;br /&gt;തന്റെ ഓരോരോ കൂട്ടുകാരും ഉപരി പഠനത്തിനായി ഓരോരോ സ്ഥലങ്ങളിലേയ്ക്കു് പോകുകയാണു്.&lt;br /&gt;&lt;br /&gt;ഗോപകുമാര്, പുഷ്പരാജന്, ശശി,..............&lt;br /&gt;&lt;br /&gt;ആരും ചോദിച്ചില്ല.... രാജഗോപാലാ നീ...........&lt;br /&gt;&lt;br /&gt;വയസ്സന് ഉതി മരത്തിനു താഴെയുള്ള കല്ലില് ആരോ കൊളുത്തിയ വിളക്കു് കരിന്തിരി കത്താന് തുടങ്ങി. നമ്ന്ദ്യാര് വട്ടകളുടെ&lt;br /&gt;&lt;br /&gt;പുറകില് ഒളിച്ചു നിന്ന സന്ധ്യ രാത്രിയ്ക്കു് വഴി മാറുന്നതു് അയാള് അറിഞ്ഞു.&lt;br /&gt;&lt;br /&gt;.........എപ്പോഴോ അയാള് വീട്ടിലേയ്ക്കു നടന്നു. വെട്ടുറോഡിനിരുവശവും.....ചീവീടുകളുടെ...... നിലയ്ക്കാത്ത&lt;br /&gt;&lt;br /&gt;ശ്ബ്ദം കേള്ക്കാം.... വളവു തിരിഞ്ഞപ്പോഴേ കാണാം.... പുകയറ പിടിച്ചു് കരുവാളിച്ച ഭിത്തികളുള്ള ... തന്റെ വീടു്.&lt;br /&gt;&lt;br /&gt;വീട്ടില് എത്തിയപ്പോഴേയ്കും അമ്മൂമ്മ ഉറങ്ങി കഴിഞ്ഞു.പ്ലാവിന് ചുവട്ടില് കളിച്ച കുഞ്ഞു പെങ്ങന്മാര് മാണ്ടുവീണുറങ്ങുന്നു.&lt;br /&gt;&lt;br /&gt;അമ്മ എടുത്തു വച്ച കഞ്ഞി മണ്ണെണ്ണ വിളക്കിനുമുന്പില് ഇരുന്നു് കുടിക്കുമ്പോള് അമ്മയുടെ മുഖം ശ്രധിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;പത്തായത്തിനു മുകളില് വിരിച്ച പായയില് കിടക്കുമ്പോള് .........വെളിയില് ഇടവപ്പാതി അലറുകയാണു്. രാത്രിയിലെ&lt;br /&gt;&lt;br /&gt;&lt;br /&gt;മഴയുടെ ശബ്ദത്തിന്റെ മാറ്റം ശ്രദ്ധിച്ചു് അയാള് കിടന്നു.&lt;br /&gt;&lt;br /&gt;രാജഗോപാലന്റെ മനസ്സ് ....ഫീസ്സൊന്നും വIങ്ങാതെ കൌണ്സിലിംഗ് നടത്തുകയായിരുന്നു........&lt;br /&gt;&lt;br /&gt;ജന്നലിലൂടെ വീഴുന്ന കൊല്യാന് പ്രകാശത്തില് കാണാം......&lt;br /&gt;&lt;br /&gt;പുകയില കിട്ടാതെ പല്ലരച്ചു നിലത്തു വിരിച്ച തഴപ്പായില് ഉറങ്ങുന്ന അമ്മൂമ്മയെ.........&lt;br /&gt;&lt;br /&gt;പുകഞ്ഞെരിഞ്ഞു് ഒരു നെരിപ്പോടായി ......മറ്റൊരു ഭാഗത്തുറങ്ങുന്ന അമ്മയെ... ......&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്ലാവിന് ചുവട്ടിലെ ലോകം മാത്രം അറിയവുന്ന കുഞ്ഞു പെങ്ങന്മാരെ.........&lt;br /&gt;&lt;br /&gt;&lt;br /&gt;രാജഗോപാലന്റെ കണ്ണുനീര് കാണാതെ വെളിയില് ഇടവപ്പാതി ഉറഞ്ഞു തുള്ളുകയായിരുന്നു.&lt;br /&gt;_______________________&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-114892913126012175?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/114892913126012175/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=114892913126012175' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114892913126012175'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114892913126012175'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/05/blog-post_29.html' title='.ഒരു കരീയര് കൌണ്സിലിംഗ്.'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-114780225240288510</id><published>2006-05-16T23:27:00.000+05:30</published><updated>2006-05-16T23:27:32.416+05:30</updated><title type='text'>venu: ARIYAPPEDATHAVAR</title><content type='html'>&lt;a href="http://venuvenu.blogspot.com/2006/05/ariyappedathavar.html"&gt;venu: ARIYAPPEDATHAVAR&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-114780225240288510?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/114780225240288510/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=114780225240288510' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114780225240288510'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114780225240288510'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/05/venu-ariyappedathavar.html' title='venu: ARIYAPPEDATHAVAR'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-114547242101132178</id><published>2006-04-20T00:17:00.000+05:30</published><updated>2006-12-16T12:39:18.580+05:30</updated><title type='text'>പരീക്ഷ</title><content type='html'>&lt;p&gt;വെളിയില്‍ മഴ പെയ്യുകയാണു്.&lt;br /&gt;ഞാന്‍ പഠിക്കുകയാണു്.   നിലത്തു കിടന്നുറങ്ങുന്നതു് എന്‍റെ അമ്മൂമ്മ. മുഖത്തോട്ടു മാത്രം പുക പരത്തുന്ന മണ്ണെണ്ണ വിളക്കു്.&lt;br /&gt;ഇടവപ്പാതിയാണു്.   കോരി ചൊരിയുന്ന മഴ.അടുത്ത മുറിയില്‍ എന്‍റെ അമ്മയും മൂന്നു പെങ്ങന്മാരും.   ഞാന്‍‍ പഠിക്കുകയാണു്.   നാളെ&lt;br /&gt;പരീക്ഷയാണു്.&lt;/p&gt;&lt;br /&gt;&lt;p&gt;കതകില്ലാത്ത ജന്നാലയിലൂടെ ചീതാനം വീശുകയാണു്.   വടക്കേക്കര വീട്ടിലെ കൊന്ന തെങ്ങു് ഇപ്പൊള്‍ വീഴും എന്ന രീതിയില്‍ ചായുന്നതു കാണാം.&lt;br /&gt;ഏതോ മരത്തില്‍ ഇരുന്നു് കള്ള കാക്ക കരഞ്ഞു.&lt;br /&gt;ക്ലാസ്സില്‍ വാച്ചില്ലാത്ത ഏക വ്യക്തി താനാണെന്നു് ദു:ഖത്തോടെ ഓറ്‍ത്തുപോയി.  ഇളയ പെങ്ങള്‍ എന്തോ സ്വപ്നം കണ്ടു് കരഞ്ഞു തിരിഞ്ഞു കിടന്നുറങ്ങി.&lt;/p&gt;&lt;br /&gt;&lt;p&gt;എവിടെയോ ഒരു പാതിരാ കോഴി കൂകി.  നാളെ പരീക്ഷയാണു്.  എക്കൊണൊമിക് ഡെവെലൊപ്മെന്‍റ് ഒഫ് ഇന്ഡ്യ.&lt;br /&gt;അമ്മൂമ്മ ഉണര്‍ന്നു.  നീ ഇതുവരെ ഉറങ്ങിയില്ലേ?.  ജന്നാലയിലൂടെ നോക്കിയിട്ടു് അമ്മൂമ്മ പറഞ്ഞു.  പെരുമന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു.&lt;br /&gt;എന്താ ഇതു്.?   ഞാന്‍ ചിരിച്ചു.  ക്ലാസ്സിലെ വാച്ചില്ലാത്ത ഏക വ്യക്ത്തിയോടൊപ്പം ഇടവപ്പാതി ചിരിച്ചു,  കാലന്‍ കോഴി ചിരിച്ചു,&lt;br /&gt;കൊന്ന തെങ്ങു ചിരിച്ചു. &lt;b&gt; നാളെ പരീക്ഷയാണു്.&lt;/B&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-114547242101132178?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/114547242101132178/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=114547242101132178' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114547242101132178'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114547242101132178'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/04/blog-post_20.html' title='പരീക്ഷ'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-114379295848148728</id><published>2006-03-31T13:36:00.001+05:30</published><updated>2008-08-11T23:50:43.573+05:30</updated><title type='text'>കനകച്ചില‍ങ്ക കിലുങ്ങി കിലുങ്ങീ /kanaka chilanka kilungi kilungi</title><content type='html'>&lt;div style="text-align: justify;"&gt;&lt;span style="color: rgb(0, 153, 0);font-family:arial;font-size:130%;"  &gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/1382/2575/1600/malayalakavitha.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; width: 270px; cursor: pointer; height: 136px;" alt="" src="http://photos1.blogger.com/blogger/1382/2575/320/malayalakavitha.jpg" border="0" /&gt;&lt;/a&gt;&lt;/span&gt; &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;ബിന്ധുജിയുടെ കമന്‍റിനു ശേഷം എന്നും, ആ കവിത ഇവിടെ പൂര്‍ണമായി ഇടണം എന്നു് ആശിക്കുമായിരുന്നു.&lt;br /&gt;സമയം അലസത, മറവി ഒക്കെ കാലതാമസം വരുത്തി.&lt;br /&gt;&lt;br /&gt;ചങ്ങമ്പുഴയുടെ ആ മനോഹരമായ  കവിത.&lt;/p&gt;&lt;p&gt;---------------------------------------------&lt;/p&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_1ttXa8mUEPc/SKCB-EJNaeI/AAAAAAAABZs/xBZH1LdVoI8/s1600-h/kavya1.jpg"&gt;&lt;img style="cursor: pointer;" src="http://4.bp.blogspot.com/_1ttXa8mUEPc/SKCB-EJNaeI/AAAAAAAABZs/xBZH1LdVoI8/s400/kavya1.jpg" alt="" id="BLOGGER_PHOTO_ID_5233325670268758498" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_1ttXa8mUEPc/SKB_zQ8PgoI/AAAAAAAABZk/3jkJ2DMoU64/s1600-h/kavya2.jpg"&gt;&lt;img style="cursor: pointer;" src="http://3.bp.blogspot.com/_1ttXa8mUEPc/SKB_zQ8PgoI/AAAAAAAABZk/3jkJ2DMoU64/s400/kavya2.jpg" alt="" id="BLOGGER_PHOTO_ID_5233323285702214274" border="0" /&gt;&lt;/a&gt;&lt;br /&gt;ഈ കവിത ഇവിടെ  യൂണിക്കോഡില്‍ പകര്‍ത്തി എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കും.&lt;br /&gt;സന്ദര്‍ശകര്‍ക്കെല്ലാം എന്റ്റെ  ഭാവുകങ്ങള്‍.:)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-114379295848148728?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/114379295848148728/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=114379295848148728' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114379295848148728'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114379295848148728'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/03/blog-post_31.html' title='കനകച്ചില‍ങ്ക കിലുങ്ങി കിലുങ്ങീ /kanaka chilanka kilungi kilungi'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_1ttXa8mUEPc/SKCB-EJNaeI/AAAAAAAABZs/xBZH1LdVoI8/s72-c/kavya1.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-24773664.post-114338753499102332</id><published>2006-03-26T21:06:00.000+05:30</published><updated>2008-02-23T00:28:25.771+05:30</updated><title type='text'>VENU</title><content type='html'>THE WHOLE UNIVERSE IS BEAUTIFUL IF WE ARE BEAUTIFUL INWORDS DEEDS AND THOUGHTS.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/24773664-114338753499102332?l=venuvenu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://venuvenu.blogspot.com/feeds/114338753499102332/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=24773664&amp;postID=114338753499102332' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114338753499102332'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/24773664/posts/default/114338753499102332'/><link rel='alternate' type='text/html' href='http://venuvenu.blogspot.com/2006/03/venu.html' title='VENU'/><author><name>വേണു venu</name><uri>http://www.blogger.com/profile/16325789161361463038</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://4.bp.blogspot.com/_1ttXa8mUEPc/SL11fn_-0nI/AAAAAAAABdU/JluRSrYwdXk/S220/image002.jpg'/></author><thr:total>1</thr:total></entry></feed>
